Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേലയും കൂലിയുമില്ല; കയര്‍പിരി തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍; നോക്കുകുത്തിയായി സംസ്ഥാന സര്‍ക്കാര്‍

സംഘങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതലുള്ള കയര്‍ കെട്ടിക്കിടക്കുന്നു. ക്വിന്റല്‍ കണക്കിന് കയറാണ് ഇത്തരത്തിലുള്ളത്. ഈ സാഹചര്യത്തില്‍ കൂലി കൊടുക്കാന്‍ പോലും പണമില്ലാതെ പല സംഘങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കൂടാതെ കയര്‍ സംഘങ്ങളില്‍ നിന്ന് സംഭരിച്ച കയര്‍, കയര്‍ഫെഡിലും കെട്ടിക്കിടക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2023, 11:46 pm IST
inKerala

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ കൈവിട്ടതോടെ ചെറുകിട കയര്‍ മേഖലയും, കയര്‍പിരി സംഘങ്ങളും കടുത്ത പ്രതിസന്ധിയിലായി. പൊതുമേഖലാ സ്ഥാപനമായ കയര്‍ഫെഡിന്റെ സംഭരണം നിലച്ചതോടെ കയര്‍പിരി സംഘങ്ങളുടെ പ്രവര്‍ത്തനം നിശ്ചലം.

സംഘങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതലുള്ള കയര്‍ കെട്ടിക്കിടക്കുന്നു. ക്വിന്റല്‍ കണക്കിന് കയറാണ് ഇത്തരത്തിലുള്ളത്. ഈ സാഹചര്യത്തില്‍ കൂലി കൊടുക്കാന്‍ പോലും പണമില്ലാതെ പല സംഘങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കൂടാതെ കയര്‍ സംഘങ്ങളില്‍ നിന്ന് സംഭരിച്ച കയര്‍, കയര്‍ഫെഡിലും കെട്ടിക്കിടക്കുന്നു.

സംസ്ഥാനത്തെ 700ലധികം സംഘങ്ങളില്‍ നിന്നായി കയര്‍ഫെഡിന്റെ ഇരുപതോളം ഗോഡൗണുകളില്‍ 30 കോടിയോളം രൂപയുടെ കയര്‍ കെട്ടിക്കിടക്കുന്നതായാണ് വിവരം. ഇതോടെയാണ് കയര്‍ഫെഡ് സംഭരണം നിര്‍ത്തിയത്. സംസ്ഥാനത്ത് സംഭരിക്കുന്ന കയറിന്റെ 40 ശതമാനവും കായംകുളം കയര്‍ പ്രോജക്ടിലെ സംഘങ്ങളില്‍ നിന്നാണ്. 110 സംഘങ്ങളാണ് കായംകുളം കയര്‍ പ്രോജക്ടിലുള്ളത്. ചിറയിന്‍കീഴ്, ആലപ്പുഴ, കൊല്ലം, കായംകുളം, വൈക്കം, നോര്‍ത്ത് പറവൂര്‍, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പൊന്നാനി പ്രോജക്ടുകളിലായി 80,000 കയര്‍പിരി തൊഴിലാളികളും ഉത്പാദന മേഖലയില്‍ 20,000 തൊഴിലാളികളും പണിയെടുക്കുന്നു.

കയര്‍ കെട്ടിക്കിടക്കുന്നതില്‍ ഇനി എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് തൊഴിലാളികള്‍. കഴിഞ്ഞ കയര്‍ കേരളയില്‍ ലഭിച്ച ഓര്‍ഡര്‍ അനുസരിച്ച് ഉത്പന്നങ്ങള്‍ കൃത്യമായി എത്തിക്കാന്‍ കയര്‍ വകുപ്പ് പരാജയപ്പെട്ടതാണ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയതെന്ന് വിവിധ തൊഴിലാളി യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു.

കയര്‍ഫെഡ് സംഭരിച്ച കയറിന്റെ വില കൃത്യമായി നല്കുകയും, കയര്‍സംഘങ്ങളില്‍ കെട്ടിക്കിടക്കുന്ന കയര്‍ സംഭരിക്കുകയും ചെയ്താല്‍ മാത്രമെ കയര്‍പിരി തൊഴിലാളികളുടെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയു. എന്നാല്‍ ഇടതു സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

ഇടതുപക്ഷത്തിന് ഇപ്പോഴും ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള തൊഴില്‍ മേഖലയാണിത്. കയര്‍ മന്ത്രിക്കും വകുപ്പിനുമെതിരെ ഗത്യന്തരമില്ലാതെ സിപിഐക്കും, എഐടിയുസിക്കും പോലും പരസ്യമായി രംഗത്ത് വരേണ്ടി വന്നു. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലം മുതലാണ് കയര്‍ മേഖല കടുത്ത അവഗണന നേരിട്ടു തുടങ്ങിയതെന്ന് തൊഴിലാളികള്‍ പറയുന്നു.

ആലപ്പുഴ ജില്ലയില്‍ മാത്രം ഏതാനും മാസങ്ങള്‍ക്കിടെ കയര്‍ മേഖലയില്‍ പണിയെടുക്കുന്ന മൂന്നു തൊഴിലാളികളാണ് വേലയും കൂലിയുമില്ലാതെ ജീവനൊടുക്കിയത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍, പരമ്പരാഗത കയര്‍ത്തൊഴിലാളികളുടെ കൂലി കൊടുക്കാനുള്ള ദയ എങ്കിലും കാണിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Tags: keralaകേരള സര്‍ക്കാര്‍coircoir corporation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.