Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാഞ്ചിയുടെ മൃതദേഹം കേരളത്തില്‍ സംസ്‌കരിച്ചു; ദളിത് പീഡനക്കേസെടുക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടണം

മൃതദേഹം കൊണ്ടുപോകാനോ ഇവിടെ സംസ്‌കരിക്കാന്‍ ആരെങ്കിലും ബിഹാറില്‍ നിന്ന് വരാനോ ഇല്ലെന്ന് സ്ഥിരീകരിച്ചശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കോഴിക്കോട്ട് സംസ്‌കരിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 16, 2023, 10:57 pm IST
in Kerala

മലപ്പുറം: കിഴിശേരി ആള്‍ക്കൂട്ടം തല്ലിക്കൊന്ന ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയുടെ (36) മൃതദേഹം കേരളത്തില്‍ സംസ്‌കരിച്ചു. നാട്ടിലേക്ക് കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന് അമ്മയും മറ്റു ബന്ധുക്കളും അറിയിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് പോലീസ് പറയുന്നു. മൃതദേഹം കൊണ്ടുപോകാനോ ഇവിടെ സംസ്‌കരിക്കാന്‍ ആരെങ്കിലും ബിഹാറില്‍ നിന്ന് വരാനോ ഇല്ലെന്ന് സ്ഥിരീകരിച്ചശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കോഴിക്കോട്ട് സംസ്‌കരിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.

അതേസമയം, ബിഹാറിലെ പട്ടികജാതി-പട്ടികവര്‍ഗ  സമുദായത്തില്‍ പെട്ടവരാണ് മാഞ്ചികള്‍ എന്ന് അറിയാമായിരുന്നിട്ടും രാജേഷിന്റെ പേര് മാഞ്ചിയെന്നാണെന്നും അച്ഛന്‍ സോമ്ബാര്‍ മാഞ്ചിയാണെന്നറിഞ്ഞിട്ടും പോലീസ് എസ്‌സി-എസ്ടി പീഡന വകുപ്പുകള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടില്ല.  

രാജേഷിന്റെ ജന്മദേശമായ ബിഹാര്‍ മധേപുരയിലെ കേശോ ഗ്രാമത്തിലെ വില്ലേജ് ഓഫീസറോട് രാജേഷിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് പോലീസ് വിശദീകരിച്ചു. സര്‍ട്ടിഫിക്കറ്റ് കിട്ടിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മലപ്പുറം പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം. സംഭവത്തില്‍ നൂറോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ ഒമ്പത് പേരാണ് ഇപ്പോള്‍ റിമാന്‍ഡിലുള്ളത്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു.  

രാജേഷിനെ മര്‍ദ്ദിച്ചവര്‍ക്ക് പുറമെ മര്‍ദ്ദിക്കാന്‍ പ്രേരിപ്പിച്ചവരെ ഉള്‍പ്പെടെ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.  

മോഷണത്തിനാണ് രാജേഷ് എത്തിയതെന്ന് മൊഴി നല്കി  അന്വേഷണത്തെ വഴിതെറ്റിക്കുന്ന സമീപനമാണ് പിടിയിലായ പ്രതികള്‍ സ്വീകരിക്കുന്നതെന്ന നിഗമനത്തിലാണ് പോലീസ്. വീടിന്റെ ടെറസില്‍ നിന്നു വീണാണ് രാജേഷിന് പരിക്കേറ്റതെന്ന മൊഴി പ്രതികള്‍ ആവര്‍ത്തിക്കുകയാണ്.  

പ്രതികള്‍ക്ക് വിദഗ്‌ദ്ധ നിയമോപദേശം ലഭിച്ചിരിക്കാമെന്നും കരുതുന്നു. പ്രതികള്‍ പറയുന്നത് നുണയാണെന്നതിന് തെളിവുകള്‍ പോലീസിന് ഇതിനകം ലഭിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നെഞ്ചിലും വയറ്റിലും ശക്തമായ മര്‍ദനമേറ്റതായി വ്യക്തമാണ്. ഇതിനു പുറമെ ശരീരത്തില്‍ ധാരാളം പരിക്കുകള്‍ ഉണ്ട്. സിസിടിവി ദൃശ്യങ്ങളും നാട്ടുകാര്‍ പകര്‍ത്തിയ ഏതാനും ദൃശ്യങ്ങളും വീഡിയോകളും തെളിവായി പോലീസിന് ലഭിച്ചിട്ടുമുണ്ട്.

Tags: keralamalappuramDalits
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.