Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളാ സ്റ്റോറിയ്‌ക്കെതിരെ ആവിഷ്കാര സ്വാതന്ത്ര്യവുമായി ഇറങ്ങിയ ഡിവൈഎഫ്ഐയുടെ ഇരട്ട നിലപാടിനെ വിമര്‍ശിച്ച് ജസ്ല മാടശേരി

'ദി കേരളാ സ്റ്റോറി' എന്ന ചിത്രത്തിനെതിരെ ആവിഷ്താര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്ന ഡിവൈഎഫ്ഐയുടെ ഇരട്ട നിലപാടിനെ വിമര്‍ശിച്ച് ജസ്ല മാടശേരി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2023, 09:14 pm IST
in Kerala

തിരുവനന്തപുരം: ‘ദി കേരളാ സ്റ്റോറി’ എന്ന ചിത്രത്തിനെതിരെ ആവിഷ്താര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്ന ഡിവൈഎഫ്ഐയുടെ ഇരട്ട നിലപാടിനെ വിമര്‍ശിച്ച് ജസ്ല മാടശേരി.  നാദിര്‍ഷയുടെ ഈശോ എന്ന സിനിമയുടെ തലക്കെട്ട് മതവികാരത്തെ വ്രണമപ്പെടുത്തുമെന്ന ആരോപണമുണ്ടായപ്പോള്‍ നാദിര്‍ഷ എന്ന കാലകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യമാണ് ഈ സിനിമയെന്നും അതിനെ എതിര്‍ക്കരുതെന്നുമുള്ളതായിരുന്നു ഡിവൈഎഫ്ഐയുടെ നിലപാട്,. എന്നാല്‍ ലവ് ജിഹാദിനെയും കേരളത്തിലെ ഹിന്ദു,ക്രിസ്ത്യന്‍  പെണ്‍കുട്ടികളെ മതം മാറ്റി ഐഎസ്ഐഎസില്‍ ചേര്‍ക്കുന്നതിന്റെ കഥ പറയുന്ന ദി കേരള സ്റ്റോറി എന്ന സിനിമ നിരോധിക്കണമെന്ന് ആ സിനിമ റിലീസാകുന്നതിന് മുന്‍പ് തന്നെ ഡിവൈഎഫ്ഐ മുറവിളി കൂട്ടുന്നു. ‍ഡിവൈഎഫ് ഐയുടെ ഈ ഇരട്ടത്താപ്പിനെതിരെയാണ് ജസ്ല മാടശേരി ആഞ്ഞടിച്ചിരിക്കുന്നത്. 

നേരത്തെ, ‘ഈശോ’ എന്ന ചിത്രം ഇറങ്ങുന്നതിന് മുമ്പ് സിനിമയുടെ പേരിൽ ഇറങ്ങിയ വിവാദങ്ങളിൽ ഇടപെട്ട ഡിവൈഎഫ്ഐ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. (അന്ന് ഡിവൈഎഫ് ഐ പുറത്തുവിട്ട പ്രസ്താവന ഇതായിരുന്നു: നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദം ദൗര്‍ഭാഗ്യകരമെന്ന് ഡിവൈഎഫ്‌ഐ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണ് ഇത്. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരം വിവാദങ്ങള്‍ ഉപകരിക്കുകയുള്ളൂ. സിനിമയുടെ പേരോ കഥാപാത്രങ്ങളുടെ പേരോ മതവികാരം വ്രണപ്പെടുത്തും എന്നൊക്കെയുള്ള വാദം ബാലിശമാണ്. കലാ ആവിഷ്‌കാരങ്ങളെ അതിന്റെ തലത്തില്‍ സമീപിക്കുകയാണ് വേണ്ടത്. സ്വതന്ത്രമായ ആവിഷ്‌കാരങ്ങള്‍ക്കുള്ള സാധ്യതകള്‍  ഇത്തരം വിവാദങ്ങള്‍ ഇല്ലാതാക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.)

സിനിമയ്‌ക്കെതിരായി ഉയർന്ന വിവാദം ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നായിരുന്നു ഡിവൈഎഫ്ഐയുടെ നിലപാട്. എന്നാൽ അതേ ഡിവൈഎഫ് ഐ ഇപ്പോള്‍ മെയ് 5ന് റിലീസിനൊരുങ്ങുന്ന ‘ദി കേരളാ സ്റ്റോറി’ എന്ന സിനിമയുടെ വിഷയത്തിൽ എതിര്‍നിലപാട് സ്വീകരിച്ചത് ഡിവൈഎഫ്ഐയുടെ ഇരട്ടനിലപാടിന് തെളിവാണെന്ന് ജസ്ല മാടശേരി പറയുന്നു.  

“ഇത് താനല്ലയോ അത് എന്നൊരു മാത്ര ഞാനും നിനച്ചുപോയി, വിഷയം: ആവിഷ്കാര സ്വാതന്ത്ര്യം ‘ഈശോ’ സിനിമയെയും ‘ദി കേരള സ്റ്റോറി’യെയും (The Kerala story)  ഒരുമിച്ചൊരു പോസ്റ്റിൽ കാണിച്ചതാണ് പലർക്കും പ്രശ്നം. അതെ പോസ്റ്റിൽ വിഷയം ആവിഷ്കാര സ്വാതന്ത്ര്യം എന്നെഴുതീട്ടുമുണ്ട് .. എന്റെ താരതമ്യത്തിനുള്ള കാരണം ഇറങ്ങും മുൻപേ ഉണ്ടാക്കീട്ടുള്ള കോലാഹലങ്ങളാണ് ..ഇറങ്ങിക്കഴിഞ്ഞപ്പോൾ ആവിയായി പോയ കോലാഹലങ്ങൾ ..മാത്രമല്ല ആവിഷ്കാര സ്വാതന്ത്രത്തിനു വേണ്ടി മുറവിളി കൂട്ടുന്നവർ ..ഒന്ന് മാത്രം ആവിഷ്കാര സ്വാതന്ത്രത്തിന്റെ പരിധിയിൽ വരില്ലെന്ന് പറഞ്ഞതിലെ വിരോധാഭാസം”- ഇതായിരുന്നു ജസ്ലയുടെ കുറിപ്പ്.  

ലവ് ജിഹാദും ഐഎസ്ഐഎസിലേക്ക് പോയ മലയാളി ഹിന്ദു, ക്രിസ്ത്യന്‍  പെണ്‍കുട്ടികളെയും കുറിച്ചാണ് ‘ദി കേരള സ്റ്റോറി’ എന്ന സിനിമ പറയുന്നത്.  

ഈശോ എന്ന സിനിമയെ ഇവിടാരും വിമർശിച്ചിരുന്നില്ല. എന്നാൽ സിനിമയിറങ്ങും മുൻപ് അതിന്റെ പേര് നോക്കി വലിയ വിവാദം സൃഷ്ടിച്ചു. അപ്പോഴുണ്ടായ കോലാഹലങ്ങൾക്കിടയിൽ DYFI സ്വീകരിച്ച നിലപാട് അഭിനന്ദനാർഹമായിരുന്നു. അത് ആവിഷ്കാര സ്വതന്ത്രമാണ് എന്നായിരുന്നു സംഘടന പറഞ്ഞതെന്നും ജസ്ല പറഞ്ഞു. എന്നാൽ കേരളാ സ്റ്റോറി എന്ന പടം റിലീസ് ആവുന്നതിന് മുമ്പേ ഡിവൈഎഫ് ഐ ആ സിനിമയ്‌ക്കെതിരെ നിയമനടപടിക്ക് തയ്യാറായിരിക്കുകയാണ്. ഇതിലെ വിരോധാഭാസമാണ് മനസ്സിലാവാത്തതെന്നും ജസ്ല ചോദിക്കുന്നു.  

സിനിമ കാണുന്നതിന് മുമ്പേ, അതിന്റെ കഥ എല്ലാവരുമങ്ങ് തീരുമാനിച്ച് ആ കഥ ഞങ്ങളുടെയല്ല, അതുകൊണ്ട് സിനിമ റിലീസ് ചെയ്യാൻ പാടില്ലെന്ന് പറയുന്നതിന്റെ യുക്തി തനിക്കില്ലെന്നും ജസ്ല മാടശേരി വ്യക്തമാക്കി. സിനിമ കണ്ടിട്ട് വിമർശിക്കുക. തെറ്റുണ്ടെങ്കിൽ അതിനെതിരെ നിയമ നടപടി സ്വീകരിക്കുക. ട്രെയ് ലറിൽ പറയുന്ന വസ്തുത ഇല്ലാത്തതാണെങ്കിൽ റിക്രൂട്ട്മെന്‍റുകൾ (ഐഎസ്ഐഎസിലേക്ക്) നടത്തിയതായി ഇതുവരെ പുറത്തുവന്ന വാർത്തകൾ കള്ള പ്രചാരണങ്ങളായിരിക്കണമെന്നും ജസ്ല പറഞ്ഞു. അങ്ങനെയെങ്കിൽ അത് നമ്മിലേക്കെത്തിച്ച മാധ്യമങ്ങൾക്ക് നേരെയാണ് നിയമ നടപടി സ്വീകരിക്കേണ്ടത്.  

ചിലതൊക്കെ വസ്തുതകളാണ്. അതെത്ര മൂടിവെച്ചാലും പുറത്തു വരും. പിന്നെ അവർ കേരളത്തെ (കേരള സ്റ്റോറിയില്‍) മൊത്തം ഇങ്ങനെ ചിത്രീകരിക്കലാണ് എന്നൊക്കെയുള്ള കൂട്ടി വായനകളാണ് പ്രശ്നമെന്നും ജസ്ല പറയുന്നു.

Tags: ലൗ ജിഹാദ്ISISഡിവൈഎഫ്ഐദ കേരള സ്‌റ്റോറിjasla madasherriജസ്ല മാടശേരിനാദിര്‍ഷാ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

World

ഐഎസ്ഐഎസിന്റെ ലൈംഗിക അടിമകളായ യസീദി സ്ത്രീകള‍്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ യാനാര്‍ മുഹമ്മദിന് വെടിയുണ്ട

News

ഭീകര പ്രവർത്തനസാഹയം: ടെക്‌സാസിൽ ഐസിസ് ഭീകരനെ എഫ്ബിഐ പൊക്കി

ആസ്ത്രേല്യയിലെ ജൂതരുടെ ബീച്ചായ ബോണ്ടി ബീച്ചില്‍ ഭീകരാക്രമണത്തിന്‍റെ ഭാഗമായി ജൂതര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ മകന്‍ നവീദ് അക്രം
World

ആസ്ത്രേല്യയില്‍ 15 ജൂതരെ വെടിവെച്ച് കൊന്ന ഭീകരരായ ബാപ്പയും മകനും മാസങ്ങള്‍ക്ക് മുന്‍പേ ബോംബെറിഞ്ഞ് പരിശീലിച്ചിരുന്നു

India

ആസ്ത്രേല്യയില്‍ 15 പേരെ വെടിവെച്ച് കൊന്നപ്പോള്‍ തീവ്രവാദിയായ ബാപ്പയെ അച്ഛനാക്കി മലയാളം മാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…ടഫാണ് മണിപ്പൂര്‍

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.