Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഇത് യോഗിയുടെ സര്‍ക്കാര്‍’; ഉത്തര്‍ പ്രദേശില്‍ ഗുണ്ടാ നേതാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവര്‍ ഉമേഷ് പാല്‍ കേസില്‍ പൊലീസിന്റെ 'വാണ്ടഡ്' പട്ടികയില്‍പ്പെട്ടവരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2023, 03:46 pm IST
in India

പ്രയാഗ് രാജ് : ഗുണ്ടാ നേതാവും രാഷ്‌ട്രീ യ നേതാവുമായ ആതിഖ് അഹമ്മദിന്റെ മകന്‍  അസദ് അഹമ്മദ് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഝാന്‍സിയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ (എന്‍കൗണ്ടറില്‍ ) കൊല്ലപ്പെട്ടു

അസദ് അഹമ്മദിന്റെ  സുഹൃത്ത് ഗുലാമിനേയും പോലീസ് വധിച്ചു. അസദ് അഹമ്മദിന്റെ തലയ്‌ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഝാന്‍സിക്ക് സമീപം ഗുലാമിനൊപ്പം അസദ് ഒളിച്ചിരിക്കുകയായിരുന്നു.

ഇരുവരില്‍ നിന്നും വിദേശ ആയുധങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അസദിനെയും ഗുലാമിനെയും ജീവനോടെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ടാസ്‌ക് ഫോഴ്‌സ്  സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് യുപി എസ്ടിഎഫ് എഡിജി അമിതാഭ് യാഷ് പറഞ്ഞു.

ആതിഖ് അഹമ്മദ അപ്നദള്‍ എന്ന സ്വന്തം രാഷ്‌ട്രീയ സംഘടനയുടെ പ്രസിഡന്റ് ആയിരുന്നു. 100 ലധികം കേസുകള്‍ .. ഇപ്പോള്‍ ജയിലിലാണ്. അവരുടെ എല്ലാ സമ്പത്തും  സര്‍ക്കാറിലേക്ക് കണ്ടുകെട്ടിയിരുന്നു

” ആസാദും അദ്ദേഹത്തിന്റെ സഹായി ഗുലാമും പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് തിരിച്ച് വെടിയുര്‍ത്തപ്പോളാണ് ആസാദ് കൊല്ലപ്പെട്ടത്. ഇത് പുതിയ ഇന്ത്യയാണെന്ന് കുറ്റവാളികള്‍ക്കുള്ള സന്ദേശമാണ്. ഉത്തര്‍പ്രദേശ് ഭരിക്കുന്നത് യോഗി സര്‍ക്കാരാണ്, കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരല്ല. അഭിഭാഷകന്‍ ഉമേഷ് പാലിന്റെയും പൊലീസ് ഉദ്യോഗസ്ഥന്റെയും കൊലയാളികളുടെ വിധി ഇതായിരുന്നു”ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.  

കൊല്ലപ്പെട്ടവര്‍ ഉമേഷ് പാല്‍ കേസില്‍ പൊലീസിന്റെ ‘വാണ്ടഡ്’ പട്ടികയില്‍പ്പെട്ടവരാണ്. ഇരുവരുടെയും തലയ്‌ക്കു 5 ലക്ഷം രൂപ വീതം വിലയിട്ടിരുന്നു. 2006ല്‍ ഉമേഷ് പാല്‍ എന്നയാളെ തട്ടിക്കൊണ്ടുപോയ കേസില്‍ ആതിഖ് അഹമ്മദിനും മറ്റു രണ്ടു പേര്‍ക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.

ഉമേഷ് പാലിന്റെ കൊലപാതകത്തിന് ശേഷം അസദ് അഹമ്മദ് ലഖ്‌നൗവിലേക്ക് രക്ഷപ്പെട്ടു. പിന്നീട് കാണ്‍പൂരിലേക്കും തുടര്‍ന്ന് മീററ്റിലേക്കും താമസം മാറിയ അദ്ദേഹം ഡല്‍ഹിവഴി മധ്യപ്രദേശിലേക്ക് പലായനം ചെയ്യാന്‍ തീരുമാനിച്ചു. ഝാന്‍സിയിലെത്തിയ ഇയാളെ പൊലീസ് തടഞ്ഞു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍.  ഝാന്‍സിയിലെ ബബിന റോഡില്‍ നടന്ന ഏറ്റുമുട്ടലില്‍ 42 റൗണ്ടുകളാണ് വെടിയുതിര്‍ത്തത്.  

2005ല്‍ ബിഎസ്പി എംഎല്‍എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായിരുന്നു അഭിഭാഷകനായ ഉമേഷ് പാല്‍. ഫെബ്രുവരി 24 ന്, പ്രയാഗ്‌രാജിലെ വീടിന് പുറത്ത് പകല്‍ ആക്രമണത്തില്‍ വെടിയേറ്റു മരിച്ചു. അദ്ദേഹത്തിന് കാവല്‍ നിന്ന സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉത്തര്‍പ്രദേശിലെ ക്രമസമാധാന നിലയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കാരണമാവുകയും സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ വിമര്‍ശനം നേരിടുകയും ചെയ്തു.

Tags: യോഗി ആദിത്യനാഥ്ഏറ്റുമുട്ടല്‍up'ഇത് യോഗിയുടെ സര്‍ക്കാര്‍';
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

Kerala

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

India

ചർച്ച നടത്തുമെന്ന് സർക്കാർ ഉറപ്പ് പറഞ്ഞിട്ടും കലാപം ; പോലീസിനെ ആക്രമിക്കാൻ പ്രേരിപ്പിച്ച് ഓഡിയോ ക്ലിപ്പ് ; മുളക് പൊടി വിതറണമെന്നും സന്ദേശം

India

തൊഴിലാളികൾക്ക് വലിയ ആശ്വാസം; മിനിമം വേതനം വർദ്ധിപ്പിച്ച് യോഗി സർക്കാർ, ഉയർന്ന വേതനം ഗൗതം ബുദ്ധ നഗറിൽ

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.