Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അരിക്കൊമ്പന്‍ വീട് തകര്‍ത്തു; ആനയെ വേഗത്തില്‍ മാറ്റണമെന്ന് ജനങ്ങള്‍; റേഡിയോ കോളര്‍ ഉടന്‍; പറമ്പിക്കുളത്ത് വിടാനുള്ള നീക്കത്തില്‍ പ്രതിഷേധം

അരിക്കൊമ്പനൊപ്പം ഒരു പിടിയാനയും രണ്ട് കുട്ടിയാനകളുമുണ്ടായിരുന്നു. ജോര്‍ജും ഭാര്യ സെലീനയും ഭിന്നശേഷിക്കാരിയായ മകള്‍ ആന്‍മരിയയുടെ ചികിത്സക്കായി മച്ചിപ്ലാവിലുള്ള ബന്ധുവീട്ടിലായിരുന്നു.

Janmabhumi Online by Janmabhumi Online
Apr 7, 2023, 11:24 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

രാജാക്കാട്: ചിന്നക്കനാലില്‍ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ട അരിക്കൊമ്പന്‍ ആക്രമണങ്ങള്‍ തുടരുന്നു. ഇന്നലെ രാവിലെ 10 മണിയോടെ 301 കോളനിയിലെ ഇടിക്കുഴി ഭാഗത്തെ വി.ജെ. ജോര്‍ജിന്റെ വീടിന്റെ അടുക്കളയും ഇതിനോട് ചേര്‍ന്ന് നിര്‍മിച്ച ഭാഗത്തിന്റെ തകര കൊണ്ടുള്ള മേല്‍ക്കൂരയും തകര്‍ത്തു.

അരിക്കൊമ്പനൊപ്പം ഒരു പിടിയാനയും രണ്ട് കുട്ടിയാനകളുമുണ്ടായിരുന്നു. ജോര്‍ജും ഭാര്യ സെലീനയും ഭിന്നശേഷിക്കാരിയായ മകള്‍ ആന്‍മരിയയുടെ ചികിത്സക്കായി മച്ചിപ്ലാവിലുള്ള ബന്ധുവീട്ടിലായിരുന്നു. ഇതിനാല്‍ ദുരന്തം ഒഴിവായി. അരി തേടിയാണ് ആന അടുക്കള തകര്‍ത്തത്. ആര്‍ആര്‍ടിയും വാച്ചര്‍മാരുമെത്തി കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് ഓടിച്ചു.

റേഡിയോ കോളര്‍ ഉടന്‍

ജിപിഎസ് വഴി പ്രവര്‍ത്തിക്കുന്ന റേഡിയോ കോളര്‍ ആസാമില്‍ നിന്ന് ഉടന്‍ വിമാനമാര്‍ഗം കേരളത്തിലെത്തിക്കും. നിലവിലെ ജിഎസ്എം റേഡിയോ കോളറിന് പറമ്പിക്കുളത്ത് റേഞ്ച് കിട്ടില്ല.

ആനയെ എത്രയും വേഗം പിടികൂടി മാറ്റണമെന്ന ആവശ്യം ശക്തമാണ്. നേരത്തെ വനംവകുപ്പ് കാട്ടിയ അമാന്തതമാണ് നടപടികള്‍  നീളാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍ പറമ്പിക്കുളത്ത് ആനയെ എത്തിക്കുന്നതിനെതിരെ അവിടെയും പ്രതിഷേധം ശക്തമാണ്. ഇതിനാല്‍ തന്നെ ആനയെ ഇവിടെ നിന്ന് മാറ്റുന്നത് നീളുമോ എന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ഈസ്റ്ററിന് ശേഷമാകും അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികള്‍ ആരംഭിക്കുക. ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കിയ ശേഷം ട്രയല്‍ റണ്ണും നടത്തിയേക്കും. നിലവില്‍ വയനാട്ടില്‍ നിന്നുള്ള നാല് താപ്പാനകളും ആര്‍ആര്‍ടി സംഘവും ആഴ്ചകളായി മേഖലയില്‍ തുടരുകയാണ്.

അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടാനുള്ള നീക്കത്തില്‍ പ്രതിഷേധം

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. ഊരുവാസികളുടെ നേതൃത്വത്തില്‍ ഇന്നലെ പറമ്പിക്കുളം കടുവസങ്കേതം ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.  നീക്കത്തില്‍ നിന്നും പിന്മാറണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു പതിമൂന്നോളം കോളനികളാണ് പറമ്പിക്കുളത്തുള്ളത്.

ഇതിനു പുറമെ വിവിധ വകുപ്പുകളിലായി നിരവധി ഗവ. ജീവനക്കാരും ഇവിടെ ജോലിയെടുക്കുന്നുണ്ട്. റേഷന്‍കടയിലേക്ക് ഉള്‍പ്പെടെ പോകണമെങ്കില്‍ കിലോമീറ്ററുകള്‍ നടക്കണം. ഇതിനിടെ കാട്ടുപോത്തിന്റെയും ആനയുടെയും ആക്രമണത്തിന് ഇരയായ സംഭവങ്ങളുമുണ്ട്. അരിക്കൊമ്പന്‍ കൂടിയാകുമ്പോള്‍ ജീവനുതന്നെ ഭീഷണിയാവുമെന്ന ഭീതിയിലാണ് കോളനിക്കാര്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് വയനാട്ടില്‍ നിന്ന് കല്ലൂര്‍ കൊമ്പനെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെയും പ്രതിഷേധം ഉണ്ടായിരുന്നു.

നെന്മാറ എംഎല്‍എ കെ. ബാബു, സിപിഎം പ്രാദേശിക നേതൃത്വം, കര്‍ഷകമോര്‍ച്ച, ബിഡിജെഎസ്, വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആന്‍ഡ് കണ്‍സര്‍വേഷന്‍ സൊസൈറ്റി ഉള്‍പ്പെടെ ഇതിനെതിരെ രംഗത്തെത്തി. മുതലമട പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ പ്രമേയം പാസാക്കാനിരിക്കുകയാണ്.

Tags: കലാപംപാലക്കാട്idukkiaa
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി നല്‍കി

Kerala

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala

അഗ്‌നിവീര്‍ : തിരുവനന്തപുരം മുതല്‍ ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഇടുക്കിയില്‍

Kerala

പീരുമേട്ടിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു : ഭർത്താവിനെ കസ്റ്റഡിയിലെടുക്കും

Kerala

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

പുതിയ വാര്‍ത്തകള്‍

ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തിയ സംഭവം: മാതാവും അറസ്റ്റില്‍

കുട്ടികള്‍ക്ക് സൂംബ പരിശീലനം: വിമര്‍ശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവ് ടികെ അഷ്‌റഫിന് സസ്പന്‍ഷന്‍

മുഖ്യമന്ത്രി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും അപകടസ്ഥലം സന്ദര്‍ശിക്കാതെ മടങ്ങി, കരിങ്കൊടി പ്രതിഷേധം

കേരളത്തില്‍ വീണ്ടും നിപ, യുവതി ആശുപത്രിയില്‍

വീണ്ടും പ്രകോപനനീക്കവുമായി പാകിസ്ഥാൻ : ഇന്ത്യ തടഞ്ഞ ഡാം നിർമ്മാണം ആരംഭിക്കുന്നു ; ജലസംഭരണ ​​ശേഷി വർദ്ധിപ്പിക്കാനാണ് നീക്കം

ഏതെങ്കിലും മുസ്ലീങ്ങൾക്കെതിരെ കൈ ഉയർത്തുമോ ; അതിനുള്ള ധൈര്യമുണ്ടോ : ഇനി ഹിന്ദുക്കൾക്കെതിരെ ആരെങ്കിലും കൈ ഉയർത്തിയാൽ അവർ വെറുതെ പോകില്ല : നിതീഷ് റാണ

8,000 വർഷം പഴക്കമുള്ള പുരാതന നഗരത്തിന്റെയും, ക്ഷേത്രത്തിന്റെയും അവശിഷ്ടങ്ങൾ : മുസ്ലീം രാഷ്‌ട്രമായ സൗദിയിലെ മരുഭൂമിയിൽ മറഞ്ഞ് കിടന്ന അത്ഭുതം

ലൗ ജിഹാദിൽപ്പെട്ട് മതം മാറേണ്ടി വന്നു : ഇസ്ലാം ഉപേക്ഷിച്ച് 12 ഓളം പേർ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

അതിർത്തിയിലെ ഓരോ ഇഞ്ചിലും ഇന്ത്യയ്‌ക്ക് ചാരക്കണ്ണുകൾ ; വിക്ഷേപിക്കുന്നത് 52 പ്രത്യേക പ്രതിരോധ ഉപഗ്രഹങ്ങൾ

N0.1 ആരോഗ്യം എന്നത് ഊതിവീർപ്പിച്ച ബലൂൺ; ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies