Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷാരൂഖ് സൈഫിയ്‌ക്ക് പാവം പയ്യന്‍ ഇമേജുണ്ടാക്കി ചില മാധ്യമങ്ങള്‍; പക്ഷെ ചെയ്തത് മുഴുവന്‍ ഒരു തീവ്രവാദിയ്‌ക്ക് ചേരുന്ന വില്ലത്തരങ്ങള്‍

പാവമാണ്, ഒറ്റപ്പെട്ട് നടക്കുന്ന അന്തര്‍മുഖനാണ്....ചില മാധ്യമങ്ങള്‍ വെള്ളപൂശുന്ന ഷാരൂഖ് സൈഫി ചെയ്ത് കൂട്ടിയത് മുഴുവന്‍ വില്ലത്തരങ്ങളാണ്. ആരോടും പറയാതെ ഒരു ദിവസം വീട് വിട്ട് പോകുന്നു. ആദ്യമായി എന്തിനാണ് ഇയാള്‍ കേരളത്തിലക്ക് വന്നത്? ആരൊക്കെയാണ് ഇയാളുടെ കൂടെ ഉണ്ടായിരുന്നത്? കേരളത്തില്‍ ആരെയൊക്കെ കണ്ടു? ഇനി കേരളത്തില്‍ ആദ്യമായി ചെയ്തത് തീവ്രവാദത്തിന് തുല്ല്യമായ കാര്യമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2023, 10:57 pm IST
in India
ഏലത്തൂരില്‍ ട്രെയിനില്‍ പെട്രോള്‍ ആക്രമണം നടത്തിയ ഷാരൂഖ് സൈഫിയുടെ പഴയ ചിത്രം (വലത്ത്)

ഏലത്തൂരില്‍ ട്രെയിനില്‍ പെട്രോള്‍ ആക്രമണം നടത്തിയ ഷാരൂഖ് സൈഫിയുടെ പഴയ ചിത്രം (വലത്ത്)

ന്യൂദല്‍ഹി: ചില മാധ്യമങ്ങളില്‍ ഇപ്പോഴേ ഷാരൂഖ് സൈഫിയെ വെള്ളപൂശുന്ന കഥകള്‍ വന്നുതുടങ്ങി. പയ്യന്‍ പാവമാണെന്നും ദല്‍ഹി വിട്ട് പുറത്തുപോകാത്ത വ്യക്തിയാണെന്നും ആരോടും അധികം സംസാരിക്കാത്ത പ്രകൃതമാണെന്നുമാണ് കഥകള്‍. ആശാരിപ്പണി ചെയ്യുന്ന പിതാവിനൊപ്പം പണിശാലയിലേക്ക് കൃത്യമായി പോകുന്ന പയ്യനുമാണ്. പ്ലസ് ടു പാസായിട്ടുണ്ട്.  

പക്ഷെ ഈ വെള്ളപൂശുന്ന ഷാരൂഖ് സൈഫി ചെയ്ത് കൂട്ടിയത് മുഴുവന്‍ വില്ലത്തരങ്ങളാണ്. ആരോടും പറയാതെ ഒരു ദിവസം വീട് വിട്ട് പോകുന്നു. ആദ്യമായി എന്തിനാണ് ഇയാള്‍ കേരളത്തിലക്ക് വന്നത്? ആരൊക്കെയാണ് ഇയാളുടെ കൂടെ ഉണ്ടായിരുന്നത്? കേരളത്തില്‍ ആരെയൊക്കെ കണ്ടു? ഇനി കേരളത്തില്‍ ആദ്യമായി ചെയ്തത് തീവ്രവാദത്തിന് തുല്ല്യമായ കാര്യമാണ്. പെട്രോള്‍ നിറച്ച കുപ്പിയില്‍ നിന്നും പെട്രോള്‍ കമ്പാര്‍ട്മെന്‍റിലെ സഹയാത്രക്കാര്‍ക്ക് നേരെ വീശിയെറിഞ്ഞ് തീ കൊളുത്തല്‍. ഈ ആക്രമണം നടത്തിയത് ഒറ്റയ്‌ക്കാണെന്ന് പൊലീസിനോട് ഇയാള്‍ പറയുമ്പോഴും എന്തിനിത് ചെയ്തു എന്ന ചോദ്യത്തിന് ഉത്തരമില്ല.  

ഈ ദൗത്യം നിര്‍വ്വഹിക്കുന്നതിനിടയില്‍ ഷാരൂഖ് സൈഫിയ്‌ക്കും പൊള്ളലേറ്റതായി പറയുന്നു. എന്നിട്ടും അയാള്‍ രക്ഷപ്പെട്ടു. മാത്രമല്ല, പൊള്ളലേറ്റിട്ടും എങ്ങിനെയാണ് ഇയാള്‍ മഹാരാഷ്‌ട്രയിലെ രത്നഗിരിയില്‍ എത്തിയത്? ഇയാള്‍ക്ക് രത്നഗിരിയില്‍ എത്താന്‍ ടിക്കറ്റ് സംഘടിപ്പിച്ച് കൊടുത്തത് ആരാണ്? കേരളത്തില്‍ നിന്നും മുഖം മറച്ചാണ് ഇ.യാള്‍ തീവണ്ടിയില്‍ യാത്ര ചെയ്തതെന്ന് പറയുന്നു. ഇത്രയേറെ വലിയ ആക്രമണം നടത്തിയ ആള്‍ക്ക് ഒറ്റയ്‌ക്ക് രക്ഷപ്പെടാന്‍ ബുദ്ധിമുട്ടാണ്. അത്രയ്‌ക്കേറെ പൊതുജനങ്ങളും പൊലീസും ജാഗ്രതയിലായിരുന്നു. എന്നിട്ടും എങ്ങിനെ ഷാരൂഖ് സൈഫി രക്ഷപ്പെട്ടു?

മഹാരാഷ്‌ട്രയിലെ രത്നഗിരിയില്‍ പാളത്തില്‍ ബോധമില്ലാതെ ഇയാള്‍ കിടക്കുകയായിരുന്നു. നാട്ടുകാരാണ് ഇയാളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് മാരകമായിരുന്നു. എന്നാല്‍ ഇയാള്‍ ആംബുലന്‍സിലെ ഡോക്ടറെ ആക്രമിച്ച് വീണ്ടും രക്ഷപ്പെട്ടു. പിന്നീട് ഒരു ട്രക്കിന്റെ പിന്നില്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്തു. ഇത് കണ്ട പൊലീസും നാട്ടുകാരും ചേര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. ഇതിന് ശേഷമാണ് തിങ്കളാഴ്ച ഷാരൂഖിന്റെ ഫോണ്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഇന്‍റലിജന്‍സ് ഏജന്‍സി ഷാരൂഖ് സൈഫിയുടെ ലൊക്കേഷന്‍ രത്നഗിരി ജില്ലാആശുപത്രിയാണെന്ന് കൃത്യമായി കണ്ടെത്തുന്നു.  

നേരെ വിവരം മഹാരാഷ്‌ട്ര ഭീകരവാദ വിരുദ്ധ സെല്ലിന് വിവരം കൈമാറുന്നു. പക്ഷെ അവര്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് ഷാരൂഖ് സൈഫി കടന്നുകളഞ്ഞു. പിന്നീട് കടപ്പുറത്തും മറ്റുമായി കറങ്ങിയ ഷാരൂഖ് വീണ്ടും രത്നഗിരി റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നു. ക്ഷീണം കൊണ്ട് ഇവിടുത്തെ ഒരു ശൗചാലയത്തിന് സമീപം ഉറങ്ങിപ്പോയി. ഈ സമയത്താണ് കസ്റ്റഡിയില്‍ എടുത്തത്.  

കുറ്റകൃത്യം നടത്താന്‍ ആരൊക്കെ ഷാരൂഖ് സൈഫിയെ സഹായിച്ചു. അവര്‍ കേരളത്തിനകത്ത് നിന്നുള്ളവരാണോ? ആരാണ് പെട്രോള്‍ വാങ്ങിക്കൊടുത്തത്? പെട്രോള്‍ മറ്റുള്ളവരുടെ ശരീരത്തിലേക്ക് വീശിയെറിഞ്ഞ് തീകൊളുത്തുന്ന കേട്ടുകേള്‍വിയില്ലാത്ത ആക്രമണരീതിയാണ് പ്രതി സ്വീകരിച്ചത്. ഷെരീഫിന്റെ ബാഗില്‍ നിന്നും കണ്ടെത്തിയ സിമ്മുകളാണ് അന്വേഷണ സംഘത്തിന് വഴികാട്ടുക. ആരുമായി കഴിഞ്ഞ മാസങ്ങളില്‍ ഷെരീഫ് സൈഫി ബന്ധപ്പെട്ടു എന്നാണ് അറിയേണ്ടത്. 

ഇതിനിടയില്‍ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ കേരളാ പൊലീസിന്റെ ഭാഗത്ത് നിന്നും സുരക്ഷാവീഴ്ചയുണ്ടായതായി പറയുന്നു. പ്രതിയ്‌ക്കൊപ്പം ആകെ മൂന്ന് പൊലീസുകാരെ ഉണ്ടായിരുന്നുള്ളൂ എന്നും ആരോപണമുയരുന്നുണ്ട്. മടക്കയാത്രയില്‍ കണ്ണൂര്‍ മേലൂരിന് സമീപം കാടാച്ചിറയില്‍ ടയര്‍ പഞ്ചറായി. പ്രതിയ്‌ക്കും വാഹനത്തിനും എടക്കാട് പൊലീസാണ് സുരക്ഷ നല്‍കിയത്. ഒരു മണിക്കൂറോളം ജീപ്പും പ്രതിയും അവിടെ കിടന്നു. പിന്നീട് മറ്റൊരു വാഹനത്തിലാണ് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത്.  പ്രതിയ്‌ക്കെതിരെ യുഎപിഎ ചുമത്തുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.  

Tags: യു‌എപി‌എഷാരുഖ് സൈഫിterrorismമാധ്യമ പ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
News

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

പുതിയ വാര്‍ത്തകള്‍

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.