Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വ്യവസായ-അക്കാദമിക് മേഖലകളിലെ സഹകരണം വികസ്വര ഇന്ത്യയുടെ അടിത്തറ : രാജീവ് ചന്ദ്രശേഖർ

'പുതിയ ഇന്ത്യ' കെട്ടിപ്പടുക്കുന്നതിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ തന്നെ , രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2023, 07:55 pm IST
in Business

ചണ്ഡീഗഡ് :   രാജ്യത്തെ  സർവ്വകലാശാലകളും  കോളജുകളും  വ്യവസായ  സ്‌ഥാപങ്ങളായും       ഇപ്പോൾ  നടന്നു   വരുന്ന    പരസ്പര  സഹകരണം ഇന്ത്യയുടെ  വികസന  സ്വപ്നങ്ങൾക്ക്    ശക്തമായ അടിത്തറയാണെന്ന്        കേന്ദ്ര  ഇലക്ട്രോണിക്സ്  ഐ ടി , സംരംഭക  വകുപ്പ്  സഹമന്ത്രി  രാജീവ് ചന്ദ്രശേഖർ പറഞ്ഞു .

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രൂപപ്പെടുന്ന ആധുനിക  ഇന്ത്യയും കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി ആയി നിലനിന്നിരുന്ന പഴയ ഇന്ത്യയും തമ്മിൽ ഏറെ   വൈരുദ്ധ്യമുണ്ട്”, ചണ്ഡീഗഡ് സർവകലാശാല സംഘടിപ്പിച്ച ഒമ്പതാമത് കോർപ്പറേറ്റ് ഉപദേശക സമിതി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

പഴയ ഇന്ത്യയുടെ കാലത്ത്, ജനാധിപത്യത്തിന്റെ നടത്തിപ്പ്  എന്നത് ഏറെ ചെലവുള്ളതും  അതിലേറെ  ഒരു  ഭാരവുമായാണ്   സർക്കാർ  തന്നെ  കണക്കാക്കിയിരുന്നത്. വിവിധ   ക്ഷേമപദ്ധതികളിലൂടെ

ഗവൺമെന്റ് ചെലവഴിക്കുന്ന  തുകയുടെ   പതിനഞ്ച്  ശതമാനം  മാത്രമേ    ആനുകൂല്യങ്ങളുടെ രൂപത്തിൽ യഥാർഥ  ഗുണഭോക്താക്കളിലെത്തിയിരുന്നുള്ളു .  ശേഷിച്ച  എൺപത്തിയഞ്ച്  ശതമാനം തുക  ചുവപ്പുനാടയും അഴിമതിയും കാരണം നഷ്ടപ്പെട്ടു പോന്നിരുന്നു.  എന്നാൽ 2014-ന് ശേഷം, ഇന്ത്യ ലോകം കണ്ട  ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി മാത്രമല്ല, പൗരന്മാർക്ക്    മികച്ച  അവസരങ്ങളൊരുക്കുന്ന  രാജ്യമാണെന്നും   സ്വയം തെളിയിച്ചപ്പോൾ സാഹചര്യം മാറി. ഇപ്പോൾ ഡിജിറ്റൽ ഇന്ത്യയിലൂടെ  കൂടുതൽ സുതാര്യത

ഉറപ്പാക്കിയും  ഇടനില, ചോർച്ച, അഴിമതി, കാലതാമസം എന്നിവ ഒഴിവാക്കിയും  കൊണ്ട്  സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും സർക്കാർ ചെലവഴിക്കുന്ന ഓരോ രൂപയുടെയും  നൂറു  ശതമാനവും അവരിലെത്തുന്ന അവസ്‌ഥയുണ്ടായിരിക്കുന്നു.

“ഇന്ത്യയിൽ അവസരങ്ങൾക്ക്  ഒരു കാലത്തും  ക്ഷാമമില്ലായിരുന്നു, പക്ഷേ അവ പ്രധാനമായും  സ്വാധീനമുള്ള ഏതാനും  കുടുംബങ്ങളിലും ഗ്രൂപ്പുകളിലും  മാത്രമായി   കേന്ദ്രീകരിച്ചു. എന്നാൽ, കഴിഞ്ഞ  ഒൻപത്   വർഷത്തെ മോദി സർക്കാരിന്റെ കാലത്ത് ഒരു വിവേചനവുമില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന വളർച്ചയാണ് ഉണ്ടായത്. തൽഫലമായി, ഇന്ത്യ ഇന്ന് 90,000-ത്തിലധികം സ്റ്റാർട്ടപ്പുകളുടെയും 110 യൂണികോണുകളുടെയും ആവാസ കേന്ദ്രമാണ്. പിഎം മുദ്ര വായ്‌പയുടെ രൂപത്തിൽ പുതിയ തലമുറയിലെ സംരംഭകർക്ക് നൽകുന്ന സർക്കാർ നൽകിയ വിപുലമായ പിന്തുണയാണ്  ഇതിനൊരു  കാരണമായത്.  

സർക്കാരിന് മതിയായ ഫണ്ട് നൽകാൻ കഴിയാത്തതിനാൽ കഴിഞ്ഞ 65 വർഷമായി അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള രാജ്യമായാണ് ഇന്ത്യ അറിയപ്പെട്ടിരുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ, ആധുനികവും ലോകോത്തരവുമായ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കാൻ  ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യമായി   ഇന്ത്യ മാറി. പ്രതിവർഷം 25% മുതൽ 30% വരെ നികുതി പിരിവുള്ള, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ ആണ്  നമുക്കുള്ളത്.  തദ്ദേശീയരായ സായുധ സേനകളെ ആധുനികവത്കരിച്ച രാജ്യം എന്ന നിലക്ക്  പുതിയ ഇന്ത്യയെ ലോകം ഇപ്പോൾ അറിയുന്നു”.

‘പുതിയ ഇന്ത്യ’ കെട്ടിപ്പടുക്കുന്നതിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ തന്നെ , രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് മന്ത്രി കൂട്ടിച്ചേർത്തു. ജനസംഖ്യയുടെ 68.5% ത്തിലധികം 35 വയസ്സിന് താഴെയുള്ളവരും 51% 25 വയസ്സിന് താഴെയുള്ളവരുമായി, ലോകത്തിലെ ഏറ്റവും ഉയർന്ന യുവജനസംഖ്യയാണ് ഇന്ത്യ . നരേന്ദ്രമോദി സർക്കാർ അധികാരമേറ്റത് മുതൽ യുവാക്കളെ തൊഴിലധിഷ്ഠിത നൈപുണ്യത്തോടെ പരിശീലിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ടെന്നും ഇതിനായി  2015ൽ സ്കിൽ ഇന്ത്യ മിഷൻ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.   കഴിഞ്ഞ 65 വർഷത്തിനിടെ 42 കോടി തൊഴിലാളികളിൽ   30 കോടിയും   തങ്ങളുടെ  തൊഴിൽ  മേഖലകളിൽ  അവിദഗ്ധരാണെന്ന് കണ്ടെത്തിയിട്ടുണ്ട് .  2014 നു  ശേഷം  വെറും 9 വർഷത്തിനുള്ളിൽ 30.62 കോടിയിലധികം യുവാക്കൾക്ക് നൈപുണ്യ അധിഷ്ഠിത തൊഴിൽ  പരിശീലനം  നൽകാൻ  നമുക്ക്  കഴിഞ്ഞു .

5 സിഇഒമാർ, 30 പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, 10 സ്റ്റാർട്ടപ്പുകളുടെ സ്ഥാപകർ, 20 മാനേജിംഗ് ഡയറക്ടർമാർ, കോർപ്പറേറ്റ് ലോകത്തെ മുൻനിര കമ്പനികളുടെയും ചിന്തകരുടെയും പ്രതിനിധികൾ,  മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 110 പ്രമുഖ ആഗോള, ഇന്ത്യൻ കമ്പനികളിൽ നിന്നുള്ള പ്രതിനിധികൾ കോർപ്പറേറ്റ് ഉപദേശക സമിതി എന്നിവർ  യോഗത്തിൽ  പങ്കെടുത്തു .

ചണ്ഡിഗഡ് സർവകലാശാല ചാൻസലർ സത്‌നം സിംഗ് സന്ധു, സീനിയർ വൈസ് പ്രസിഡന്റ് പ്രൊഫ. ഹിമാനി സൂദ്  എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Tags: Rajeev Chandrasekhar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

Kerala

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.