Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലബാറില്‍ ചുരുളന്‍ വള്ളം കൊണ്ടുവന്നത് മോഹന്‍ദാസ്; ചരിത്രത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിക്കാരന്‍

കഴിഞ്ഞ ബേപ്പൂര്‍ ഫെസ്റ്റില്‍ തുഴുഞ്ഞ ചുരുളന്‍വള്ളം നിര്‍മിച്ചതും അതിലെ തുഴച്ചില്‍ക്കാരെ പരിശീലിപ്പിച്ചതും മോഹന്‍ദാസ് കൈലാസം എന്ന പി.ബി. മോഹന്‍ദാസാണ്. മോഹന്‍ദാസ് ഇപ്പോള്‍ രണ്ടാമത്തെ ചുരുളന്‍വള്ളം ഉണ്ടാക്കുകയാണ്. അങ്ങനെ ചരിത്രത്തിന്റെ ഭാഗമാകുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2023, 07:51 pm IST
in Kerala

കോഴിക്കോട്: എവിടെയും ഉരു പണിയാന്‍ ബേപ്പൂര്‍കാര്‍തന്നെ വേണം. അത് കോഴിക്കോടിന്റെ അഭിമാനമാണ്. സാഹിത്യ ഭാഷയില്‍ പറഞ്ഞാല്‍ ‘മലബാറിന്റെ അഹങ്കാര’മാണ്. പക്ഷേ, ഒരു ജലോത്സവം നടത്താന്‍, അതില്‍ മത്സരത്തുഴച്ചില്‍ നടത്താന്‍ ഒരു കളിവള്ളം വേണമെങ്കിലോ? അതിന് ഈ കരുനാഗപ്പള്ളിക്കാരന്‍ വരേണ്ടിവന്നു കോഴിക്കോട്ട്. കഴിഞ്ഞ ബേപ്പൂര്‍ ഫെസ്റ്റില്‍ തുഴുഞ്ഞ ചുരുളന്‍വള്ളം നിര്‍മിച്ചതും അതിലെ തുഴച്ചില്‍ക്കാരെ പരിശീലിപ്പിച്ചതും മോഹന്‍ദാസ് കൈലാസം എന്ന പി.ബി. മോഹന്‍ദാസാണ്. മോഹന്‍ദാസ് ഇപ്പോള്‍ രണ്ടാമത്തെ ചുരുളന്‍വള്ളം ഉണ്ടാക്കുകയാണ്. അങ്ങനെ ചരിത്രത്തിന്റെ ഭാഗമാകുകയാണ്.

കുട്ടനാട്ടിലും തിരുവിതാംകൂറില്‍ പലയിടങ്ങളിലും വ്യാപകമായ ചുരുളന്‍വള്ളം മലബാറുകാര്‍ക്ക് ‘പാമ്പുവള്ള’മാണ്. ചുണ്ടന്‍ വള്ളത്തെയാണ് ഇംഗ്ലീഷില്‍ ‘സ്‌നേക് ബോട്ട്’ (പാമ്പുവള്ളം) എന്നു വിളിക്കുന്നത്. രൂപത്തിന്റെ വിശേഷതയില്‍. അവിടങ്ങളിലെ ചുരുളന്‍ വള്ളത്തിന്റെ രൂപഘടനയിലാണ് മോഹന്‍ദാസ് ആദ്യം വള്ളം നിര്‍മിച്ചത്. 54 അടി നീളവും മൂന്നരയടി വീതിയുമാണ് വള്ളത്തിന്. പക്ഷേ ആ വള്ളത്തില്‍ കയറാന്‍ പലര്‍ക്കും പേടിയാണ്. അതുകൊണ്ട് ഇപ്പോള്‍ നിര്‍മിക്കുന്ന വള്ളത്തിന്റെ ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആഴം കുറച്ച്, വീതി കൂട്ടി.

ജെല്ലിഫിഷ് വാട്ടര്‍ സ്്‌പോര്‍ട്‌സിനു വേണ്ടിയാണ് ആദ്യ വള്ളവും നിര്‍മിച്ചത്. 27 പേര്‍ക്ക് തുഴയാവുന്ന വള്ളം. അത് കഴിഞ്ഞ ബേപ്പൂര്‍ ഫെസ്റ്റിവലില്‍ തുഴയാന്‍ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് നീറ്റിലിറക്കിയത്. ചെറുവണ്ണൂരിലെ ജെല്ലി ഫിഷ് വാട്ടര്‍ സ്്‌പോര്‍ട്‌സ് എംഡി: ഇഖ്ബാല്‍ വള്ളം നിര്‍മാണത്തിന് സകല പിന്തുണയും സ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണ് മോഹന്‍ദാസിന്.

പുതിയ വള്ളം 31 പേര്‍ക്ക് തുഴയാന്‍ പാകത്തിലാണ് നിര്‍മിക്കുന്നത്. രണ്ടുമാസംകൊണ്ട് പണി പൂര്‍ത്തിയാക്കുമെന്ന് മോഹന്‍ദാസ് പറയുന്നു. കരുനാഗപ്പള്ളി പുതിയകാവ് പുത്തന്‍പുരയില്‍ ബാലകൃഷ്ണനില്‍നിന്നാണ് മകന്‍ മോഹന്‍ദാസ് വള്ളം നിര്‍മാണം പഠിച്ചത്. പിരിയന്‍ ആഞ്ഞിലിയില്‍ ഈ വള്ളവും മോഹന്‍ദാസ് കൈലാസം ഒറ്റയ്‌ക്കാണ് നിര്‍മിക്കുന്നത്.

സാധാരണ ഒന്നിലേറെപ്പേര്‍ വേണം സാധാരണ വള്ളംകെട്ടിന്. ഇരുപുറവും ഇരുന്ന് ചകിരിയും കയറും കൊണ്ട് പലകകള്‍ കൂട്ടിച്ചേര്‍ത്ത് വരിഞ്ഞു വേണം നിര്‍മിക്കാന്‍. എന്നാല്‍ ഒറ്റയ്‌ക്ക് ഈ പണി നിര്‍വഹിക്കുന്ന വിചിത്ര വേല മോഹന്‍ദാസായിരിക്കും ആദ്യമായി ആവിഷ്‌കരിക്കുന്നത്. മോഹന്‍ദാസ് ഇപ്പോള്‍ മോഹന്‍ദാസ് ചാലിയം എന്നാണ് മേല്‍വിലാസം പറയുന്നത്. കരുനാഗപ്പള്ളിയുമായുള്ള ബന്ധം പൂര്‍ണമായി വിട്ടിരിക്കുന്നു. രാഷ്‌ട്രീയ സ്വയംസേവക സംഘം മുരിങ്ങല്ലൂര്‍ ശാഖയിലെ സ്വയംേസവകനാണ് മോഹന്‍ദാസ്. ഭാര്യയുമായി ചാലിയത്താണ് താമസം.

Tags: kozhikodeBoat RaceMalabar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

Kerala

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala

കോഴിക്കോടിന് മന്ത്രിസ്ഥാനം നൽകാത്തതിനാൽ പ്രതിഷേധം, മുസ്‍ലിം ലീഗ് ഹൗസിന് മുമ്പിൽ കരിങ്കൊടിയും പോസ്റ്ററും

Kerala

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

Kerala

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

പുതിയ വാര്‍ത്തകള്‍

കർഷകരുടെ സഹകരണ ബാങ്കുകളിലെ കാർഷിക വായ്‌പ എഴുതിത്തള്ളുമെന്ന് വിജയ് ; ഇതിനായി ചെലവഴിക്കുന്നത് രണ്ടായിരം കോടി

അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്കുള്ള പത്മവിഭൂഷണ്‍ വേദനയോടെ ഏറ്റുവാങ്ങി നടി ഹേമമാലിനി

ചെങ്കോട്ട സ്ഫോടനക്കേസ് : പ്രതികൾ ലഖ്‌നൗ സന്ദർശിച്ചു , നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തതായി എൻഐഎ വെളിപ്പെടുത്തൽ

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ എസ്ഐടി റിപ്പോര്‍ട്ട് കൈമാറി

‘ലോകത്തിലെ പ്രണയ നിധികളിൽ ഒന്ന് ‘ : ഭാര്യയോടൊപ്പം താജ്മഹൽ സന്ദർശിച്ച് മാർക്കോ റൂബിയോ

അസമിൽ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നവർക്ക് പൂട്ട് വീഴും : യൂണിഫോം സിവിൽ കോഡ് ഉടൻ ; ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഹിമന്ത സർക്കാർ

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്‌ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും

ഇഷ മറിയം ഹാരിസ് (ഇടത്ത്) പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി (നടുവില്‍) മദനിയുടെ ഭാര്യ സൂഫീയ മദനി (വലത്ത്)

ഇന്‍റലിജന്‍സ് ബ്യൂറോ തിരയുന്ന സിജെപിയുടെ മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസ് ആരെന്നോ?, പിഡിപി നേതാവ് മദനിയുടെ ഭാര്യയുടെ അടുത്ത ബന്ധു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.