Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിന് ലഭിച്ചത് കാലം കാത്തുവെച്ച കാവ്യനീതി; 10 വർഷം മുമ്പ് രാഹുല്‍ ഗാന്ധി കീറിയെറിഞ്ഞ ഓർഡിനൻസില്‍ രാഹുല്‍ കുടുങ്ങി: ടോം വടക്കന്‍

ക്രിമിനലുകളായ രാഷ്‌ട്രീയക്കാരെ രക്ഷിയ്‌ക്കാന്‍ വേണ്ടി സോണിയയും മന്‍മോഹന്‍സിങ്ങും കൊണ്ടുവന്ന ഈ ഓര്‍ഡിനന്‍സ് ചീന്തിയെറിയുക വഴി രാഹുല്‍ സ്വയം കുടുങ്ങുകയായിരുന്നുവെന്ന് ബിജെപി വക്താവ് ടോം വടക്കന്‍. ചിലപ്പോള്‍ മറ്റൊരാളെ രക്ഷിയ്‌ക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വയം കുടുങ്ങിപ്പോകുന്ന വിധിവൈപരീത്യമാണ് രാഹുല്‍ ഗാന്ധിയുടെ ജീവിതത്തില്‍ സംഭവിച്ചത്. ഇതിനെയാണ് പോയറ്റിക് ജസ്റ്റിസ് അല്ലെങ്കില്‍ കാലം കാത്തുവെച്ച കാവ്യനീതി എന്ന് പറയുന്നതെന്നും ടോം വടക്കന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2023, 07:29 pm IST
in India

ന്യൂദല്‍ഹി: കുറ്റവാളികളായി ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതില്‍ നിന്നും രക്ഷിക്കാനുള്ള പഴുതു നല്‍കുന്ന ഒരു ഓര്‍ഡിനന്‍സ് 2013ല്‍ കൊണ്ടുവരാന്‍ ശ്രമിച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും സോണിയാഗാന്ധിയും ചേര്‍ന്നാണ്. അന്ന് കൂടെയുള്ള ലാലു പ്രസാദ് യാദവ് പോലുള്ള ക്രിമിനലുകളെ രക്ഷിയ്‌ക്കുക എന്നതായിരുന്നു ഈ ഓര്‍ഡിനന്‍സ് തയ്യാറാക്കിയതിന്റെ പിന്നിലെ ലക്ഷ്യം.  

അന്ന് ഞരമ്പുകളില്‍ യുവരക്തമോടുന്ന രാഹുല്‍ഗാന്ധി ഈ ഓര്‍ഡിനന്‍സ് ചീന്തിയെറിയുകയായിരുന്നു. കൂടെ നില്‍ക്കുന്ന ക്രിമിനലുകളായ രാഷ്‌ട്രീയക്കാരെ രക്ഷിയ്‌ക്കാന്‍ വേണ്ടി സോണിയയും മന്‍മോഹന്‍സിങ്ങും കൊണ്ടുവന്ന ഈ ഓര്‍ഡിനന്‍സ് ചീന്തിയെറിയുക വഴി രാഹുല്‍ സ്വയം കുടുങ്ങുകയായിരുന്നുവെന്ന് ബിജെപി വക്താവ് ടോം വടക്കന്‍.  

ചിലപ്പോള്‍ മറ്റൊരാളെ രക്ഷിയ്‌ക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വയം കുടുങ്ങിപ്പോകുന്ന വിധിവൈപരീത്യമാണ് രാഹുല്‍ ഗാന്ധിയുടെ ജീവിതത്തില്‍ സംഭവിച്ചത്. ഇതിനെയാണ് പോയറ്റിക് ജസ്റ്റിസ് (Poetic Justice) അല്ലെങ്കില്‍ കാലം കാത്തുവെച്ച കാവ്യനീതി എന്ന് പറയുന്നതെന്നും ടോം വടക്കന്‍ പറഞ്ഞു.  ക്രിമിനലുകളായ രാഷ്‌ട്രീയക്കാരെ രക്ഷിയ്‌ക്കാനുള്ള പഴുതായി സോണിയയും മന്‍മോഹന്‍ സിങ്ങും കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ചീന്തിയെറിഞ്ഞ രാഹുല്‍ ഗാന്ധി സ്വയം ക്രിമനല്‍ കുറ്റക്കാരനായതോടെ അയോഗ്യനാകേണ്ടി വന്നുവെന്നും ടോം വടക്കന്‍ വിശദമാക്കി.

2013ൽ മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ നടത്തിയ വാർത്താ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി പെട്ടെന്ന് കടന്നുവന്ന് അന്നത്തെ യുപിഎ സർക്കാർ കൊണ്ടുവന്ന ആ ഓർഡിനൻസ് അന്ന് കീറിയെറിഞ്ഞത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന രാഹുല്‍ ഗാന്ധി തന്നെ പരസ്യമായി കീറിയെറിഞ്ഞത് വലിയ രാഷ്‌ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു.

പത്തു വർഷങ്ങൾക്കു മുൻപു ചെയ്ത ആ പ്രവൃത്തി ഇപ്പോൾ രാഹുൽ ​ഗാന്ധിക്കു തന്നെ തിരിച്ചടി ആയിരിക്കുകയാണ്. അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും രണ്ടുകൊല്ലം തടവിന് വിധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍, രാഹുല്‍ ഗാന്ധി ലോക്‌സഭാ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കപ്പെട്ടിരിക്കുകയുമാണ്. 

സുപ്രീംകോടതി റൂളിങ്ങ് അനുസരിച്ച് കുറ്റവാളിയായി വിധിച്ചാല്‍ ആ രാഷ്‌ട്രീയക്കാരന്‍ അയോഗ്യനാകും. അത് സ്വാഭാവികമാണ്. അതേ ഇവിടെ സംഭവിച്ചുള്ളൂ.  

അപകീര്‍ത്തികരമായ പ്രസ്താവന നടത്തുക എന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഒരു ക്രോണിക് കേസാണ്. രാഹുല്‍ ഗാന്ധിയ്‌ക്ക് ഇത് മാറാവ്യാധി പോലെയാണ്. ഈയിടെ ബ്രിട്ടനില്‍ ചെന്ന് ഇന്ത്യയെ അപകീര്‍ത്തിപ്പെടുന്ന പ്രസ്താവന നടത്തി. ഇന്ത്യയുടെ ജനാധിപത്യത്തെ രക്ഷിക്കാന്‍ വിദേശരാജ്യങ്ങള്‍ ഇടപെടണമെന്നും രാഹുല്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തുക എന്നത് ഒരു മാറാവ്യാധിയാണ്. ഇതില്‍ ബിജെപിയോ പ്രതിപക്ഷമോ ഒന്നും ഇടപെട്ടിട്ടില്ല. ഇത് സുപ്രീംകോടതിയുടെ റൂളിങ്ങ് ആണ്. അതനുസരിച്ചാണ് രാഹുലിനെ അയോഗ്യനാക്കിയത്. – ടോം വടക്കന്‍ പറഞ്ഞു.  

രാഹുല്‍ ഗാന്ധിയ്‌ക്ക് സൂറത്തിലെ കോടതിയില്‍ രക്ഷപ്പെടാന്‍  ഒരു പഴുതുണ്ടായിരുന്നു. മാപ്പ് പറയാനുള്ള  ഒരു സാധ്യത. പക്ഷെ അദ്ദേഹം മാപ്പ് പറഞ്ഞില്ല. പക്ഷെ അദ്ദേഹത്തിന്റെ ഇത്തരം മനോഭാവം ശരിയല്ല. സ്വന്തം പാര്‍ട്ടിക്കും രാജ്യത്തിനും നഷ്ടമുണ്ടാക്കുകയാണ് ഈ മനോഭാവത്തിലൂടെ രാഹുല്‍ ഗാന്ധി ചെയ്തത്. ഇത് രാഹുല്‍ ഗാന്ധി സ്വയം സൃഷ്ടിച്ച പ്രതിസന്ധിയാണ്. – ടോം വടക്കന്‍ വ്യക്തമാക്കി. 

Tags: Rahul GandhibjpMPcriminalTom Vadakkanഓര്‍ഡിനന്‍സ്ടോം വടക്കന്‍പോയറ്റിക് ജസ്റ്റിസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.