Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Review

രാമസിംഹന്റെ പുഴയും റഷീദിന്റെ വിലാപവും; മുസ്ലിം യുവജനങ്ങളില്‍ രാമസിംഹന്‍ സൃഷ്ടിക്കുന്ന ഹിന്ദു സ്വത്വം

പുഴ മുതൽ പുഴ വരെ സൂക്ഷ്മമായ ടാർഗറ്റിൽ പതിച്ചുവെന്ന റഷീദുദ്ദീന്റെ വിലാപമാണ് ഏതു ബോക്സ് ഓഫിസ് വിജയത്തേക്കാളും രാമസിംഹ നെ ജേതാവാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2023, 07:16 am IST
in Review

രാമസിംഹനെന്ന അലി അക്ബറിന്റെ ‘പുഴ മുതൽ പുഴ വരെ ‘ മലബാറിലെ മുസ്ലിം തീവ്രവാദികളിലുണ്ടാക്കുന്ന ഭയാശങ്ക വ്യക്തമാക്കുന്നതാണ് മീഡിയ വൺ മുൻ ഡൽഹി ബ്യൂറോ ചീഫ് റഷീദുദ്ദീന്റെ എഫ് ബി പോസ്റ്റ്.

മലബാർ ലഹളക്കാലത്ത് വാരിയൻ കുന്നനും അനുയായികളും കാട്ടിയ ക്രൂരത ഹിന്ദുക്കളെ ഒന്നിപ്പിക്കുമെന്നല്ല മുസ്ലിം തീവ്രവാദികൾ ഭയപ്പെടുന്നത്. മുസ്ലിം യുവജനങ്ങളിൽ രാമസിംഹൻ സൃഷ്ടിക്കുന്ന ഹിന്ദു സ്വത്വ തിരിച്ചറിവാണ് ഇക്കൂട്ടരെ ആശങ്കയിലാക്കുന്നത്.

വാൾ മുനയിൽ സുന്നത്തിനിരയാക്കപ്പെട്ട പൂർവികർ അനുഭവിച്ച യാതനകളുടെ ദ്യശ്യാവിഷ്കരണം മുസ്ലിം യുവജനങ്ങളെ ‘ഘർ വാപസി’ ചിന്താഗതിയിലേക്ക് നയിക്കുമോയെന്ന ഭീതി പ്രകടമാകുകയാണ്. ഹിന്ദു സ്ത്രീകളെ നിർബന്ധിച്ചു ഗോമാംസം തീറ്റിച്ചു ഭാവി തലമുറകളെ ഗോമാംസ പ്രിയരാക്കി ശീലിപ്പിച്ച ചരിത്രമൊക്കെ മലബാറിലെ മുസ്ലിങ്ങൾക്കിടയിൽ വീണ്ടും ചർച്ചയാകുന്നു. അറബി മുസ്ലിം രക്തമല്ല പൂർവിക ഹിന്ദുക്കളുടെ രക്തമാണ് സ്വന്തം സിരകളിലെന്ന ഓർമപ്പെടുത്തലാണ് അലി അക്ബറിന്റെ സിനിമ .

പുഴ മുതൽ പുഴ വരെ സൂക്ഷ്മമായ ടാർഗറ്റിൽ പതിച്ചുവെന്ന റഷീദുദ്ദീന്റെ വിലാപമാണ് ഏതു ബോക്സ് ഓഫിസ് വിജയത്തേക്കാളും രാമസിംഹ നെ ജേതാവാക്കുന്നത്.

മലബാർ ലഹളക്കാലത്തും ടിപ്പുവിന്റെ പടയോട്ടക്കാലത്തും തകർക്കപ്പെട്ട ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾക്കൊപ്പം മലബാറിലെ മതം മാറ്റപ്പെട്ടവരുടെ യഥാർഥ സ്വത്വത്തിന്റെ അടയാളമാകുകയാണ് രാമസിംഹന്റെ സിനിമയും.

റഷീദുദ്ദീന്റെ എഫ് ബി പോസ്റ്റ്.

എന്റെ പത്താം കഌസ് സഹപാഠികളിലൊരാള്‍ ഇന്നലെ താനൊരു സിനിമക്ക് പോകുന്ന വിവരം സ്‌കൂള്‍ ഗ്രൂപ്പിനെ അറിയിച്ചു. സിനിമയുടെ പേര് ഞാന്‍ പറയുന്നില്ല. പക്ഷെ അത്രയും ലാഘവത്തോടെ ആരും കാണാന്‍ പോകാത്ത, പോകുന്നുണ്ടെങ്കില്‍ തന്നെ തലയില്‍ മുണ്ടിട്ട് മാത്രം തിയേറ്ററില്‍ പോകുന്ന ടൈപ്പ് സിനിമയാണത്. എന്നാല്‍ കക്ഷി ആ അര്‍ഥത്തില്‍ വര്‍ഗീയവാദി അല്ലാത്തതു കൊണ്ട് സിനിമ കണ്ടു വന്നതിനു ശേഷം ഞാന്‍ ചോദിച്ചു. എങ്ങനെ ഉണ്ടായിരുന്നു എന്ന്. അയ്യോ… അത് നോക്കിയിരിക്കാന്‍ കഴിയില്ല. പതിനഞ്ച് കഴിഞ്ഞപ്പോഴേക്കും വെറുത്തു തുടങ്ങി. എന്നാലും എന്തൊരു ക്രൂരതയാണതില്‍ നിറയെ. എനിക്കത് മനിസ്സിലാകുന്നുണ്ടായിരുന്നു. 

ചരിത്രത്തെ കുറിച്ച് ഒന്നുമറിയാതെ, ഏതോ സുഹൃത്ത് അഭിനയിച്ചതിന്റെ പേരിലോ അല്ലെങ്കില്‍ കുടുംബഗ്രൂപ്പില്‍ ആരെങ്കിലും നല്ല അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്നോ ആ സിനിമക്ക് പോവുകയും അതുണ്ടാക്കിയ ആഘാതത്തില്‍ പിന്നീട് ആശയക്കുഴപ്പത്തലാവുകയും ചെയ്യുന്ന ആയിരങ്ങളിലൊരുവള്‍.

 ഇസ്‌ലാമോഫോബിയയുടെ അതിഭീകരമായ ഉത്തരേന്ത്യന്‍ അനുഭവങ്ങളിലൂടെ കടന്നു പോയ ഒരാള്‍ എന്ന നിലയില്‍  എങ്ങനെയാണവര്‍ മനസ്സുകളെ മലിനമാക്കുന്നതെന്ന് എനിക്ക് വളരെയെളുപ്പം തിരിച്ചറിയാനാവുന്ന കാര്യമാണ്. അതിവേഗം ബഹുദൂരമാണ് നാം ആ ഇടുങ്ങിയ  ഉത്തരേന്ത്യന്‍ ഗലികളിലൂടെ നടക്കാന്‍ പഠിക്കുന്നത്. 

നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളില്‍ പോലും ‘അവനവന്റെ ആളു’കളുടേതായ തുരുത്തുകള്‍ രൂപപ്പെടുന്നു, കൂട്ടായ്‌മകള്‍ ഭാഷയുടെയും മനുഷ്യത്വത്തിന്റെയും വിശാല തലങ്ങളില്‍ നിന്നിറങ്ങി മതത്തിന്റെയും ജാതിയുടെയും മാളങ്ങള്‍ കുഴിച്ചു തുടങ്ങുന്നു, കൊടുക്കലും വാങ്ങലുമൊക്കെ ആളും തരവും നോക്കിയായി ഒതുക്കുന്നു, വായന പോലും ഇരുട്ടിന്റെ പ്രസാരണ കേന്ദ്രങ്ങളില്‍ നിന്നും അയച്ചു കിട്ടുന്ന ദുഷിപ്പിന്റെ വാറോലകളായി ചുരുങ്ങുന്നു… 

ചെറിയ ചെറിയ ഇടങ്ങളെ സൂക്ഷ്മമായി ടാര്‍ജറ്റ് ചെയ്ത് പ്രസരിപ്പിച്ചു കൊണ്ടിരുന്ന ഇസ്‌ലാമോഫോബിയ വളര്‍ന്ന് കേരളത്തിന്റെ അയാളമായി മാറുകയാണ്. ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തിന് ഐക്യദാര്‍ഢ്യം.

Tags: riverഫെയ്സ്ബുക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഒഴുക്കില്‍പെട്ട വീട്ടമ്മയെ രക്ഷിച്ച കെ.കെ. ശ്രീനിവാസനെ ആദരിക്കുന്നു
Pathanamthitta

വീട്ടമ്മയ്‌ക്ക് ഇത് പുനര്‍ജന്മം; കടവില്‍ തുണി കഴുകുന്നതിനിടെ നദിയിലെ ഒഴുക്കില്‍പ്പെട്ടു, രക്ഷകനായി അഗ്‌നിശമനസേന ഉദ്യോഗസ്ഥൻ

Kerala

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

India

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

കുറ്റ്യാടി പുഴയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.