Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിജേഷ് പിള്ള വഞ്ചിച്ചുവെന്ന് സംവിധായകന്‍ മനോജ് കാന; വാടക നല്‍കാതെ മുങ്ങിയെന്ന് കെട്ടിടം ഉടമ ജാക്സണ്‍ മാത്യു

സ്വര്‍ണ്ണക്കള്ളക്കടത്തിലെ രേഖകള്‍ നല്‍കിയാല്‍ 30 കോടി തരാമെന്ന് വാഗ്ദാനം ചെയ്തതായി സ്വപ്ന സുരേഷ് ആരോപിച്ചിരുന്ന വിജേഷ് പിള്ള തട്ടിപ്പുകേസുകളില്‍ പ്രതിയെന്ന് പരാതി. വിജേഷ് പിള്ള തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച് കെഞ്ചിര എന്ന സിനിമയുടെ സംവിധായകന്‍ മനോജ് കാനയാണ് രംഗത്തെത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2023, 08:32 pm IST
in Kerala
വിജേഷ് പിള്ള (ഇടത്ത് മനോജ് കാന (വലത്ത്)

വിജേഷ് പിള്ള (ഇടത്ത് മനോജ് കാന (വലത്ത്)

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിലെ രേഖകള്‍ നല്‍കുകയും മുഖ്യമന്ത്രിയ്‌ക്കും മകള്‍ക്കും എതിരായ ആരോപണങ്ങളില്‍ നിന്നും പിന്‍വാങ്ങുകയും  ചെയ്താല്‍  30 കോടിനല്‍കാമെന്ന് 30 കോടി തരാമെന്ന് വിജേഷ് പിള്ള വാഗ്ദാനം ചെയ്തതായി സ്വപ്ന സുരേഷ് ആരോപിച്ച യുവാവ്  തട്ടിപ്പുകേസുകളില്‍ പ്രതിയെന്ന് പരാതി. വിജേഷ് പിള്ള തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച് കെഞ്ചിര എന്ന സിനിമയുടെ സംവിധായകന്‍ മനോജ് കാനയാണ് രംഗത്തെത്തിയിരിക്കുന്നത്. വിജേഷ് പിള്ള ഉടമസ്ഥനായ ആക്ഷന്‍ പ്രൈം ഒടിടി വഴി പ്രദര്‍ശിപ്പിക്കാമെന്ന് വാക്ക് തന്നെങ്കിലും സിനിമയുടെ പ്രദര്‍ശനം ഒടിടിയില്‍ നടന്നില്ലെന്ന് മനോജ് കാന പറയുന്നു.

“എറണാകുളത്താണ് ഓഫീസെന്ന് വിജേഷ് പിള്ള പറഞ്ഞിരുന്നു. അതനുസരിച്ച് ഞങ്ങള്‍ എറണാകുളത്തെത്തി. വലിയ വാഗ്ദാനങ്ങളാണ് ഇവര്‍ തന്നത്. ഏത് ഒടിടിയില്‍ റിലീസ് ചെയ്താല്‍ കിട്ടുന്നതിനേക്കാള്‍ വലിയ തുക നല്‍കാമെന്നും വിജേഷ് പിള്ള വാഗ്ദാനം ചെയ്തിരുന്നു. ഒടിടി കഴിഞ്ഞാല്‍ ഇതിന്റെ സാറ്റലൈറ്റ് അവകാശം അവര്‍ തന്നെ വില്‍ക്കും എന്നാണ് പറഞ്ഞത്. വരുമാനം പങ്കുവെയ്‌ക്കാമെന്നും അവര്‍ പറഞ്ഞിരുന്നു. കെഞ്ചിരയെ ഒരു അന്താരാഷ്‌ട്ര നടിയെക്കൊണ്ട് ആക്ഷന്‍ ഒടിടിയില്‍ പരിചയപ്പെടുത്താമെന്നാണ് ഇവര്‍ അവകാശപ്പെട്ടത്. എന്നാല്‍ ഒരു ഒടിടി പ്ലാറ്റ് ഫോമിന് ആവശ്യമായ ലൈസന്‍സ് പോലും നേടാതെയാണ് ഇവര്‍ ഒടിടി തുടങ്ങിയത്. ഞങ്ങള്‍ പലരോടും ആക്ഷന്‍ ഒടിടിയില്‍ കെഞ്ചിര റിലീസാകും എന്ന് പറഞ്ഞെങ്കിലും ആര്‍ക്കും കാണാന്‍ കഴിഞ്ഞില്ല. പിന്നീട് ഞങ്ങള്‍ അവര്‍ നല്‍കിയ അഡ്വാന്‍സ് തിരിച്ചുവാങ്ങി. ലൈസന്‍സ് റദ്ദാക്കി. ഇവര്‍ സിനിമയുടെ പേരില്‍ വഞ്ചന നടത്തുകയാണ്. ” – മനോജ് കാന പറഞ്ഞു.

സമാന്തര സിനിമാ രംഗത്ത് ഏറെ വിശ്വാസ്യതയുള്ള സംവിധായകനാണ് മനോജ് കാന. ഏറെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സിനിമയാണ് കെഞ്ചിര. ഈ സിനിമയുടെ പ്രശസ്തി മുതലാക്കി പണം കൊയ്യുകയായിരുന്നു വിജേഷ് പിള്ളയുടെ ലക്ഷ്യമെന്നും മനോജ് കാന പറയുന്നു. 

സ്വപ്നയുടെ ജീവിതകഥ സിനിമയാക്കി തന്റെ ആക്ഷന്‍ ഒടിടിയില്‍ റിലീസ് ചെയ്താല്‍ 100 കോടി കിട്ടുമെന്നും അതിന്റെ 30 ശതമാനമായ 30 കോടി രൂപ നല്‍കാമെന്നാണ് താന്‍ പറഞ്ഞതെന്നാണ് സ്വപ്നയുമായുള്ള കൂടിക്കാഴ്ച വിവാദമായതോടെ വിജേഷ് പിള്ള പറഞ്ഞത്.  പക്ഷെ ഇപ്പോള്‍ ആക്ഷന്‍ ഒടിടി തന്നെ തട്ടിപ്പാണെന്ന വെളിപ്പെടുത്തലാണ് മനോജ് കാന എന്ന സംവിധായകന്‍ വെളിപ്പെടുത്തന്നത്. ഇതോടെ വിജേഷ് പിള്ളയുടെ സ്വപ്ന സുരേഷിനെതിരായ വാദമുഖങ്ങള്‍   ദുര്‍ബലമാവുന്നു. 

കൊച്ചിയിലെ കെട്ടിട ഉടമ. ജാക്സണ്‍ മാത്യുവും വിജേഷ് പിള്ള തന്നെ ഒരു ലക്ഷം രൂപ തട്ടിച്ചതായി ആരോപിക്കുന്നു. വിജേഷ് പിള്ളയുടെ ഉടമസ്ഥതയിലുള്ള ഡബ്ല്യു ജി എൻ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ജാക്സണ്‍ മാത്യുവിന്റെ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ത്. വിജേഷ് പിള്ളയായിരുന്നു ഈ കമ്പനിയുടെ ഉടമ.  2017ലാണ് വിജേഷ് ജാക്സണെ ബന്ധപ്പെടുന്നത്. കെട്ടിടത്തിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് ആയിരുന്നു. എന്നാൽ ആറ് മാസത്തിനുള്ളിൽ ഓഫീസ് പൂട്ടി. ഒരു ലക്ഷത്തോളം രൂപ വാ‍ടക കുടിശ്ശിക ഇനത്തിലുണ്ടെന്നും ജാക്സൺ മാത്യു പറയുന്നു.സ്ഥാപനം പൂട്ടിയ ശേഷം വാടകക്ക് വേണ്ടി പല തവണ ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫലമുണ്ടായില്ല.  

മണി ചെയിൻ ഉൾപ്പെടെയുള്ള ബിസിനസുകൾ നടത്തിയ വിജേഷ് നാട്ടിൽ വിജേഷ് കൊയിലേത്ത് എന്നാണറിയപ്പെട്ടത്. പത്തുവർഷം മുൻപ് മറ്റൊരാൾക്കൊപ്പം മണിചെയിൻ ബിസിനസ് നടത്തിയത്. ശേഷം കൊച്ചിയിലേക്ക് മാറിയിരുന്ന വിജേഷ് നാടും വീടുമായി കാര്യമായ ബന്ധംപുലർത്തിയിരുന്നില്ല. എം.വി.ഗോവിന്ദന്റെ മൊറാഴയിലെ വീട്ടിൽനിന്ന് 5 കിലോമീറ്റർ അകലെയാണു വിജേഷിന്റെ കുടുംബവീട്.

കടമ്പേരിയിലെ വീട്ടിൽ അച്ഛനും അമ്മയും മാത്രമാണ് ഇപ്പോഴുള്ളത്. 

സ്വപ്നയുടെ ആരോപണം നട്ടാല്‍ മുളയ്‌ക്കാത്ത നുണയെന്ന് സിപിഎം

സ്വര്‍ണ്ണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പുറത്തുവന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധമാണെന്ന് സിപിഎം സെക്രട്ടേറിയറ്റ്.  സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത് കേന്ദ്ര ഏജൻസികളാണ്. കേന്ദ്ര ഏജൻസികളെടുത്ത കേസിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന കാര്യം സാമാന്യ ബുദ്ധിയുള്ള ആർക്കും അറിയാവുന്നതാണെന്നും സിപിഎം പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

Tags: ഇഡിCheatingswapna sureshവിജേഷ് പിള്ളകെഞ്ചിരമനോജ് കാനആക്ഷന്‍ പ്രൈം ഒടിടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

India

വാട്സ്ആപ്പിൽ വന്ന വിവാഹക്ഷണക്കത്ത് തുറന്നു; വ്യവസായിക്ക് ഒറ്റയടിക്ക് നഷ്ടപ്പെട്ടത് അഞ്ച് ലക്ഷത്തിലധികം രൂപ

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

Kerala

ഇൻസ്റ്റഗ്രാമിൽ കിനാവിന്റെ രാജകുമാരൻ, യഥാർത്ഥത്തിൽ മുഹമ്മദ് ജസീൽ! പ്രണയം നടിച്ച് യുവതികളെ ലോഡ്ജിലെത്തിച്ച് സ്വർണം കൈക്കലാക്കുന്ന മലപ്പുറംകാരൻ പിടിയിൽ

Kerala

നഴ്‌സിംഗിന് അഡ്മിഷന്‍ വാഗ്ദാനംചെയ്ത് 2.40 ലക്ഷം രൂപ തട്ടി: കാത്തലിക് ഫോറം നേതാവ് ബിനു പി. ചാക്കോ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.