Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി പിണറായി ഇന്ന് കാസര്‍ഗോട്ട്; അഞ്ചു പൊതുപരിപാടികള്‍; സുരക്ഷ ഒരുക്കാന്‍ 911 പോലീസുകാര്‍; നാലു ജില്ലകളില്‍ നിന്ന് പോലീസിനെ വിളിച്ചുവരുത്തി

14 ഡിവൈഎസ്പിമാരും സുരക്ഷ ചുമതലയില്‍ ഉണ്ട്. കാസര്‍കോഡ് ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2023, 09:10 am IST
in Kerala

കാസര്‍ഗോഡ്: കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഇന്ന് കാസര്‍കോട് അഞ്ച് പൊതുപരിപാടികളില്‍ പങ്കെടുക്കും. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 911 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയ്‌ക്ക് പുറമേ നാല് ജില്ലകളില്‍ നിന്നുള്ള പൊലീസുകാരെ കൂടി സുരക്ഷയ്‌ക്കായി വിളിച്ചുവരുത്തി വിന്യസിച്ചിട്ടുണ്ട്.  

14 ഡിവൈഎസ്പിമാരും സുരക്ഷ ചുമതലയില്‍ ഉണ്ട്. കാസര്‍കോഡ് ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുപ്പിന് വിലക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം പലയിടത്തും കറുപ്പിനെ വിലക്കി. കറുപ്പുനിറത്തോട് പേടി മൂര്‍ച്ഛിച്ച മുഖ്യമന്ത്രി പിണറായി വിജയന് കോളജ് കാമ്പസില്‍ വിദ്യാര്‍ഥികളേയും പേടി ആയിരുന്നു. കറുപ്പ് വസ്ത്രം ധരിച്ചോ മാസ്‌ക് ധരിച്ചോ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ വിദ്യാര്‍ഥികളെ പങ്കെടുക്കാന്‍ അനുവദിക്കരുതെന്ന് പോലീസ് മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്കി.

സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് നടക്കുന്ന കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ചടങ്ങിനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം കോളജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് കറുത്ത വസ്ത്രത്തിനും മാസ്‌കിനും പോലീസ് വിലക്ക് ഏര്‍പ്പെടുത്തിയത്. പോലീസ് നിര്‍ദേശിച്ചതനുസരിച്ച് പ്രിന്‍സിപ്പല്‍ എടക്കാട്ട് ഷാജി കറുപ്പു വസ്ത്രം കാമ്പസില്‍ വിലക്കി. രാവിലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് ചടങ്ങ് തുടങ്ങുന്നതിന് മുമ്പ് തന്നെ കോളജിന് ചുറ്റും കനത്ത സുരക്ഷാവലയം തീര്‍ത്തിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചാണ് ഓരോരുത്തരെയും അകത്തേക്ക് കയറ്റിവിട്ടത്.

കോളജ് തിരിച്ചറിയല്‍ കാര്‍ഡോ, പ്രത്യേക കാര്‍ഡോ ഇല്ലാത്തവരെ കടത്തിവിട്ടില്ല. കോളജ് പരിസരത്ത് നിന്ന് യുവജന സംഘടനാ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. റോഡില്‍ നിന്ന തങ്ങളെ ഒരു കാരണവുമില്ലാതെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് ഇവര്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വ്യാപകമായ പ്രതിഷേധം തുടരുന്നതിനാല്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് പോലീസ് കഴിഞ്ഞ കുറേ ദിവസങ്ങളായി ഏര്‍പ്പെടുത്തുന്നത്.  

നേരത്തെ ഉണ്ടായിരുന്നതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ സുരക്ഷാസംവിധാനം. ആകെ ഏഴ് വാഹനങ്ങളുടെ നിരയും ഈ വാഹനങ്ങളിലായി നാല്‍പതിലേറെ പോലീസുകാരുമായാണ് മുഖ്യമന്ത്രിയുടെ യാത്ര. സെഡ് പഌസ് കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിനുള്ളത്. തീവ്രവാദി-മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളില്‍ വിവിഐപികള്‍ക്ക് കേന്ദ്രം അനുവദിക്കുന്ന അവഞ്ചേഴ്‌സ് സുരക്ഷാ സംവിധാനം പിണറായി വിജയനും അനുവദിച്ചിരുന്നു. എന്നാല്‍ മാവോയിസ്റ്റ് ഭീഷണിയുള്ളത് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണെങ്കിലും തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി മേഖലകളിലാണ് അവഞ്ചേഴ്‌സ് സംവിധാനം രൂപീകരിച്ചിട്ടുള്ളത്.  

കഴിഞ്ഞദിവസം പാലക്കാടും തലശ്ശേരിയിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചിരുന്നു. പ്രതിഷേധം ഭയന്ന് സംസ്ഥാനതല തദ്ദേശദിനാഘോഷം ഉദ്ഘാടനം ചെയ്യാന്‍ പാലക്കാട് ചാലിശ്ശേരിയില്‍ മുഖ്യമന്ത്രി എത്തിയതും മടങ്ങിയതും ഹെലികോപ്റ്ററിലായിരുന്നു.

Tags: Securityകരിങ്കൊടിpinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

News

നാലാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

Kerala

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

News

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

പുതിയ വാര്‍ത്തകള്‍

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.