Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംപിയായി മൂന്ന് വര്‍ഷവും എട്ട് മാസവും; വയനാട്ടില്‍ കാലുകുത്തിയത് 15 തവണ; ഇനി വയനാടും അമേഠിയാക്കുമോ?

2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് എംപിയായ ശേഷം 3 വര്‍ഷവും 8 മാസവും 21 ദിവസം കഴിഞ്ഞു. ഈ 1362 ദിവസങ്ങള്‍ക്കുള്ളില്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം സന്ദര്‍ശിച്ചത് 15 തവണ മാത്രം. നാല് ലക്ഷത്തിലധികം വോട്ടുകളോടെ ജയിച്ച വയനാടിനെയും ഇനി രാഹുല്‍ മറ്റൊരു അമേഠിയാക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2023, 07:55 pm IST
inKerala

തിരുവനന്തപുരം:2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് എംപിയായ ശേഷം 3 വര്‍ഷവും 8 മാസവും 21 ദിവസം കഴിഞ്ഞു. ഈ 1362 ദിവസങ്ങള്‍ക്കുള്ളില്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം സന്ദര്‍ശിച്ചത് 15 തവണ മാത്രം. നാല് ലക്ഷത്തിലധികം വോട്ടുകളോടെ ജയിച്ച വയനാടിനെയും ഇനി രാഹുല്‍ മറ്റൊരു അമേഠിയാക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.  

രാഹുല്‍ വന്നത് 15 തവണ എന്നത് പോകട്ടെ, തങ്ങിയിട്ടുള്ളത് വിരലില്‍ എണ്ണാവുന്ന ദിവസങ്ങളില്‍ മാത്രം. മിന്നുന്ന വിജയത്തിന് മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാനാണ് രാഹുല്‍ വിജയിച്ച ശേഷം  ആദ്യമായി എത്തിയത്.  അന്ന് മൂന്ന് ദിവസം വിജയാഘോത്തിന്റെ ഭാഗമായി തങ്ങി.  ഇതിന് പിന്നാലെ 2019ല്‍ 3 തവണയും 2020ല്‍ രണ്ട് തവണയും 2021ല്‍ അഞ്ച് തവണയും 2022ല്‍ മൂന്ന് തവണയും 2023ല്‍ ഒരു തവണയുമാണ് രാഹുല്‍ വയനാട് മണ്ഡലത്തിലെത്തിയത്. നാല് വര്‍ഷത്തിനിടയില്‍ സ്വന്തം മണ്ഡലത്തില്‍ ചെലവിട്ട സമയം വളരെ ശുഷ്കമാണെന്ന് വ്യാപക ആരോപണം ഉയരുകയാണ്.  

കേരളത്തില്‍ മുസ്ലിം സുമദായസംഘടനകള്‍ ഉയര്‍ത്തുന്ന ഹിന്ദു വിരുദ്ധതയാണ് രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ തവണ വോട്ടായി മാറിയത്. പക്ഷെ ഉത്തരേന്ത്യയിലെ വോട്ടര്‍മാരെപ്പോലെ നിരക്ഷരകുക്ഷികളല്ല കേരളത്തിലെ വോട്ടര്‍മാര്‍ എന്നതാണ് കോണ്‍ഗ്രിനെ ഭയപ്പെടുത്തുന്നത്. വീണ്ടും ആവര്‍ത്തിച്ച് മത്സരിക്കുമ്പോള്‍ വയനാട് മണ്ഡലത്തിലെ എന്ത് വികസനത്തിന്റെ പേരില്‍ വോട്ട് ചോദിക്കും  എന്ന ചോദ്യം കോണ്‍ഗ്രസ് നേതാക്കളെയും കുഴക്കുന്നു. 

പണ്ട് ഗാന്ധി കുടുംബത്തിന്റെ കുത്തകമണ്ഡലമായിരുന്നു യുപിയിലെ അമേഠി. രാഹുല്‍ വന്നാലും വന്നില്ലെങ്കിലും വന്‍ ഭൂരിപക്ഷത്തില്‍ അവിടുത്തെ ജനങ്ങള്‍ വോട്ട് കുത്തിയിരുന്ന മണ്ഡലം. പക്ഷെ 2019ല്‍ സ്മൃതി ഇറാനി ചരിത്രം തിരുത്തി. ഗാന്ധി കോട്ടയായ അമേഠിയില്‍ 55,120 വോട്ടുകള്‍ക്കാണ് സ്മൃതി ഇറാനി വിജയിച്ചത്. 2014ല്‍ രാഹുലിനോട് ഏറ്റ തോല്‍വിയ്‌ക്ക് ശേഷം സ്മൃതി ഇറാനി തുടര്‍ച്ചയായി അമേഠിയില്‍ തങ്ങി ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം വര്‍ധിപ്പിക്കുകയായിരുന്നു. അന്ന് രാഹുല്‍ ഗാന്ധി അവഗണിച്ച ഓരോ പ്രശ്നങ്ങളിലും ഇടപെട്ട് സ്മൃതി ഇറാനി അമേഠിയിലെ ജനങ്ങളോട് അടുത്ത്. ഗാന്ധി കോട്ട തകര്‍ത്തു എന്ന പേരാണ് സ്മൃതി ഇറാനിയെ കേന്ദ്ര മന്ത്രിപദത്തിലേക്ക് വരെ ഉയര്‍ത്തിയത്.  

Tags: Rahul Gandhiവയനാട് പാര്‍ലമെന്‍റ് മണ്ഡലംcongresssmriti iraniവയനാട്‌Amethi.സ്മൃതി ഇറാനിkerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാവ്  അഭിജിത് ദീപ്കെയെ തുറന്നുകാട്ടി മുസ്ലിം സ്ത്രീ

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.