Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്രത്തില്‍ ‘കാവി’ നിറത്തിന് വിലക്കേര്‍പ്പെടുത്തി പോലീസ്; അലങ്കാരത്തിന് ഒരു നിറം മാത്രം ഉപയോഗിച്ചാല്‍ കേസെടുക്കുമെന്ന് ഉത്തരവ്

ക്ഷേത്രം ഒരു രാഷ്‌ട്രീയ വേദിയല്ല. ആരാധനാ കേന്ദ്രമാണ്. അങ്ങനെയുള്ളപ്പോള്‍ ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയ നിഷ്പക്ഷത പുലര്‍ത്തണം എന്ന് എന്തടിസ്ഥാനത്തിലാണ് പോലീസ് ആജ്ഞാപിക്കുന്നത് എന്ന് വിമര്‍ശമാണ് ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2023, 04:37 pm IST
in Samskriti

തിരുവനന്തപുരം:  വെള്ളായണി ദേവീക്ഷേത്രത്തില്‍ വര്‍ഷങ്ങളായി ആചാരപെരുമയോടെ നടന്നുവരുന്ന കാളിയൂട്ട് മഹോത്സവത്തിന്റെ തോരണങ്ങളില്‍  ഒരു നിറം മാത്രം ഉപരയോഗിക്കുന്നതിനെതിരെ  പോലീസ്.  ഉത്സവ അലങ്കാരത്തിന് ഒരു നിറം മാത്രം ഉപയോഗിക്കാന്‍ പാടില്ലാത്തതും രാഷ്‌ട്രീയ നിക്ഷപക്ഷത പുലര്‍ത്തുന്ന രീതിയില്‍ അലങ്കാരങ്ങള്‍ ചെയ്യണമെന്നുമാണ് ക്ഷേത്രം ഭരണ സമിതി സെക്രട്ടറിക്ക്  നല്‍കിയ ഉത്തരവില്‍ നേമം പോലീസ് പറയുന്നത്.

70 ദിവസം നീണ്ടുനില്ക്കുന്ന കാളിയൂട്ട് മഹോത്സവം എഴുന്നള്ളത്ത് വലിയ ആഘോഷമായിട്ടാണ് കൊണ്ടാടുന്നത്. എഴുന്നള്ളത്ത് കടന്നു പോകുന്ന പ്രദേശങ്ങളിലെല്ലാം  കൊടി തോരണണങ്ങള്‍ കൊണ്ട് അലങ്കരിക്കുക പതിവാണ്. കാവി നിറത്തിലുള്ള കൊടികളാണ് ഉപയേഗിക്കാറ്. അവിടെ മാത്രമല്ല സാധാരണ ക്ഷേത്രങ്ങളിലെല്ലാം ഉത്സവ സമയത്ത് അലങ്കാരത്തിന് കാവി വര്‍ണ്ണമാണ് ഉപയോഗിക്കുക. പോലീസ് ഏതു നിറമെന്ന് ഉത്തരവില്‍ പ്രത്യേകം എടുത്തു പറയുന്നില്ലങ്കിലും കാവി മാത്രം പോരാ എന്നതാണ് ഉദ്ദേശ്യമെന്നത് വ്യക്തം.

ക്ഷേത്രം ഒരു രാഷ്‌ട്രീയ വേദിയല്ല. ആരാധനാ കേന്ദ്രമാണ്. അങ്ങനെയുള്ളപ്പോള്‍ ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയ നിഷ്പക്ഷത പുലര്‍ത്തണം എന്ന് എന്തടിസ്ഥാനത്തിലാണ് പോലീസ് ആജ്ഞാപിക്കുന്നത് എന്ന  വിമര്‍ശമാണ് ഉയരുന്നത്.

കാവി നിറം ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ടിയുടെ കുത്തക നിറമാണെന്ന് പോലീസിനോട് ആരാണ് പറഞ്ഞത്.  ബിജെപിയെ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ ബിജെപിയുടെ കൊടിയില്‍ കാവിയും പച്ചയും നിറങ്ങളുണ്ട്. കോണ്‍ഗ്രസ് കൊടിയിലും കാവി നിറമുണ്ട്. കാവി ഒരു രാഷ്‌ട്രീയ പാര്‍ട്ടിയേയും സൂചിപ്പിക്കുന്നതല്ല . സന്യാസി സമൂഹം ജാതി മത വ്യത്യാസം കൂടതേ ഉപയോഗിക്കുന്നു നിറമാണ് കാവി.

ക്ഷേത്രം സ്ഥിതി ചെയ്യുന്ന കല്ലിയൂര്‍, പള്ളിച്ചല്‍, നേമം മണ്ഡലം ഉള്‍പ്പെടുന്ന തിരുവനന്തപുരം നഗരസഭപരിധിയില്‍ ദേവിയുടെ എഴുന്നള്ളത്ത് വരുന്ന പ്രദേശങ്ങളില്‍  കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് അണിയറ നീക്കമാണ് പോലീസിന്റെ വിചിത്ര ഉത്തരവെന്ന് ബിജെപി ആരോപിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തജനങ്ങളില്‍ നിന്ന് നിയമാനുസൃതമായി ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുത്ത ഉപദേശക സമിതിയാണ് ക്ഷേത്ര ഉത്സവം വളരെ ഭംഗിയായികാലങ്ങളായി നടത്തി മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാല്‍ ഈ വര്‍ഷം ഉത്സവം തുടങ്ങുന്നതിന് മുമ്പതന്നെ ഉത്സവ ത്തിന്റെ പെരുമയും പൊലിമയും ഗരിമയും കുറയ്‌ക്കനാണ് പോലീസിെന്റ ഭാഗത്ത് നിന്ന്  അനുചിതമായ നിര്‍ദ്ദേശങ്ങള്‍ വന്നത്. ജാതിമതവര്‍ഗവര്‍ണരാഷ്‌ട്രീയ വ്യത്യാസമില്ലാതെ  ഭക്തജനങ്ങള്‍ ഒന്നാകെതന്നെ ആഘോഷിക്കുന്ന കളിയൂട്ട് മഹോത്സവത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ പോലീസിനെ ഉപയോഗിച്ച് തകര്‍ക്കാനുള്ള  ഭരണകൂട താല്‍പര്യമാണ് പിന്നിലെന്നും ബിജെപി ആരോപിച്ചു

Tags: കാവി നിറം'കാവി'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ഹിന്ദുസമൂഹം ജാഗ്രതയോടെ പ്രതികരിക്കേണ്ട കാലമെന്ന് വിഷുസന്ദേശത്തില്‍ ചിദാനന്ദ പുരി

Bollywood

‘നാണം കെട്ട നിറം കാവിയോ?’ ബേശരം രംഗ്’ ഗാനത്തിലെ ദീപിക പദുക്കോണിന്റെ വസ്ത്രങ്ങളുടെ നിറം മാറ്റണമെന്ന് നരോത്തം മിശ്ര; ‘പത്താന്‍’ ബഹിഷ്കരണാഹ്വാനം ശക്തം

India

കര്‍ണ്ണാടകയില്‍ ക്ലാസ് മുറികള്‍ക്ക് കാവി നിറം നല്‍കുന്നതില്‍ തെറ്റെന്തെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ; വിമര്‍ശനങ്ങള്‍ തള്ളി ബൊമ്മൈ

പുതിയ വാര്‍ത്തകള്‍

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.