Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ത്ത രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയില്‍ എത്തിച്ചതാര് ? ചോദ്യം ചിന്താജെറോമിനോട്

ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് പ്രബന്ധം കണക്കിലെടുത്താല്‍ രഞ്ജിത്തിനെ പോലെ ഒരു സംവിധായകന് ഇടത് സര്‍ക്കാരിന്റെ കീഴിലുള്ള ചലച്ചിത്ര അക്കാദമിയില്‍ പദവി നല്‍കാന്‍പാടില്ല. കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാന വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ത്ത പ്രതിയാണ് രഞ്ജിത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2023, 04:53 pm IST
in Kerala

തിരുവനന്തപുരം: പല രീതികളില്‍ ചിന്താ ജെറോമിനെതിരെ പരാതികള്‍ ഏറുകയാണ്. ഡോക്ടറേറ്റ് പ്രബന്ധത്തിലെ തെറ്റുകളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ക്കുള്‍പ്പെടെ പരാതികള്‍ നല്‍കാനൊരുങ്ങുകയാണ് പലരും. വാഴക്കുല ബൈ വൈലോപ്പിളളി എന്നാണ് ചിന്ത ജെറോം ഏഴുതിവെച്ചിരിക്കുന്നത്. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തന്നെ അപമാനമായിരിക്കുകയാണ്. കാരണം ജന്മിവ്യവസ്ഥയ്‌ക്കെതിരായ സമരത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആകെ ബലം പകര്‍ന്ന കൃതിയാണ് വാഴക്കുല. അത് എഴുതിയത് ചങ്ങമ്പുഴയാണ്. അവിടെയാണ് ചിന്താ ജെറോമിനെപ്പോലെ സിപിഎം നേതൃ സര്‍ക്കാരിന്റെ യുവജനകമ്മീഷന്‍ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ചിന്ത ജെറോം പരമാബദ്ധം എഴുതിയിരിക്കുന്നത്. ഇംഗ്ലീഷില്‍ വൈലോപ്പിള്ളി എന്ന പേരിന്റെ സ്പെല്ലിംഗും തെറ്റിച്ചാണെഴുതിയതെന്ന് പരാതി വേറെയുമുണ്ട്.  

അതിനിടെ ഇടത് സര്‍ക്കാരിന്റെ കീഴിലെ സ്ഥാപനമായ ചലച്ചിത്ര അക്കാദമിയിലെ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന രഞ്ജിത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നു. ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് പ്രബന്ധം കണക്കിലെടുത്താല്‍ രഞ്ജിത്തിനെ പോലെ ഒരു സംവിധായകന് ഇടത് സര്‍ക്കാരിന്റെ കീഴിലുള്ള ചലച്ചിത്ര അക്കാദമിയില്‍ പദവി നല്‍കാന്‍പാടില്ല. കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാന വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ത്ത  പ്രതിയാണ് രഞ്ജിത്ത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നാണ് ചിന്താ ജെറോം ഉച്ചൈസ്തരം പ്രബന്ധത്തില്‍ പ്രഖ്യാപിക്കുന്നത്.  

അപ്പോള്‍ ആരാണ് ഈ പിന്തിരിപ്പന്‍ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവി നല്‍കിയത് എന്ന ചോദ്യവും ഉയരുകയാണ്. നവോത്ഥാനമൂല്യം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ജാതിരഹിത കാഴ്‌ച്ചപ്പാടില്‍ വെള്ളം ചേര്‍ത്ത രഞ്ജിത്തിനെ എങ്ങിനെ സ്ഥാനത്തിരുത്തി? പഴയ എസ് എഫ് ഐക്കാരന്‍ എന്ന ധിക്കാരമാണ് രഞ്ജിത്ത് തന്റെ സ്ഥാനമാനത്തിനു പിന്നിലെ സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുന്നത്. എന്തായാലും ചിന്തയുടെ പ്രബന്ധത്തിലെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ രഞ്ജിത്തിന്റെ കാര്യത്തിലും ഇടതുപക്ഷം തീരുമാനം പറയണം എന്ന ആവശ്യവും ശക്തമാവുന്നു.  

Tags: ചിന്ത ജെറോംസംസ്ഥാന ചലച്ചിത്ര അക്കാദമിKerala State Chalachitra Academyയുവജനകമ്മിഷന്‍കുറ്റാരോപിതന്‍ലോകാരോഗ്യ സംഘടനmalayalam cinemaരഞ്ജിത്cinema
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

Entertainment

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

Kerala

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

Entertainment

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

പുതിയ വാര്‍ത്തകള്‍

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.