Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ത്ത രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയില്‍ എത്തിച്ചതാര് ? ചോദ്യം ചിന്താജെറോമിനോട്

ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് പ്രബന്ധം കണക്കിലെടുത്താല്‍ രഞ്ജിത്തിനെ പോലെ ഒരു സംവിധായകന് ഇടത് സര്‍ക്കാരിന്റെ കീഴിലുള്ള ചലച്ചിത്ര അക്കാദമിയില്‍ പദവി നല്‍കാന്‍പാടില്ല. കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാന വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ത്ത പ്രതിയാണ് രഞ്ജിത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2023, 04:53 pm IST
in Kerala

തിരുവനന്തപുരം: പല രീതികളില്‍ ചിന്താ ജെറോമിനെതിരെ പരാതികള്‍ ഏറുകയാണ്. ഡോക്ടറേറ്റ് പ്രബന്ധത്തിലെ തെറ്റുകളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ക്കുള്‍പ്പെടെ പരാതികള്‍ നല്‍കാനൊരുങ്ങുകയാണ് പലരും. വാഴക്കുല ബൈ വൈലോപ്പിളളി എന്നാണ് ചിന്ത ജെറോം ഏഴുതിവെച്ചിരിക്കുന്നത്. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തന്നെ അപമാനമായിരിക്കുകയാണ്. കാരണം ജന്മിവ്യവസ്ഥയ്‌ക്കെതിരായ സമരത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആകെ ബലം പകര്‍ന്ന കൃതിയാണ് വാഴക്കുല. അത് എഴുതിയത് ചങ്ങമ്പുഴയാണ്. അവിടെയാണ് ചിന്താ ജെറോമിനെപ്പോലെ സിപിഎം നേതൃ സര്‍ക്കാരിന്റെ യുവജനകമ്മീഷന്‍ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ചിന്ത ജെറോം പരമാബദ്ധം എഴുതിയിരിക്കുന്നത്. ഇംഗ്ലീഷില്‍ വൈലോപ്പിള്ളി എന്ന പേരിന്റെ സ്പെല്ലിംഗും തെറ്റിച്ചാണെഴുതിയതെന്ന് പരാതി വേറെയുമുണ്ട്.  

അതിനിടെ ഇടത് സര്‍ക്കാരിന്റെ കീഴിലെ സ്ഥാപനമായ ചലച്ചിത്ര അക്കാദമിയിലെ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന രഞ്ജിത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നു. ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് പ്രബന്ധം കണക്കിലെടുത്താല്‍ രഞ്ജിത്തിനെ പോലെ ഒരു സംവിധായകന് ഇടത് സര്‍ക്കാരിന്റെ കീഴിലുള്ള ചലച്ചിത്ര അക്കാദമിയില്‍ പദവി നല്‍കാന്‍പാടില്ല. കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാന വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ത്ത  പ്രതിയാണ് രഞ്ജിത്ത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നാണ് ചിന്താ ജെറോം ഉച്ചൈസ്തരം പ്രബന്ധത്തില്‍ പ്രഖ്യാപിക്കുന്നത്.  

അപ്പോള്‍ ആരാണ് ഈ പിന്തിരിപ്പന്‍ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവി നല്‍കിയത് എന്ന ചോദ്യവും ഉയരുകയാണ്. നവോത്ഥാനമൂല്യം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ജാതിരഹിത കാഴ്‌ച്ചപ്പാടില്‍ വെള്ളം ചേര്‍ത്ത രഞ്ജിത്തിനെ എങ്ങിനെ സ്ഥാനത്തിരുത്തി? പഴയ എസ് എഫ് ഐക്കാരന്‍ എന്ന ധിക്കാരമാണ് രഞ്ജിത്ത് തന്റെ സ്ഥാനമാനത്തിനു പിന്നിലെ സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുന്നത്. എന്തായാലും ചിന്തയുടെ പ്രബന്ധത്തിലെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ രഞ്ജിത്തിന്റെ കാര്യത്തിലും ഇടതുപക്ഷം തീരുമാനം പറയണം എന്ന ആവശ്യവും ശക്തമാവുന്നു.  

Tags: malayalam cinemaരഞ്ജിത്cinemaചിന്ത ജെറോംസംസ്ഥാന ചലച്ചിത്ര അക്കാദമിKerala State Chalachitra Academyയുവജനകമ്മിഷന്‍കുറ്റാരോപിതന്‍ലോകാരോഗ്യ സംഘടന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും: മന്ത്രി പി സി വിഷ്ണുനാഥ്

Entertainment

ഞാനെന്നുവച്ചാൽ ജീവൻ. “ശരീരമാണ് മരിക്കുന്നത്, നമ്മളല്ല, നമുക്ക് ഒരിക്കലും മരണമില്ല”; പുനർജന്മത്തെക്കുറിച്ച് നടി ലെന

Entertainment

കമല്‍ഹാസന്റെയും തിലകന്റെയും മുന്നില്‍ താന്‍ ഡയലോഗുകള്‍ മറന്നുപോകാറുണ്ടെന്ന് ജയറാം

New Release

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി

Entertainment

അമ്മ’യിൽ ചേരാതിരുന്നത് നന്നായി ആ പൈസ കൊണ്ട് സ്വർണം വാങ്ങിച്ചു, അതിനിപ്പോൾ ഇരട്ടി വില’; അന്ന രാജൻ

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ഉള്ള ചിലർ കണ്ണ് തുറന്ന് കാണട്ടെ ; ഒരു കോടി രൂപയ്‌ക്ക് ചെറിയ ഗണേശ വിഗ്രഹം വാങ്ങി , ലോക്കറ്റായി ധരിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഈ സമയം വീട്ടിൽ എള്ള് തിരി കത്തിച്ച് നോക്കൂ , ശനിദശയും സമൃദ്ധിയുടെ കാലമാകും

രോഗദുരിതം ഒഴിയാൻ ധന്വന്തരിമന്ത്രം ; ഇങ്ങനെ ചൊല്ലിയാൽ ഫലം നിശ്ചയം

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

ഇപ്പുറത്ത് ഇന്ത്യയാണ് മറക്കരുത് : തുർക്കിയെ ഒതുക്കാൻ സൈപ്രസിന് ബ്രഹ്മോസ് : ഒപ്പം ഇന്ത്യ തുറക്കുന്നത് യൂറോപ്പിന്റെ ആയുധവിപണിയിലേയ്‌ക്കുള്ള വഴി

“എല്ലാ വിജയഗാഥകളും ഒന്നല്ല”- ഓട്ടോഡ്രൈവറായും വിജയഗാഥ ചമച്ച് യുവതി…ഉപേക്ഷിച്ചത് സമ്മര്‍ദ്ദം മാത്രം നല്‍കിയ ഭാരിച്ച ശമ്പളമുള്ള ഐടി ജോലി

ഇന്ത്യൻ ആകാശക്കോട്ടയ്‌ക്ക് കരുത്തേകാൻ റഷ്യൻ R-37M ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ വരുന്നു : 1.2 ബില്യൺ ഡോളറിന്റെ കരാർ

‘കലാച്ചി’ 2020ല്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കെ ആര്‍ മീര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.