Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘വാഴക്കുല’ രചിച്ചത് വൈലോപ്പിള്ളി ആണെന്ന് ചിന്താ ജെറോം; ചങ്ങമ്പുഴയെ ഒഴിവാക്കിയുള്ള ഈ അബദ്ധം ചിന്ത ജെറോം വിളമ്പിയത് ഡോക്ടറേറ്റ് പ്രബന്ധത്തില്‍

ജന്മിത്വത്തിനെതിരായ സമരത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഏറെ ഉപയോഗിച്ച 'വാഴക്കുല' എന്ന കവിത എഴുതിയത് ചങ്ങമ്പുഴയാണെന്ന് ഒരു വിധം കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെല്ലാം അറിയാം. എന്നാല്‍ വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന പരമാബദ്ധം വിളമ്പിയിരിക്കുകയാണ് യുവജന കമ്മീഷന്‍ അധ്യക്ഷയായ ചിന്താ ജെറോം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2023, 05:09 pm IST
in Kerala

തിരുവനന്തപുരം: ജന്മിത്വത്തിനെതിരായ സമരത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഏറെ ഉപയോഗിച്ച   ‘വാഴക്കുല’ എന്ന കവിത  എഴുതിയത് ചങ്ങമ്പുഴയാണെന്ന് ഒരു വിധം കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെല്ലാം അറിയാം.  എന്നാല്‍ വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന പരമാബദ്ധം വിളമ്പിയിരിക്കുകയാണ്  യുവജന കമ്മീഷന്‍ അധ്യക്ഷയായ ചിന്താ ജെറോം.  തനിക്ക് ഡോക്ടറേറ്റ് നേടിത്തന്ന ഗവേഷണ പ്രബന്ധത്തിലാണ് വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന അബദ്ധം ചിന്താ ജെറോം എഴുതിവെച്ചിരിക്കുന്നത്.  

കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന അജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് ചിന്ത ജെറോം ഡോക്ടറേറ്റ് എടുത്തത്. വര്‍ഷങ്ങള്‍ എടുത്ത് തയ്യാറാക്കിയതാണ് പ്രബന്ധം എന്ന് ചിന്ത അവകാശപ്പെടുന്നുണ്ടെങ്കിലും ഈ പരമാബദ്ധം ചിന്താ ജെറോമിന്റെയോ, ഗൈഡ് അജയകുമാറിന്റെയോ ശ്രദ്ധയില്‍പ്പെട്ടില്ലെന്നതാണ് വാസ്തവം. എന്നാല്‍, ഇതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ഇപ്പോള്‍ ചിന്ത നല്‍കുന്ന വിശദീകരണം. സംവിധായകരായ പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകള്‍ ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നവയാണെന്ന് വിമര്‍ശിക്കുന്നതിനിടയിലാണ് ചിന്ത വാഴക്കുല എന്ന കവിതയെ പരാമര്‍ശിക്കുന്നത്. വാഴക്കുല ബൈ വൈലോപ്പിള്ളി ( Vazahkkula by Vyloppilly- വൈലോപ്പിള്ളി രചിച്ച വാഴക്കുല) എന്നാണ് ചിന്ത പ്രബന്ധത്തില്‍ എഴുതിയിരിക്കുന്നത്.  

മലയാളത്തിലെ എക്കാലത്തെയും മികച്ച  കവിതയായ ‘വാഴക്കുല’യുടെ രചയിതാവിന്റെ പേര്‌ ഒരു സിപിഎം നേതാവായ ചിന്താ ജെറോം തെറ്റിച്ചെഴുതിയതിനെ ചെറിയ അബദ്ധമായി കാണാനാവില്ല.  കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വളം പകര്‍ന്ന കവിതയാണ് ചങ്ങമ്പുഴയുടെ വാഴക്കുല.  

‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്നതായിരുന്നു  ചിന്താജെറോമിന്റെ ഗവേഷണ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ചിന്ത ഡോക്ടറേറ്റ് എടുത്തത്. 2021ലാണ് ചിന്തയ്‌ക്ക് ഡോക്ടറേറ്റ് ലഭിച്ചത്.  

ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചത് വിവാദമായതിന് പിന്നാലെയാണ് ഗവേഷണ പ്രബന്ധത്തിലെ അബദ്ധം പുറത്തുവന്നത്. മുന്‍കാല പ്രാബല്യത്തില്‍ താന്‍ കുടിശ്ശിക ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിന്താ ജെറോം അവകാശപ്പെട്ടിരുന്നെങ്കിലും ചിന്ത ജെറോം എഴുതിയ കത്ത് പുറത്തായതോടെ ചിന്തയുടെ വാദങ്ങളെല്ലാം പൊളിഞ്ഞു.    

2017 ജനുവരി മുതല്‍ മുതല്‍ 2018 മെയ് വരെയുള്ള 17 മാസത്തെ ശമ്പളമായി എട്ടരലക്ഷത്തോളം രൂപയാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തക്ക് സര്‍ക്കാര്‍ നല്‍കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ചെലവ് ചുരുക്കലിന് കര്‍ശന നിര്‍ദ്ദേശങ്ങളും നിലനില്‍ക്കെയാണ് ചിന്ത ജെറോം ശമ്പള കുടിശിക ആവശ്യപ്പെട്ടതും സര്‍ക്കാര്‍ അനുവദിച്ചതും.

Tags: Malayalamcpimചിന്ത ജെറോംചങ്ങമ്പുഴവൈലോപ്പള്ളിDoctorateയുവജനകമ്മിഷന്‍വാഴക്കുല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ട് 13 വര്‍ഷം…മലയാളത്തിന് ഔദ്യോഗികഗാനമില്ല…ട്രാന്‍സ് ജെന്‍ഡര്‍ എന്ന പദത്തിന് മലയാളവാക്കില്ല……

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.