Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുളളത് 40 കോടി; അര്‍ബന്‍ നിധിയില്‍ ഹവാല ഇടപാടും, തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചോയെന്നും അന്വേഷണം

അര്‍ബന്‍നിധി സാമ്പത്തിക തട്ടിപ്പ് കേരളത്തിനകത്തൊതുങ്ങി നില്‍ക്കുന്നതല്ലെന്നും രാജ്യാന്തരബന്ധമുണ്ടെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ കേസില്‍ വ്യക്തതവരില്ലെന്നാണ് വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2023, 01:03 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ അര്‍ബന്‍ നിധി, എടിഎം എന്നീ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ വഴി വന്‍ തോതില്‍ ഹവാല ഇടപാട് നടന്നതായി കണ്ടെത്തല്‍. ഹവാല ഇടപാടില്‍ ഇഡി അന്വേഷണം നടത്തിയതായും വിവരം. ഹവാല പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചോയെന്നും അന്വേഷണം എടിഎം (എനിടൈംമണി) വഴി വന്‍ തോതില്‍ കള്ള പണമൊഴുകിയെന്നും കണ്ടെത്തല്‍. കണ്ണൂര്‍ അര്‍ബന്‍ നിധി കമ്പനി മാത്രം നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ളത് 40 കോടി രൂപയോളം രൂപയാണ്.

ഹവാല ഇടപാട് കൂടി നടന്നുവെന്ന് വെളിവായ സാഹചര്യത്തില്‍ കേവലം സാമ്പത്തിക തട്ടിപ്പെന്നതിലുപരി രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന ആസൂത്രിതമായ നീക്കമാണ് നടന്നതെന്ന് വ്യക്തമാകുന്നതായി പോലീസ് പറയുന്നു. അര്‍ബന്‍നിധി സാമ്പത്തിക തട്ടിപ്പ് കേരളത്തിനകത്തൊതുങ്ങി നില്‍ക്കുന്നതല്ലെന്നും രാജ്യാന്തരബന്ധമുണ്ടെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ കേസില്‍ വ്യക്തതവരില്ലെന്നാണ് വിലയിരുത്തല്‍.

കോടികളുടെ ഹവാല ഇടപാടിലൂടെ ഉള്‍പ്പടെ സമാഹരിച്ച തുക രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകണമെങ്കില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണത്തിലൂടെ സാധ്യമാകില്ല. പ്രതികളിലൊരാളായ ഷൗക്കത്തലിയുടെ പാക്കിസ്ഥാന്‍ ബന്ധം കണക്കിലെടുത്താല്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അനിവാര്യമാണെന്നും വ്യക്തമാകും.

ജോലിയും നിക്ഷേപത്തിന് ഉയര്‍ന്ന പലിശയും വാഗ്ദാനം ചെയ്താണ് പലരില്‍ നിന്നായി കോടികള്‍ സമാഹരിച്ചത്. ഇത്തരത്തില്‍ കേരളത്തിന് പുറത്ത് നിന്നും പണം സ്വീകരിച്ചിട്ടുണ്ട്. അര്‍ബന്‍ നിധിയില്‍ പണം നിക്ഷേപിച്ച ചിലരെ കുറിച്ച്  കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അതൊന്നും പരിഗണിക്കാതെ മുന്നോട്ട് പോവുകയായിരുന്നു. പ്രതികളുടെ ആഡംബര ജീവിതത്തിനപ്പുറം ഹവലാ പണമിടപാട് സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം പോവുന്നത്.

പണത്തിന്റെ ഉറവിടം കാണിക്കേണ്ടതിനാല്‍ പരാതി നല്‍കാതെ മാറി നില്‍ക്കുന്ന കോടികള്‍ നിക്ഷേപിച്ചവരെകുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഹവാല ഇടപാടില്‍ നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു. രഹസ്യ പണമിടപാടും വ്യാജനിക്ഷേപവും കണ്ടെത്താന്‍ പോലീസ് കേന്ദ്ര സാമ്പത്തിക അന്വേഷണ ഏജന്‍സികളുടെ സഹായം കൂടി തേടുമെന്നാണ് സൂചന. രാജ്യവ്യാപകമായുള്ള സാമ്പത്തിക ഇടപാടാണ് നടന്നതെന്നും രാജ്യാന്തരതലത്തില്‍ സാമ്പത്തിക വിനിമയം നടന്നിട്ടുണ്ടെന്നുമാണ് വ്യക്തമാകുന്നത്.

Tags: സാമ്പത്തിക തട്ടിപ്പ്ഹവാലKannur urban nidhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിലും ഇഡി എത്തി; കണ്ണൂര്‍ അര്‍ബന്‍ നിധിയിലെ കോടികളുടെ തട്ടിപ്പില്‍ അഞ്ച് ജില്ലകളില്‍ റെയ് ഡ്; ഷൗക്കത്തലിയും ഗഫൂറും പിടിയില്‍

Kerala

വീണയുടെ മാസപ്പടി അഴിമതിപ്പണം തന്നെ; കണ്ടെത്തലുകള്‍ ഗുരുതരമെന്നും ഇടപെടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

Kerala

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കോടികളുടെ മാസപ്പടിയില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മൗനം; നിയമസഭയില്‍ ഉന്നയിക്കില്ല

Palakkad

കണ്ണമ്പ്ര സഹ. ബാങ്ക് മുന്‍സെക്രട്ടറി അരക്കോടി തട്ടിയ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

വൃശ്ചികരാശിയിൽ ജനിച്ച ജാതകര്‍ക്ക് വ്യാഴത്തിന്റെ അമൃതദൃഷ്ടി ജീവിതത്തില്‍ സുവർണ്ണ കാലത്തിന് വഴിതെളിക്കും

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.