Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതപരിവര്‍ത്തനം ഗൗരവമുള്ള വിഷയമെന്ന് സുപ്രീംകോടതി; അതിന് രാഷ്‌ട്രീയ നിറം നല്‍കരുതെന്നും കോടതി

മതപരിവര്‍ത്തനം ഗൗരവുമുള്ള വിഷയമെന്ന നിരീക്ഷിച്ച് സുപ്രീംകോടതി. ഇതിനാരും രാഷ്‌ട്രീയനിറം കൊടുക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2023, 11:23 pm IST
in India

ന്യൂദല്‍ഹി: മതപരിവര്‍ത്തനം ഗൗരവുമുള്ള വിഷയമാണെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. ഇതിനാരും രാഷ്‌ട്രീയനിറം കൊടുക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു.  

ഏകീകൃതി സിവില്‍ നിയമം (യൂണിഫോം സിവില്‍ കോഡ്) ദേശീയ തലത്തില്‍ നടപ്പാക്കണമെന്നും ലവ് ജിഹാദിനെതിരെ കര്‍ശന നിയമം നടപ്പാക്കണമെന്നും ഉള്ള ചൂടുള്ള ചര്‍ച്ച നടക്കുന്നതിനിടെയാണ് മതപരിവര്‍ത്തനത്തിനെതിരെ സുപ്രീംകോടതിയുടെ ഈ നിരീക്ഷണം.  

വ്യാജമായ മാര്‍ഗ്ഗങ്ങളിലൂടെ മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ കേന്ദ്രവും സംസ്ഥാനങ്ങളും കര്‍ശനമായ നടപടിയെടുക്കുന്നതിന് ആവശ്യമായ നിര്‍ദേശം തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ട രമണിയുടെ സഹായം തേടി.  

സുപ്രീംകോടതി ജഡ്ജിമാരായ എം.ആര്‍.ഷാ, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് അറ്റോര്‍ണി ജനറല്‍ വെങ്കട്ട രമണിയോട് ഈ വിഷയത്തില്‍ നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ടു. ഭീഷണിയിലൂടെയും ഭയപ്പെടുത്തിയും സമ്മാനങ്ങളും ധനസഹായങ്ങളും നല്‍കി ചതിച്ച് വശീകരിച്ചും നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ നടത്തുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ അമികസ് ക്യൂറിയെന്ന നിലയില്‍ സഹായിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.  

“പ്രലോഭനത്തിലൂടെയും മറ്റും മതപരിവര്‍ത്തനം നടത്തുന്ന കേസില്‍ താങ്കളുടെ സഹായം വേണം. പ്രലോഭനത്തിലൂടെയും വശീകരിച്ചും അനേകം വഴികളിലൂടെ മതപര‍ിവര്‍ത്തനം നടക്കുന്നുവെങ്കില്‍ എന്താണ് ചെയ്യാന്‍ കഴിയുക? ഇത് തിരുത്താന്‍ എന്ത് നടപടികളെടുക്കണം?”- കോടതി അറ്റോര്‍ണി ജനറലിനോട് ആരാഞ്ഞു.  

അതേ സമയം ഇത് രാഷ്‌ട്രീയപ്രേരിതമായ പരാതിയാണെന്ന് തമിഴ്നാടിന് വേണ്ടി ഹാജരായ അഡ്വ. പി.വില്‍സന്‍ അഭിപ്രായപ്പെട്ടു. ഈ വാദത്തിനെതിരെ സുപ്രീംകോടതി ബെഞ്ച് ശക്തമായി പ്രതികരിച്ചു. “ഇതുപോലെ പ്രകോപിതനാകാന്‍ താങ്കള്‍ക്ക് വ്യത്യസ്ത കാരണങ്ങള്‍ ഉണ്ടാകാം. കോടതി നടപടികള്‍ മറ്റുകാര്യങ്ങളിലേക്ക് മാറ്റരുത്. ഞങ്ങള്‍ മുഴുവന്‍ രാജ്യത്തെക്കുറിച്ചും ഉല്‍കണ്ഠയുണ്ട്. താങ്കളുടെ സംസ്ഥാനത്ത് ഇത് നടക്കുകയാണെങ്കില്‍ മോശമാണ്. നടക്കുന്നില്ലെങ്കില്‍ നല്ലതാണ്. ഇത് ഒരു സംസ്ഥാനത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതായി കാണരുത്. ഇതിനെ രാഷ്‌ട്രീയവല്‍ക്കരിക്കരുത്.”- സുപ്രീംകോടതി പറഞ്ഞു.  

Tags: മതസ്വാതന്ത്ര്യംReligious Persecutionഅറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ട രമണിസുപ്രീംകോടതിcourtക്രിസ്ത്യന്‍ പള്ളിഇസ്ലാംവല്‍ക്കരണംമതപരിവര്‍ത്തനംഅറ്റോര്‍ണി ജനറല്‍ക്രിസ്ത്യന്‍ മിഷണറിമാര്‍ക്രൈസ്തവവല്‍ക്കരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി

Entertainment

ലിസ്റ്റിന്‍ സ്റ്റീഫന്റെ ആവശ്യം തളളി, നിവിന്‍ പോളിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മധ്യസ്ഥത പറ്റില്ലെന്ന് കോടതി

India

ടെലിഗ്രാമിന്റെ വിലക്കിന് മതിയായ കാരണങ്ങളുണ്ട്, കേസ് അടിയന്തരമായി കേള്‍ക്കാന്‍ ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു

Kerala

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

Kerala

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

പുതിയ വാര്‍ത്തകള്‍

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.