Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലാലു യാദവിന്റെ കാലത്തെ കാട്ടു ഭരണം മകന്‍ തേജസ്വി യാദവ് വേദിയിലിരിക്കെ ഓര്‍മ്മിപ്പിച്ച് നിതീഷ് കുമാര്‍; മഹാഘട്ബന്ധനില്‍ അസ്വാരസ്യം കൂടുന്നു

ബിജെപി സഖ്യം ഉപേക്ഷിച്ച് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി കൂട്ടുചേര്‍ന്ന് ആറ് മാസം പിന്നിടുമ്പോഴേക്കും മുഖ്യമന്ത്രി നിതീഷ് കുമാറിന് അസ്വാരസ്യം വര്‍ധിക്കുന്നു. മഹാഘട്ബന്ധന്‍ എന്ന ജെഡിയു-ആര്‍ജെഡി സഖ്യം ഉലയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2022, 11:30 pm IST
in India

ന്യൂദല്‍ഹി: ബിജെപി സഖ്യം ഉപേക്ഷിച്ച് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി കൂട്ടുചേര്‍ന്ന്   ആറ് മാസം പിന്നിടുമ്പോഴേക്കും മുഖ്യമന്ത്രി നിതീഷ് കുമാറും തേജസ്വി യാദവ്-ലാലു പ്രസാദ് യാദവ് അധികാര അച്ചുതണ്ടും തമ്മിലുള്ള അസ്വാരസ്യം വര്‍ധിക്കുന്നു. . മഹാഘട്ബന്ധന്‍ എന്ന ജെഡിയു-ആര്‍ജെഡി സഖ്യം ഉലയുകയാണ്.  

കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവിനെ മുന്നിലിരുത്തിക്കൊണ്ട് അച്ഛന്‍ ലാലുപ്രസാദ് യാദവ് ഭരിയ്‌ക്കുമ്പോള്‍ കാടന്‍ ഭരണമാണ് നിലനിന്നിരുന്നതെന്ന് നിതീഷ് കുമാര്‍ ഓര്‍മ്മിപ്പിച്ചത് വലിയ വാര്‍ത്തയായി. “അക്കാലത്ത് കുറച്ചു പെണ്കുട്ടികള്‍ മാത്രമേ ബീഹാറില്‍ സ്കൂളില്‍ പോയിരുന്നുള്ളൂ. ക്ലാസ് റൂമിലേക്ക് ഒരു അധ്യാപിക കടന്നുവന്നാല്‍ അമ്പരപ്പോടെ നോക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി.” – താന്‍ ഭരിച്ചിരുന്ന കഴിഞ്ഞ 10-15 വര്‍ഷത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് തേജസ്വി യാദവ് കേള്‍ക്കെ പറയുമ്പോള്‍ നിതീഷ് കുമാറിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്ന് പറയപ്പെടുന്നു.  

കഴിഞ്ഞ ദിവസം ജനതാദള്‍ (യു) ദേശീയ ജനറല്‍ സെക്രട്ടറി സഞ്ജയ് കുമാര്‍ ജായും ബീഹാറില്‍ ലാലു പ്രസാദ് യാദവിന്റെ  കാലത്തെ കാട്ടു ഭരണത്തെക്കുറിച്ച് വിമര്‍ശിച്ചിരുന്നു. ഇദ്ദേഹം ബീഹാറിലെ പബ്ലിക് റിലേഷന്‍ മന്ത്രികൂടിയാണ്. കഴിഞ്ഞ 10-15 വര്‍ഷക്കാലത്തെ നിതീഷ് കുമാറിന്റെ ഭരണത്തില്‍ വിദ്യാഭ്യാസരംഗത്ത് കാര്യമായ മാറ്റങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞിരുന്നു.  

നിതീഷ് കുമാറിനെ മാറ്റി തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കണമെന്ന ചര്‍ച്ച ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടി ചര്‍ച്ചയാക്കുന്നതിനിടയിലാണ് ലാലുപ്രസാദ് യാദവിന്റെ കാലത്തെ കാടന്‍ ഭരണത്തെക്കുറിച്ച്  ബോധപൂര്‍വ്വംഓര്‍മ്മപ്പെടുത്തി നിതീഷ് കുമാര്‍ തിരിച്ചടിക്കുന്നത്. ഈയിടെ നടന്ന യോഗത്തില്‍ നീതീഷ് കുമാര്‍ ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കി:”2025ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് പാര്‍ട്ടികള്‍ കൂടിച്ചേര്‍ന്ന മഹാഘട്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് ആയിരിക്കും.” ഈ പ്രഖ്യാപനം നിതീഷ് കുമാര്‍ നടത്തിയത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. അതായത് 2025ന് മുന്‍പ് മുഖ്യമന്ത്രിക്കസേരയില്‍ നോട്ടമിടേണ്ടെന്നാണ് നിതീഷ് കുമാര്‍ തേജസ്വിയേയും ലാലു പ്രസാദ് യാദവിനെയും ആര്‍ജെഡിയെയും ഓര്‍മ്മിപ്പിക്കുന്നത്.  

Tags: ബീഹാര്‍ പൊലീസ്തേജസ്വിയാദവികാട്ടു ഭരbjpBiharആര്‍ജെഡിലാലു പ്രസാദ് യാദവ്Nitish Kumarമഹാഗഡ്ബന്ധന്‍ജെഡിയുതേജസ്വിയാദവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

India

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

India

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

Kerala

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

മാപ്പിള ലഹള പോലൊരു കലാപത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.