Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലാലു യാദവിന്റെ കാലത്തെ കാട്ടു ഭരണം മകന്‍ തേജസ്വി യാദവ് വേദിയിലിരിക്കെ ഓര്‍മ്മിപ്പിച്ച് നിതീഷ് കുമാര്‍; മഹാഘട്ബന്ധനില്‍ അസ്വാരസ്യം കൂടുന്നു

ബിജെപി സഖ്യം ഉപേക്ഷിച്ച് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി കൂട്ടുചേര്‍ന്ന് ആറ് മാസം പിന്നിടുമ്പോഴേക്കും മുഖ്യമന്ത്രി നിതീഷ് കുമാറിന് അസ്വാരസ്യം വര്‍ധിക്കുന്നു. മഹാഘട്ബന്ധന്‍ എന്ന ജെഡിയു-ആര്‍ജെഡി സഖ്യം ഉലയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2022, 11:30 pm IST
in India

ന്യൂദല്‍ഹി: ബിജെപി സഖ്യം ഉപേക്ഷിച്ച് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി കൂട്ടുചേര്‍ന്ന്   ആറ് മാസം പിന്നിടുമ്പോഴേക്കും മുഖ്യമന്ത്രി നിതീഷ് കുമാറും തേജസ്വി യാദവ്-ലാലു പ്രസാദ് യാദവ് അധികാര അച്ചുതണ്ടും തമ്മിലുള്ള അസ്വാരസ്യം വര്‍ധിക്കുന്നു. . മഹാഘട്ബന്ധന്‍ എന്ന ജെഡിയു-ആര്‍ജെഡി സഖ്യം ഉലയുകയാണ്.  

കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവിനെ മുന്നിലിരുത്തിക്കൊണ്ട് അച്ഛന്‍ ലാലുപ്രസാദ് യാദവ് ഭരിയ്‌ക്കുമ്പോള്‍ കാടന്‍ ഭരണമാണ് നിലനിന്നിരുന്നതെന്ന് നിതീഷ് കുമാര്‍ ഓര്‍മ്മിപ്പിച്ചത് വലിയ വാര്‍ത്തയായി. “അക്കാലത്ത് കുറച്ചു പെണ്കുട്ടികള്‍ മാത്രമേ ബീഹാറില്‍ സ്കൂളില്‍ പോയിരുന്നുള്ളൂ. ക്ലാസ് റൂമിലേക്ക് ഒരു അധ്യാപിക കടന്നുവന്നാല്‍ അമ്പരപ്പോടെ നോക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി.” – താന്‍ ഭരിച്ചിരുന്ന കഴിഞ്ഞ 10-15 വര്‍ഷത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് തേജസ്വി യാദവ് കേള്‍ക്കെ പറയുമ്പോള്‍ നിതീഷ് കുമാറിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്ന് പറയപ്പെടുന്നു.  

കഴിഞ്ഞ ദിവസം ജനതാദള്‍ (യു) ദേശീയ ജനറല്‍ സെക്രട്ടറി സഞ്ജയ് കുമാര്‍ ജായും ബീഹാറില്‍ ലാലു പ്രസാദ് യാദവിന്റെ  കാലത്തെ കാട്ടു ഭരണത്തെക്കുറിച്ച് വിമര്‍ശിച്ചിരുന്നു. ഇദ്ദേഹം ബീഹാറിലെ പബ്ലിക് റിലേഷന്‍ മന്ത്രികൂടിയാണ്. കഴിഞ്ഞ 10-15 വര്‍ഷക്കാലത്തെ നിതീഷ് കുമാറിന്റെ ഭരണത്തില്‍ വിദ്യാഭ്യാസരംഗത്ത് കാര്യമായ മാറ്റങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞിരുന്നു.  

നിതീഷ് കുമാറിനെ മാറ്റി തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കണമെന്ന ചര്‍ച്ച ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടി ചര്‍ച്ചയാക്കുന്നതിനിടയിലാണ് ലാലുപ്രസാദ് യാദവിന്റെ കാലത്തെ കാടന്‍ ഭരണത്തെക്കുറിച്ച്  ബോധപൂര്‍വ്വംഓര്‍മ്മപ്പെടുത്തി നിതീഷ് കുമാര്‍ തിരിച്ചടിക്കുന്നത്. ഈയിടെ നടന്ന യോഗത്തില്‍ നീതീഷ് കുമാര്‍ ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കി:”2025ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് പാര്‍ട്ടികള്‍ കൂടിച്ചേര്‍ന്ന മഹാഘട്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് ആയിരിക്കും.” ഈ പ്രഖ്യാപനം നിതീഷ് കുമാര്‍ നടത്തിയത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. അതായത് 2025ന് മുന്‍പ് മുഖ്യമന്ത്രിക്കസേരയില്‍ നോട്ടമിടേണ്ടെന്നാണ് നിതീഷ് കുമാര്‍ തേജസ്വിയേയും ലാലു പ്രസാദ് യാദവിനെയും ആര്‍ജെഡിയെയും ഓര്‍മ്മിപ്പിക്കുന്നത്.  

Tags: ബീഹാര്‍ പൊലീസ്തേജസ്വിയാദവികാട്ടു ഭരbjpBiharആര്‍ജെഡിലാലു പ്രസാദ് യാദവ്Nitish Kumarമഹാഗഡ്ബന്ധന്‍ജെഡിയുതേജസ്വിയാദവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

News

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Kerala

കാപ്പ കേസില്‍ കുടുക്കിയ കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല

പുതിയ വാര്‍ത്തകള്‍

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.