Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാഹനാപകടത്തില്‍പ്പെട്ട തമിഴ് അയ്യപ്പന്മാരെ രക്ഷിച്ചു; ഉപേക്ഷിക്കപ്പെട്ട അവരുടെ ഇരുമുടിക്കെട്ടുകള്‍ ശബരിമലയിലെത്തിച്ചു; ഒടുവില്‍ രാജേഷിന് ആദരം

ആരുമറിയാതെ, ഒന്നും പ്രതീക്ഷിക്കാതെ ഒരു പകലും രാത്രിയും അഹോരാത്രം രക്ഷാപ്രവര്‍ത്തനം നടത്തിയ പുലിക്കുന്ന് കറുകംപള്ളി രാജേഷിന് ഒടുവില്‍ എരുമേലി പൊലീസിന്റെ ആദരം. മൗനമായി തമിഴ്നാട്ടിലെ അയ്യപ്പന്മാര്‍ ചൊരിഞ്ഞ നന്ദിയ്‌ക്ക് വിലമതിക്കാനുമാവില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2022, 07:54 pm IST
in Kerala
രാജേഷ് (ഇടത്ത്) തമിഴ് അയ്യപ്പന്‍മാരുടെ ഇരുമുടിക്കെട്ടുകള്‍ (നടുവില്‍) രാജേഷിനെ എരുമേലി പൊലീസ് ആദരിക്കുന്നു (വലത്ത്)

രാജേഷ് (ഇടത്ത്) തമിഴ് അയ്യപ്പന്‍മാരുടെ ഇരുമുടിക്കെട്ടുകള്‍ (നടുവില്‍) രാജേഷിനെ എരുമേലി പൊലീസ് ആദരിക്കുന്നു (വലത്ത്)

പത്തനംതിട്ട: ആരുമറിയാതെ, ഒന്നും പ്രതീക്ഷിക്കാതെ ഒരു പകലും രാത്രിയും അഹോരാത്രം രക്ഷാപ്രവര്‍ത്തനം നടത്തിയ പുലിക്കുന്ന് കറുകംപള്ളി രാജേഷിന് ഒടുവില്‍ എരുമേലി പൊലീസിന്റെ ആദരം. മൗനമായി തമിഴ്നാട്ടിലെ അയ്യപ്പന്മാര്‍ ചൊരിഞ്ഞ നന്ദിയ്‌ക്ക് വിലമതിക്കാനുമാവില്ല.  

അത്രയേറെയാണ് രാജേഷ് അവരെ സഹായിച്ചത്.  ഡിസംബര്‍ 16നാണ് ആ അപകടം നടന്നത്.തമിഴ്നാട് സ്വദേശികളുടെ വാഹനം എരുമേലിയില്‍ ഒരു വളവു തിരിയുന്നതിനിടെ തെന്നി താഴേയ്‌ക്ക് മറിഞ്ഞു.  

21 തീര്‍ത്ഥാടകരുമായി ചെന്നൈയിലെ താമ്പ്രത്തില്‍ നിന്നും വരികയായിരുന്ന വാന്‍. 18 പേര്‍ക്ക് പരിക്കേറ്റു, ഒരു പത്ത് വയസ്സുകാരി പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.  

മേസ്തിരിപ്പണിക്കാരനായ രാജേഷ് ഉച്ചവരെ ജോലി ചെയ്ത് സുഹൃത്തിന്റെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് എരുമേലിയിലെ അപകടം കാണുന്നത്. ഉടനെ രക്ഷാപ്രവര്‍ത്തനത്തിന് ചാടിയിറങ്ങി. രക്ഷാപ്രവര്‍ത്തനം നടത്താന്‍ നാട്ടുകാര്‍ നന്നേ കുറവായിരുന്നു. പരിക്കേറ്റ അയ്യപ്പന്മാരെ ആദ്യം ഏരുമേലി ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കും കൊണ്ടുപോകാന്‍ രാജേഷ് മുന്നിട്ട് നിന്നു. പരിക്കേറ്റ തമിഴ്നാട്ടിലെ സ്വാമിമാര്‍ക്കൊപ്പം ആശുപത്രിയില്‍ പോകാന്‍ ആരുമില്ലാതിരുന്നപ്പോഴാണ് രാജേഷ് എല്ലാം മറന്ന് ഇറങ്ങിയത്.  

ചികിത്സയില്‍ ഇരിക്കുമ്പോള്‍ രാമു എന്ന ആളുടെ മകളായ കുട്ടിസ്വാമിയായ പത്ത് വയസുകാരി സംഘമിത്ര മരിച്ചു.  അതോടെ തകര്‍ന്നുപോയ രാമുവിനെ സാന്ത്വനിപ്പിക്കാനും രാജേഷ്  തണലായി നിന്നു.  

അതിനിടയിലാണ് സ്വാമിമാര്‍ അപകടസ്ഥലത്ത് നഷ്ടപ്പെട്ട ബാഗുകള്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് രാജേഷിനെ അറിയിച്ചത്. വീണ്ടും അപകടസ്ഥലത്തെത്തിയപ്പോള്‍ അപകടത്തില്‍പ്പെട്ട മിനിവാന്‍ കൊണ്ടുപോകാന്‍ തമിഴ്നാട്ടില്‍ നിന്നും വന്നവര്‍ റബ്ബര്‍ തോട്ടത്തിനിടയില്‍ സ്വാമിമാരുടെ ഇരുമുടിക്കെട്ടുകള്‍ ഉപേക്ഷിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. . ഉടനെ  അയ്യപ്പന്മാരുടെ 18 ഓളം ഇരുമുടിക്കെട്ടുകള്‍ റബ്ബര്‍ തോട്ടത്തില്‍ നിന്നും ശേഖരിച്ച് മുണ്ടക്കയത്തുള്ള ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ഓഫീസില്‍ എത്തിച്ചു. പിന്നീട് അത് ശബരിമലയില്‍ എത്തിച്ച് നെയ്യഭിഷേകവും നടത്തി.  18  ഇരുമുടിക്കെട്ടിലുണ്ടായിരുന്ന നെയ് തേങ്ങ ഉള്‍പ്പെടെയുള്ള വഴിപാട് സാധനങ്ങളും ശബരിമലയില്‍ എത്തിച്ചിരുന്നു. ഇനി പ്രസാദവും അരവണയും അപകടത്തില്‍പ്പെട്ട അയ്യപ്പന്മാര്‍ക്ക്  എത്തിച്ച് നല്‍കാനിരിക്കുകയാണ് രാജേഷ്. അപകടത്തില്‍ മരിച്ച സംഘമിത്രയുടെയും അച്ഛന്‍ രാമുവിന്റെയും ഇരുമുടികള്‍ അഴുതയാറ്റില്‍ ഒഴുക്കി.  

സംഘമിത്രയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതുവരെ രാജേഷ് ഉണ്ടായിരുന്നു. വാസ്തവത്തില്‍ വീട്ടിലേക്ക് മടങ്ങാനുള്ള വണ്ടിക്കൂലി പോലുമില്ലാതിരുന്ന രാജേഷിനെ തമിഴ്നാട്ടിലെ സ്വാമിമാര്‍ തന്നെയാണ് വണ്ടിക്കൂലി നല്‍കി മടക്കിയയച്ചത്.  

അപകടത്തിന് കാരണമായ എരുമേലിയിലെ റോഡിലെ വളവില്‍ സംരക്ഷണ ഭിത്തിയ കെട്ടിയാല്‍ ഭാവി അപകടങ്ങള്‍ ഒഴിവാക്കാമെന്ന നിര്‍ദേശം വന്നപ്പോള്‍ സംരക്ഷണ ഭിത്തി കെട്ടാനും കെട്ടിടം പണിക്കാരനായ രാജേഷ് മുന്നില്‍ നിന്നു.  

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്‍.ബാബുക്കുട്ടന്‍ രാജേഷിനെ പൊന്നാട അണിയിച്ചു. തമിഴ്നാട് സ്വദേശികളായ സ്വാമിമാരുടെ ഹൃദയത്തിലാണ് രാജേഷിന്റെ സ്ഥാനം. ഇപ്പോഴും അവര്‍ രാജേഷുമായി ബന്ധപ്പെടുന്നു. രാജേഷ് അയച്ച പ്രസാദം സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ഓര്‍മ്മയായി അവരില്‍ എന്നും ഉണ്ടാകും.  

Tags: RajesherumeliSABARIMALAശബരിമല തീര്‍ത്ഥാടനംശബരിമല ക്ഷേത്രംശബരിമല തീര്‍ത്ഥാടകരുശബരിമല തീര്‍ത്ഥാടകരുടെ ബസപകടംഎരുമേലി അപകടംലോകാരോഗ്യ സംഘടനസേവനംപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

Kerala

ശബരിമലയിൽ ഹെലികോപ്റ്റർ താഴ്‌ന്ന് പറന്നത് കോസ്റ്റ് ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥന് തൊഴാൻ; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്

Kerala

ശബരിമലയിൽ പൂജയുടെ പേരിലും കോടികളുടെ തട്ടിപ്പ്; വിജിലൻസ് റിപ്പോർട്ട്

Kerala

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

India

ഹിന്ദുമതം ഒരു ജീവിതരീതി; ക്ഷേത്രത്തിൽ പോകണമെന്നോ ആചാരം അനുഷ്ഠിക്കണമെന്നോ നിർബന്ധമില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.