Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രിസ്മസ് കാലവും പുതുവര്‍ഷവും ഇങ്ങെത്തി; 15 കോടി ചെലവുള്ള ആകാശപ്പാത തുറക്കാനാവാതെ തൃശൂര്‍ നഗരസഭ

തൃശൂരിലെ ആകാശപ്പാത പണിയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഉത്സവസീസണുകള്‍ പലതും കടന്നുപോയെങ്കിലും ആകാശപ്പാത മാത്രം യാഥാര്‍ത്ഥ്യമായിട്ടില്ല. 2022ന്റെ അവസാദശയായ ക്രിസ്മസും പുതുവത്സരവും ഇങ്ങെത്തിക്കഴിഞ്ഞെങ്കിലും ഈ ആകാശപ്പാത യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും സമയമെടുക്കുമെന്ന് തൃശൂര്‍ നഗരസഭ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2022, 09:08 pm IST
in Kerala

തൃശൂരിലെ ആകാശപ്പാത പണിയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഉത്സവസീസണുകള്‍ പലതും കടന്നുപോയെങ്കിലും ആകാശപ്പാത മാത്രം യാഥാര്‍ത്ഥ്യമായിട്ടില്ല. 2022ന്റെ അവസാദശയായ ക്രിസ്മസും പുതുവത്സരവും ഇങ്ങെത്തിക്കഴിഞ്ഞെങ്കിലും ഈ ആകാശപ്പാത യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും സമയമെടുക്കുമെന്ന് തൃശൂര്‍ നഗരസഭ പറയുന്നു.  

അടുത്ത് വിഷുവിന് മുന്‍പ് തുറക്കുമെന്നാണ് ഇപ്പോള്‍ നഗരസഭയുടെ പുതിയ അറിയിപ്പ്. തൃശൂരിലെ പ്രധാന സ്വകാര്യ ബസ് സ്റ്റാന്‍റായ ശക്തന്‍ ബസ് സ്റ്റാന്‍റിനടത്തുകൂടെ നടന്നുപോകുന്നവരുടെ മനസ്സില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് ഈ ആകാശപ്പാത എന്ന ചോദ്യം. 15 കോടി രൂപ എന്ന ഇത്രയും ഭീമമായ തുക ചെലവഴിച്ച് ഇങ്ങിനെ ഒരു പാത ഉയര്‍ത്തേണ്ട കാര്യമുണ്ടോ എന്നതാണ് ചോദ്യം.  

ഈ ആകാശപ്പാതയുടെ നിര്‍മ്മാണം തുടങ്ങിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കുമ്പോഴേക്കും 16 കോടിയെങ്കിലും ചെലവ് വരുമെന്ന് പറയുന്നു. ഇപ്പോഴത്തെ സ്ഥിതിയില്‍ കാക്കകള്‍ക്ക് നല്ലൊരു വിശ്രമകേന്ദ്രം മാത്രമാണിത്. മാത്രമല്ല, ഇത്രയും ഉയരത്തിലുള്ള ഈ ആകാശപ്പാത ജനം ഉപയോഗിക്കുമോ എന്ന കാര്യത്തില്‍ പലരും സംശയം പ്രകടിപ്പിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാന്‍ ഭയം തോന്നുന്ന മാതൃകയിലുള്ളതാണ് ഈ ആകാശപ്പാത.  

ആകാശപ്പാതയുടെ ഭാഗങ്ങള്‍ നേരത്തെ നഗരത്തില്‍ എത്തിയെങ്കിലും അവ എടുത്ത് നിരത്താനുള്ള ക്രെയിന്റെ അഭാവം വലിയൊരു പ്രശ്നമായിരുന്നു എന്ന് മേയര്‍ വര്‍ഗ്ഗീസ് പറയുന്നു. 15 പേര്‍ക്ക് ഒരുമിച്ച് കയറാവുന്ന നാല് ലിഫ്റ്റുകള്‍ ആകാശപ്പാതയുടെ ഭാഗമായി ഉണ്ടെന്ന് മേയര്‍ പറയുന്നു. മാത്രമല്ല, ഇതിനകത്ത് മുഴുവന്‍ എസിയാണെന്നും മേയര്‍ വിശദീകരിക്കുന്നു. ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് മേയര്‍ നല്‍കുന്ന വിശദീകരണം. മിക്കവാറും അടുത്ത വിഷുവിന് തുറക്കാന്‍ കഴിയുമെന്ന പ്രത്യാശയാണ് മേയര്‍ പ്രകടിപ്പിക്കുന്നത്. 

Tags: ക്രിസ്തുമസ്ആകാശപ്പാതമേയര്‍ വര്‍ഗ്ഗീസ്Thrissurനിര്‍മാണ പ്രവര്‍ത്തനംNew yearതൃശൂര്‍ കോര്‍പറേഷന്‍തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.