Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം; അല്ലെങ്കില്‍ ബോംബ് കേസിലെ പ്രതിയായ നിങ്ങളെത്തേടി പൊലീസ് വീട്ടിലെത്തും

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചില്ലെങ്കില്‍ ഏതെങ്കിലും രാജ്യദ്രോഹക്കേസിലോ ബോംബ് സ്ഫോടനക്കേസിലൊ നിങ്ങളെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തും. കഴിഞ്ഞ ദിവസം തുംകൂരിലെ റെയില്‍വേ ഉദ്യോഗസ്ഥനായ പ്രേംരാജ് ഹഠഗി എന്ന കര്‍ണ്ണാടകക്കാരന് സംഭവിച്ചത് അതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2022, 04:55 pm IST
in India

മാംഗളൂരു: ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചില്ലെങ്കില്‍ ഏതെങ്കിലും രാജ്യദ്രോഹക്കേസിലോ ബോംബ് സ്ഫോടനക്കേസിലൊ നിങ്ങളെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തും. കഴിഞ്ഞ ദിവസം തുംകൂരിലെ റെയില്‍വേ ഉദ്യോഗസ്ഥനായ പ്രേംരാജ് ഹഠഗി എന്ന കര്‍ണ്ണാടകക്കാരന് സംഭവിച്ചത് അതാണ്.  

മാംഗളൂരു സ്ഫോടനക്കേസിലെ പ്രതിയായ പ്രേംരാജിനെ അന്വേഷിച്ച് കര്‍ണ്ണാടകപൊലീസ് എത്തിയപ്പോള്‍ പ്രേംരാജ് ഹഠഗി ശരിക്കും ഞെട്ടി. അപ്പോഴാണ് തന്റെ പേരുപയോഗിച്ച് നടത്തിയ ആക്രമണത്തിന്റെ വിശദമായ വിവരങ്ങള്‍ ഹത്തഗിയ്‌ക്ക് മനസ്സിലായത്.  

തന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതിയും ഐഎസ് തീവ്രവാദിയുമായ മുഹമ്മദ് ഷെരീഖ് വിവിധ ഇടങ്ങളില്‍ താമസത്തിനും മറ്റും ഉപയോഗിച്ചത് റെയില്‍വേയില്‍ ട്രാക്ക് മാനായി ജോലി ചെയ്യുന്ന പ്രേംരാജ് ഹടഗി അറിഞ്ഞിരുന്നില്ല.  

ഇന്നുവരെ ഒരു കാര്യത്തിന് പോലും പൊലീസ് സ്റ്റേഷനില്‍ കയറാത്ത സത്യസന്ധനായ റെയില്‍വേ ഉദ്യോഗസ്ഥനാണ് പ്രേംരാജ് ഹഠഗി. പക്ഷെ വീട്ടില്‍ പൊലീസ് എത്തി താങ്കള്‍ പ്രഷര്‍ കുക്കര്‍ ബോംബ് സ്ഫോടനവുമായി ബന്ധമുള്ള വ്യക്തിയാണോ എന്ന ചോദ്യത്തിന് മുന്നില്‍ പ്രേംരാജ് ഹഠഗി തകര്‍ന്നുപോയി. പിന്നീടാണ് മംഗളൂരു സ്‌ഫോടന കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷെരീഖ് സ്‌ഫോടനം ആസൂത്രണം ചെയ്യാനായി ഉപയോഗിച്ചത് പ്രേംരാജ് എന്ന റെയില്‍വേ ഉദ്യോഗസ്ഥന്റെ ആധാര്‍ കാര്‍ഡാണെന്ന് തെളിഞ്ഞത്.  തുടര്‍ന്ന് തിങ്കളാഴ്ച തീര്‍ത്ഥഹള്ളിയില്‍ നിന്നുള്ള ബന്ധുക്കള്‍ എത്തിയാണ് മാംഗളൂരു ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ മുഹമ്മദ് ഷെരീഫിനെ തിരിച്ചറിഞ്ഞത്. അതോടെയാണ് മുഹമ്മദ് ഷെരീഫ് പ്രേംരാജ് ഹഠഗിയുടെ പേരിലുള്ള ആധാര്‍കാര്‍ഡുപയോഗിച്ച് ആള്‍മാറാട്ടം നടത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്.  

കഴിഞ്ഞ വര്‍ഷം രണ്ട് തവണ പ്രേംരാജിന്റെ ആധാര്‍ കാര്‍ഡ് കളഞ്ഞുപോയിരുന്നു. തുമകുരുവില്‍ നിന്ന് ഹുബ്ബള്ളിയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് അവസാനമായി ആധാര്‍ നഷ്ടപ്പെട്ടത്. ഒരു 6 മാസം മുമ്പായിരുന്നു ഇത്. ഈ ആധാര്‍ കാര്‍ഡ് കൈക്കലാക്കിയ ആരോ ഒരാളാണ് മംഗളുരു സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ആധാര്‍ നഷ്ടപ്പെട്ടെങ്കിലും അതില്‍ വലിയ ആശങ്കയൊന്നും ഹത്തഗിയ്‌ക്കുണ്ടായിരുന്നില്ല. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം ആധാര്‍ വെബ്‌സൈറ്റില്‍ കയറി പുതിയ ആധാര്‍ ലഭിക്കാനുള്ള അപേക്ഷ നല്‍കുകയും ചെയ്തു.പിന്നീട് അദ്ദേഹം ഉഡായ് സൈറ്റില്‍ പോയി തന്റെ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു. എന്നാല്‍ കളഞ്ഞുപോയ ഐഡി കാര്‍ഡ് എങ്ങിനെ തീവ്രവാദികളുടെ കൈകളില്‍ എത്തിച്ചേര്‍ന്നു എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. വഴിയില്‍ നിന്നും കണ്ടുകിട്ടിയ ആധാര്‍ കാര്‍ഡ് മുഹമ്മദ് ഷെരീഖ് ഉപയോഗിക്കുകയായിരുന്നോ? അതോ ഇത്തരം ആധാര്‍ കാര്‍ഡുകള്‍ ശേഖരിച്ച് തീവ്രവാദ ശൃംഖലയിലേക്ക് എത്തിക്കാന്‍ ആസൂത്രിതമായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ?

വിശദമായ അന്വേഷണത്തില്‍ പ്രേംരാജ് ഹഠഗി  സ്‌ഫോടനത്തിന് ഉത്തരവാദിയെന്ന് പൊലീസിനും മനസ്സിലായി. കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കര്‍ണ്ണാടക ഡിജിപി പ്രേംരാജ് ഹഠഗിയ്‌ക്ക് ക്ലീന്‍ ചിറ്റ് നല്‍കി. സംഭവവുമായി പ്രേംരാജിന് യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് പറഞ്ഞു.

മാംഗളൂരു ബോംബ് സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ്  ഷെരീഖ്  തന്റെ മുസ്ലിം ഐഡി മറച്ചുപിടിക്കാന്‍ പ്രേംരാജിന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിക്കുകയായിരുന്നു. ഹിന്ദുവായി ചമഞ്ഞ് ബോംബുകള്‍ സ്ഥാപിച്ച് സ്ഫോടനത്തിന്റെ പേരില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ഗൂഢപദ്ധതി. മരിച്ചുകഴിഞ്ഞാലും കൂടെയുള്ള ബാഗില്‍ നിന്നും പ്രേംരാജിന്റെ ആധാര്‍ കാര്‍ഡ് കിട്ടിയാല്‍ സ്ഫോടനം നടത്തിയത് പ്രേംരാജ് എന്ന തീവ്രവാദിക്ക് വേണ്ടി തിരഞ്ഞ് വഴിതെറ്റുകയും ചെയ്യും. ഇതായിരുന്നു മുഹമ്മദ് ഷെരീഖിന്റെ പദ്ധതി.  

ഓട്ടോ ഡ്രൈവര്‍ നല്‍കിയ മൊഴി പ്രകാരം നവമ്പര്‍ 19ന്  കങ്കനാടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പംപ് വെല്ലിലേക്ക് പോകുകയായിരുന്ന തന്റെ ഓട്ടോറിക്ഷയില്‍ കയറിയ ആളുടെ പേര് പ്രേംരാജ് എന്നാണ്. അങ്ങിനെയാണ് ഷെരീഖ് ഓട്ടോറിക്ഷക്കാരനോട് സ്വയം പരിചയപ്പെടുത്തിയത്.  ഒരു കറുത്ത ബാഗുമായാണ് ഷെരീഖ്  ഓട്ടോയില്‍ കയറിയത്. പംപ് വെല്ലിലേക്ക് പോകണമെന്ന് ഷെരീഖ് പറഞ്ഞു. ഷെരീഖ് ഓട്ടോറിക്ഷക്കാരനോട് തന്നെ സ്വയം പരിചയപ്പെടുത്തിയത് പ്രേംരാജ് എന്നാണ്.  പംപ് വെല്ലിലേക്ക് പോകുന്നതിനിടയില്‍ റോഹന്‍ ബില്‍ഡിംഗിന് മുന്നില്‍ ബസ്സ്റ്റോപ്പില്‍ ഓട്ടോറിക്ഷ പൊട്ടത്തെറിക്കുകയായിരുന്നു.  

ഹിന്ദു തിരിച്ചറിയല്‍ രേഖകളുമായാണ് മുഹമ്മദ് ഷെരീഖ് തമിഴ്നാട്ടിലും കേരളത്തിലും ചുറ്റിയടിച്ചത്. പേര്, ഐഡി, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിങ്ങനെ യാത്ര ചെയ്യാന്‍ ഉപയോഗിച്ച എല്ലാ രേഖകളും പ്രേംരാജ് ഹടഗിയുടെ പേരിലുള്ളവയാണ്. തിങ്കളാഴ്ച തീര്‍ത്ഥഹള്ളിയില്‍ നിന്നുള്ള ബന്ധുക്കള്‍ എത്തിയാണ് ഇവന്‍ മുഹമ്മദ് ഷെരീഖ് ആണെന്ന് തിരിച്ചറിഞ്ഞത്. “- ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. 

Tags: സ്ഫോടനംഇസ്ലാമിക് സ്റ്റേറ്റ്landഇസ്ലാമിക മതമൗലികവാദംആധാര്‍പ്രഷര്‍കുക്കര്‍ സ്ഫോടനംമാംഗളൂരു സ്ഫോടനംമുഹമ്മദ് ഷെരീഖ്പ്രഷര്‍ കുക്കര്‍ ബോംബുംകേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.