Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മയക്കമരുന്ന് ഒരു തലമുറയെ നശിപ്പിക്കാന്‍ എളുപ്പവഴിയിലുള്ള ടെററിസ്റ്റ് ആക്ടിവിറ്റി (തീവ്രവാദപ്രവര്‍ത്തനം) :ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

മയക്കമരുന്ന് ഒരു തലമുറയെ നശിപ്പിക്കാന്‍ എളുപ്പവഴിയിലുള്ള ടെററിസ്റ്റ് ആക്ടിവിറ്റി (തീവ്രവാദപ്രവര്‍ത്തനം) ആണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2022, 07:27 pm IST
in Kerala

കൊച്ചി:മയക്കമരുന്ന് ഒരു തലമുറയെ നശിപ്പിക്കാന്‍ എളുപ്പവഴിയിലുള്ള ടെററിസ്റ്റ് ആക്ടിവിറ്റി (തീവ്രവാദപ്രവര്‍ത്തനം) ആണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.  

ഒരു ജനറേഷനെ നശിപ്പിക്കാനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം തെറ്റായ വഴികളിലൂടെ അവരെ നയിക്കുക എന്നതാണ്. മയക്കമരുന്ന് എത്തിച്ച് പുതിയ തലമുറയെ നശിപ്പിക്കുന്നത് എളുപ്പത്തിലുള്ള ടെററിസ്റ്റ് ആക്ടിവിറ്റി (തീവ്രവാദപ്രവര്‍ത്തനം) ആണ്. വെടിവെച്ചോ ബോംബിട്ടോ കൊല്ലണമെന്നില്ല.അതിലും എളുപ്പമെന്ന് പറയുന്നത് മയക്കമരുന്നിന്റെ ഒരു പാത അവര്‍ ലക്ഷ്യം വെയ്‌ക്കുന്ന ഒരു പ്രദേശത്തേക്ക് കൊണ്ടുവരാന്‍ കഴിയുക എന്നതാണ്. – ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സരസ്വതി വിദ്യാനികേതനില്‍ നടന്ന മയക്കമരുന്നിനെതിരായ ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരു തലമുറ എന്ന് പറയുന്നത് 25 വര്‍ഷത്തെ കാലയളവാണ്. അത് കഴിഞ്ഞാല്‍ തലമുറ മാറിക്കൊണ്ടിരിക്കും. ഒരു രാജ്യത്തെ നശിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം എന്നത് നമ്മുടെ ഇന്നത്തെ തലമുറയെ കറപ്റ്റ് ചെയ്ത് നശിപ്പിക്കുക എന്നതാണ്. ഒരു രാജ്യത്ത് വലിയ ബില്‍ഡിംഗും, റോഡുകളുമുള്ളതായിരിക്കാം. പക്ഷെ അവിടുത്തെ തലമുറ മോശമായാല്‍ ആ രാജ്യം നശിച്ചു. ഒരു രാഷ്‌ട്രം എന്ന് പറയുന്നത് അവിടുത്തെ പൗരന്മാരാണ്. അല്ലാതെ അവിടുത്തെ മികച്ച ബില്‍ഡിംഗോ റോഡോ ഒന്നുമല്ല. ഭരണഘടനയിലെ 51ാം വകുപ്പിലെ ജെ അനുച്ഛേദം  ഒരു മൗലികാവകാശത്തെക്കുറിച്ച് പറയുന്നുണ്ട്.  ഓരോ കുട്ടികളും എക്സലന്‍റ് ആകുക എന്നത് ഒരു കടമയാണെന്ന് ആ വകുപ്പ് പറയുന്നു. എല്ലാകുട്ടികളും എക്സലന്‍റായാല്‍ സ്വാഭാവികമായും ആ രാജ്യം എക്സലന്‍റ് ആകും. എന്നാല്‍ ഇതിനെ നശിപ്പിക്കാനുള്ള ഏറ്റവും നല്ല വഴിയാണ് ഇപ്പോഴുള്ള തലമുറയെ കറപ്റ്റ് ചെയ്യുക എന്നത്.  – ജ. ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.  

സാധാരണ മൂന്ന് തരത്തിലുള്ള ഡ്രഗുകള്‍ ഉണ്ട്.  

ഒന്ന് സ്റ്റിമുലന്‍റ് ( കഴിച്ചാല്‍ ഉന്മേഷം വരുന്നവ)

രണ്ടാമത്തേത് ഡിപ്രസന്‍റ്  (നമുക്ക് ഉറങ്ങണം സമാധാനമാകണം, അതിന് ഡ്രഗ്ഗില്ലാതെ പറ്റില്ല എന്നിടത്താണ് ഇവ വരുന്നത്)

മൂന്നാമത്തേത് ഹലോസിജന്‍സ് (ഇല്ലാത്ത കാര്യം കാണാനും ഇല്ലാത്ത ഒരു കാര്യത്തിലേക്ക് ഇറങ്ങിച്ചെല്ലാനും നമ്മുടെ തലച്ചോര്‍ നമ്മെ നയിക്കാന്‍ തുടങ്ങും). ഇതാണ് ഏറ്റവും അപകടകരമായവ. – അദ്ദേഹം വിശദീകരിച്ചു.

എല്ലാ ഡ്രഗ് ട്രാഫിക്കറും ലക്ഷ്യംവെയ്‌ക്കുന്നത് കൗമാരക്കാരായ വിദ്യാര്‍ത്ഥികളെയാണ്. ചിന്താപ്രക്രിയയെയും തീരുമാനമെടുക്കുന്നതിനെയും സഹായിക്കുന്നതാണ് തലച്ചോറിന്റെ മുന്‍ഭാഗം. കൗമാരകാലത്ത് അത് വികസിച്ചുവരുന്ന പ്രായമാണ്. മയക്കമരുന്ന് കടത്തുകാര്‍ ശ്രമിക്കുന്നത് ഈ കുട്ടികളെ മയക്കമരുന്നിലേക്ക്  എത്തിക്കുക എന്നതാണ്. ഏതെങ്കിലും ഒരു കുട്ടിയെ കിട്ടിക്കഴിഞ്ഞാല്‍ അവര്‍ ആ കുട്ടിയെക്കൊണ്ട് മറ്റ് കുട്ടികളെയെല്ലാം സ്വാധീനിക്കാന്‍ ശ്രമിക്കും. ഇറ്റീസ് കൂള്‍…എന്ന് പറഞ്ഞാണ് ചെയ്യുക. നേരിട്ട് ഡ്രഗ്ഗിലെത്തിക്കില്ല. ആദ്യം പുകവലിയിലേക്ക് എത്തിക്കും. ഡ്രിങ്കിങും സ്മോക്കിങ്ങും കൂള്‍ എന്ന ഒരു കാഴ്ചപ്പാടാണ് ഉള്ളത്. പണ്ട് ഒളിച്ചും പാത്തുമാണ് ഇതെല്ലാം ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് അത് കൂള്‍ ആയി കാണുന്ന സ്ഥിതയാണ്. ഇത് മാറണം.  ഞാന്‍ ഒരു ടീടോട്ടലറാണ്. മദ്യം കൈകൊണ്ട് തൊട്ടിട്ടില്ല. ഒരു സിഗരറ്റ് പോലും വലിച്ചിട്ടില്ല. ചായ, കാപ്പി പോലും കുടിക്കാറില്ല. അതിന് കാരണം എന്റെ അച്ഛനും അമ്മയുമാണ്. – ജ. ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.  

ജീവിതം എന്നത് വെറും നമ്പറല്ല. നിങ്ങള്‍ നൂറുകൊല്ലം ജീവിതം എന്നത് അനുഭവമാണ്. ജീവിതം എന്നത് നമ്മുടെ സത്തയുടെ സമ്പൂര്‍ണ്ണതയാണ് (wholesomeness of being) . ശങ്കരാചാര്യര്‍ 32 വയസ്സുവരെയേ ജീവിച്ചുള്ളൂ. ഇന്നും അദ്ദേഹത്തെക്കുറിച്ച് നമ്മള്‍ സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഓര്‍ക്കണം. വിവേകാനന്ദന്‍ 39 വയസ്സുവരെയേ ജീവിച്ചുള്ളൂ. എങ്കിലും നമ്മള്‍ അദ്ദേഹത്തെ ഇപ്പോഴും ഓര്‍ക്കുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതം ആസ്വദിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ശരീത്തിനും മനസ്സിനും മേല്‍ പൂര്‍ണ്ണനിയന്ത്രണം വേണം. സ്റ്റിമുലന്‍റോ, ഡിപ്രസന്‍റോ ഹാലോജിനസും അതിന് നിങ്ങളെ സഹായിക്കില്ല. ആരും പുകവലിക്കരുത്, മയക്കമരുന്ന് കഴിക്കുകയുമരുത്. അത് പരീക്ഷണം എന്ന നിലയ്‌ക്ക് പോലും ചെയ്യരുത്. തലച്ചോര്‍ എന്നത് ഒരു സങ്കീര്‍ണ്ണ പ്രതിഭാസമാണ്. അതിനെ നശിപ്പിക്കരുത്.  ഡ്രഗ്സ് ഉപയോഗിച്ചിരുന്നവരാരും നല്ല മരണം കണ്ടിട്ടില്ല. മോര്‍ഫീന്‍ കൊടുത്താല്‍ പോലും വേദന ശമിപ്പിക്കാന്‍ കഴിയാത്ത അവസ്ഥകള്‍ കാണാം. – അദ്ദേഹം പറഞ്ഞു. 

Tags: drugsമയക്കമരുന്ന് കടത്ത്ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ramachandranലഹരി വിരുദ്ധ കാമ്പയിന്‍ലഹരി ഉപയോഗത്തിനെതിരെ വിമുക്തിഹൈക്കോടതി ജസ്റ്റിസ്ഐഎസ്Drug Mafia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

Kerala

തായ്ലൻഡിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘം പിടിയിൽ ; കൊടുവള്ളി ഫായിസും അബു താഹിറും അന്താരാഷ്‌ട്ര മയക്ക് മരുന്ന് ശൃംഖലയിലെ ഉന്നതർ

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

Kerala

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.