Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇരട്ട ന്യൂനമര്‍ദ്ദം വന്നെത്തുന്നു: കേരളത്തിന് ഭീഷണിയെന്ന് മുന്നറിയിപ്പ്; ശാസ്ത്രീയവശങ്ങള്‍ നിരത്തി ശ്രീമുരുഗന്‍ അന്തിക്കാട്

ശ്രീമുരുഗന്റെ വാക്കുകളിലൂടെ: ഒക്ടോബര്‍ 18 ാം തീയതിയോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടും. ഇത് 20, 21 തീയതിയോടെ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി തീവ്രന്യൂനമര്‍ദവും ചുഴലിക്കാറ്റുമായി മാറും. ഈ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ശക്തവും അതിശക്തമായ മഴ ലഭിക്കും.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Oct 17, 2022, 10:14 pm IST
in Kerala
18 ാം തിയതിയോടെ രൂപപ്പെടുന്ന ചക്രവാതച്ചുഴിയുടെ, ശ്രീമുരുഗന്‍ അന്തിക്കാട്‌

18 ാം തിയതിയോടെ രൂപപ്പെടുന്ന ചക്രവാതച്ചുഴിയുടെ, ശ്രീമുരുഗന്‍ അന്തിക്കാട്‌

തൃശൂര്‍: പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ശാസ്ത്രീയമായ തെളിവുകളിലൂടെ കണ്ടെത്തുന്ന ശ്രീമുരുഗന്‍ അന്തിക്കാട് വീണ്ടും ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ ആശങ്ക പങ്കുവെച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീമുരുഗന്‍ പുതിയ കണ്ടെത്തലുകള്‍ കുറിച്ചത്. ജൂലൈയില്‍ പുലര്‍ച്ചെ ഇടുക്കിയില്‍ നടന്ന 2 ചെറു ഭൂകമ്പങ്ങളെ കുറിച്ചും മുന്‍കൂട്ടി സമൂഹ മാധ്യമങ്ങളിലൂടെ ആശങ്ക ഇദ്ദേഹം പങ്കുവച്ചിരുന്നു.

ശ്രീമുരുഗന്റെ വാക്കുകളിലൂടെ: ഒക്ടോബര്‍ 18 ാം തീയതിയോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടും. ഇത് 20, 21 തീയതിയോടെ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി തീവ്രന്യൂനമര്‍ദവും ചുഴലിക്കാറ്റുമായി മാറും. ഈ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ശക്തവും അതിശക്തമായ മഴ ലഭിക്കും.

അതേസമയം, അറബിക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടാനും സാധ്യത കാണുന്നു. കേരള തീരത്തോടടുത്ത് രൂപപ്പെടുന്ന ഈ ചക്രവാതച്ചുഴിയും ശക്തി പ്രാപിച്ച് ന്യൂനമര്‍ദ്ദമായി മാറിയേക്കും. ആദ്യദിവസങ്ങളില്‍ ഇത് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെങ്കിലും പിന്നീട് നേരെ എതിര്‍ദിശയിലേക്ക് തിരിഞ്ഞ് (കിഴക്കോട്ട്) കേരള, കര്‍ണാടക തീരത്തേക്കടുക്കും. അറബിക്കടലിലെ ന്യൂനമര്‍ദ്ദങ്ങളുടെ ചരിത്രത്തില്‍ നിന്ന് വ്യത്യസ്തമായി അടിക്കടി സഞ്ചാരപഥം മാറിക്കൊണ്ടിരിക്കുന്ന വിചിത്ര സ്വഭാവമാണിതിനുള്ളത്.

എന്തായാലും ഇപ്പോഴത്തെ അവസ്ഥയില്‍ ഈ ഇരട്ട ന്യൂനമര്‍ദ്ദം കേരളത്തിനും കര്‍ണാടകത്തിനും വലിയ ഭീഷണിയാവാനാണ് സാധ്യത. ഇതുമൂലം കേരളത്തില്‍ അതിതീവ്ര മഴയ്‌ക്കും കാറ്റിനും (ഒരുവേള ചുഴലിക്കാറ്റിനും) ശക്തമായ കടല്‍ക്ഷോഭത്തിനും ഇടയാവും. അറബിക്കടലിലെ ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റുമായാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണവുമായേക്കും. എന്നാല്‍ സഞ്ചാര പാതയില്‍ വീണ്ടും മാറ്റം വന്ന് കൂടുതല്‍ വടക്കോട്ട് പോയാല്‍ നാം തല്ക്കാലം രക്ഷപ്പെടും. തെക്കോട്ടായാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരവുമാവും.

21 ഓടെ മാത്രമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകൂ. ലഭ്യമായ കാലാവസ്ഥാ മോഡലുകള്‍ ഇപ്പോഴേ നല്‍കിക്കൊണ്ടിരിക്കുന്ന സൂചനകള്‍ ഒട്ടും ശുഭകരമല്ല. ഇത്തരം സാഹചര്യങ്ങളില്‍ ഒഡീഷയിലും മറ്റും ലക്ഷക്കണക്കിന് ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാണ്. നമുക്കാകട്ടെ ഇക്കാര്യത്തില്‍ മുന്‍ പരിചയങ്ങള്‍ ഒട്ടുമില്ലതാനും. എന്നാല്‍ ഏതുസമയത്തും ഒരു ചുഴലിക്കാറ്റ് എത്താവുന്നതാണെന്ന ബോധം നമുക്കുവേണം. കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റിയും മറ്റു കാലാവസ്ഥാ ശാസ്ത്രജ്ഞരും സര്‍ക്കാരും വരുംദിവസങ്ങളെ ഏറെ ഗൗരവത്തോടെ കാണണം. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കയും വേണം. അതേസമയം, ഇത് തന്റെ നിരീക്ഷണ ങ്ങളും നിഗമനങ്ങളും മാത്രമാണെന്നും, ജനങ്ങള്‍ ഔദ്യോഗിക മുന്നറിയിപ്പുകള്‍ മാത്രം പിന്തുടരണമെന്നും ശ്രീമുരുഗന്‍ അന്തിക്കാട് പറയുന്നു.

Tags: keralaRainLow Pressure
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

Kerala

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.