Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൈദരാബാദില്‍ ബുര്‍ഖ ധരിച്ചെത്തിയ രണ്ട് യുവതികള്‍ ദുര്‍ഗ്ഗാവിഗ്രഹം നശിപ്പിച്ചു; തൊട്ടടുത്ത പള്ളിയിലെ വിഗ്രഹവും കേടുവരുത്തി; സംഘാടകര്‍ പിടികൂടി

ഹൈദരാബാദില്‍ ബുര്‍ഖ ധരിച്ചെത്തി പൂജാപന്തലില്‍ പ്രതിഷ്ഠിച്ചിരുന്ന ദുര്‍ഗ്ഗാവിഗ്രഹം നശിപ്പിക്കാന്‍ ശ്രമം നടത്തിയ രണ്ട് യുവതികളെ സംഘാടകര്‍ പിടികൂടി. പൂജാപന്തലില്‍ കടന്ന ഇവര്‍ സ്പാനര്‍ ഉപയോഗിച്ചാണ് വിഗ്രഹം കേടുവരുത്താന്‍ ശ്രമം നടത്തിയത്. ഇരുവരും 20 വയസ്സിന് മുകളില്‍ മാത്രമാണ് ഈ രണ്ടു യുവതികളുടെയും പ്രായം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2022, 04:41 pm IST
in India
അറസ്റ്റിലായ രണ്ട് യുവതികള്‍ പൊലീസ് സ്റ്റേഷനില്‍; ദുര്‍ഗ്ഗാവിഗ്രഹത്തിന്‍റെ കൂടെയുള്ള സിംഹത്തിന്‍റെ മുഖത്ത് സ്പാനര്‍ ഉപയോഗിച്ച് കേടുവരുത്തിയ ഭാഗങ്ങള്‍ ചുവന്ന വളയങ്ങളില്‍ (നടുവില്‍) യുവതികള്‍ സ്പാനര്‍ ഉപയോഗിച്ച് വരുത്തിയ കേടുപാടുകള്‍ വരുത്തിയ ക്രിസ്ത്യന്‍ പള്ളിയിലെ മേരി മറിയത്തിന്‍റെ പ്രതിമ (വലത്ത്)

അറസ്റ്റിലായ രണ്ട് യുവതികള്‍ പൊലീസ് സ്റ്റേഷനില്‍; ദുര്‍ഗ്ഗാവിഗ്രഹത്തിന്‍റെ കൂടെയുള്ള സിംഹത്തിന്‍റെ മുഖത്ത് സ്പാനര്‍ ഉപയോഗിച്ച് കേടുവരുത്തിയ ഭാഗങ്ങള്‍ ചുവന്ന വളയങ്ങളില്‍ (നടുവില്‍) യുവതികള്‍ സ്പാനര്‍ ഉപയോഗിച്ച് വരുത്തിയ കേടുപാടുകള്‍ വരുത്തിയ ക്രിസ്ത്യന്‍ പള്ളിയിലെ മേരി മറിയത്തിന്‍റെ പ്രതിമ (വലത്ത്)

ഹൈദരാബാദ്: ഹൈദരാബാദില്‍ ബുര്‍ഖ ധരിച്ചെത്തി ദുര്‍ഗ്ഗാപൂജയോടനുബന്ധിച്ച്  പൂജാപന്തലില്‍ പ്രതിഷ്ഠിച്ചിരുന്ന ദുര്‍ഗ്ഗാവിഗ്രഹം നശിപ്പിക്കാന്‍ ശ്രമം നടത്തിയ രണ്ട് യുവതികളെ സംഘാടകര്‍ പിടികൂടി. പൂജാപന്തലില്‍ കടന്ന ഇവര്‍ സ്പാനര്‍ ഉപയോഗിച്ചാണ് വിഗ്രഹം കേടുവരുത്താന്‍ ശ്രമം നടത്തിയത്. ഇരുവരും 20 വയസ്സിന് മുകളില്‍ മാത്രമാണ് ഈ രണ്ടു യുവതികളുടെയും പ്രായം.  

ബുര്‍ഖ ധരിച്ചെത്തിയ യുവതികളില്‍ ഒരാളുടെ കയ്യില്‍ സ്പാനര്‍ ഉണ്ടെന്നും അവള്‍ ദുര്‍ഗ്ഗാവിഗ്രഹം നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞ സംഘാടകരില്‍ ഒരാള്‍ ഹൈദരാബാദ് സെന്‍ട്രല്‍ പൊലീസിനെ വിവരമറിയിച്ചു. “പെണ്‍കുട്ടിയെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അയാളെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ പന്തലിന്റെ ചുമതലയുള്ളവര്‍ ഒത്തുകൂടി സ്ത്രീകളെ പിടികൂടി”- പൊലീസ് പറയുന്നു.  

ഈ പന്തലിന് തൊട്ടടുത്തുള്ള പള്ളിയിലും (ക്രിസ്ത്യന്‍) ഈ യുവതികള്‍ പോയതായി പറയുന്നു. അവിടെ സ്ഥാപിച്ച മേരി മറിയത്തിന്റെ പ്രതിമയിലും കേടുപാടുകള്‍ വരുത്താന്‍ ഇവര്‍ ശ്രമം നടത്തി. എന്നാല്‍ ഇവരോട് പള്ളി വിട്ട് പോകാന്‍ ചിലര്‍ ആവശ്യപ്പെട്ടതോടെ പിന്തിരിയുകയായിരുന്നു.  

ഇത്രയുമായപ്പോള്‍ സെന്‍ട്രല്‍ പൊലീസ് സൈദാബാദ് പൊലീസിനെ വിവരമറിയിച്ചു. അവര്‍ വന്ന് രണ്ട് ബുര്‍ഖാധാരികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. എന്താണ് സംഭവിച്ചതെന്നറിയാന്‍ പെണ്‍കുട്ടികളെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇവര്‍ സഹകരിക്കുന്നില്ല. ഇവരുടെ വിശദാംശങ്ങള്‍ അറിയാന്‍ ശ്രമിക്കുകയാണ്. “- പൊലീസ് അറിയിച്ചു.  

Tags: ഹൈദരാബാദ്വിഗ്രഹം തകര്‍ക്കല്‍ദുര്‍ഗ്ഗാപൂജബുര്‍ഖ ധരിച്ചെത്തിയ യുവതികള്‍ദുര്‍ഗ്ഗാവിഗ്രഹംwomenബുര്‍ഖ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

Ernakulam

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

Kerala

ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; സർവേ റിപ്പോർട്ട് പുറത്ത്

Kerala

കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യയാത്ര ഉറപ്പ്; കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ

Kerala

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.