Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് കത്തിച്ചും തലമുടി മുറിച്ചും ഇറാനില്‍ ഹിജാബിനെതിരെ സ്ത്രീകളുടെ പ്രതിഷേധം കത്തുന്നു; മഹ്സ അമിനി കൊല്ലപ്പെട്ട ശേഷം പ്രതിഷേധം കടുത്തു

തലമുടി മറിച്ചും ഹിജാബ് കത്തിച്ചുമുള്ള നൂറുകണക്കിന് സ്ത്രീകളുടെ ഹിജാബിനെതിരായ പ്രതിഷേധം ഇറാനില്‍ വ്യാപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2022, 04:06 pm IST
inIndia

ടെഹ്റാന്‍:  തലമുടി മറിച്ചും ഹിജാബ് കത്തിച്ചുമുള്ള നൂറുകണക്കിന് സ്ത്രീകളുടെ ഹിജാബിനെതിരായ പ്രതിഷേധം ഇറാനില്‍ വ്യാപിക്കുന്നു.  

ഹിജാബ് ധരിച്ചില്ലെന്ന കുറ്റത്തിന്റെ പേരില്‍ ഇറാനിലെ സദാചാരപ്പൊലീസിന്റെ  പീഡനത്തില്‍ കഴിഞ്ഞ ദിവസം മഹ്സ അമിനി എന്ന 22 കാരി മരണപ്പെട്ടതോടെയാണ് ഇറാനില്‍ ഹിജാബിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്തിറങ്ങുന്നത്. നൂറുകണക്കിന് സ്ത്രീകളാണ് തലമുടി മറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധിക്കുന്നത്.  

ഇറാനിലെ മാധ്യമപ്രവര്‍ത്തക മാസി അലിനെജാദ് സ്ത്രീകളുടെ പ്രതിഷേധം ട്വിറ്ററില്‍ പങ്കുവെച്ചു.  “ഏഴ് വയസ്സ് മുതല്‍ മുടി മറച്ചില്ലെങ്കില്‍ സ്കൂളില്‍ പോകാനോ ജോലി നേടാനോ കഴിയില്ല. ഈ സ്ത്രീകള്‍ക്ക് നേരെയുള്ള വര്‍ണ്ണവിവേചനത്തില്‍ മടുത്തു” – ട്വീറ്റിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ മാസി അലിനെജാദ് പറയുന്നു. 

ഹിജാബിനെതിരെ സ്ത്രീകള്‍  പ്രതിഷേധിക്കുന്ന മറ്റൊരു വീഡിയോയും ഇറാനിലെ മാധ്യമപ്രവര്‍ത്തക മാസി അലിനെജാദ് പങ്കുവെച്ചിട്ടുണ്ട്. ഇറാനിനെ ഏകാധിപത്യ ഭരണം തുലയട്ടെട എന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുന്നത് കാണാം.  

ഹിജാബ് ധരിച്ച് മുഖം മറയ്‌ക്കണമെന്ന ഇറാനിലെ നിര്‍ബന്ധിത നിയമത്തിനെതിരെയാണ് സ്ത്രീകള്‍ ആഞ്ഞടിക്കകയാണ്. അടിസ്ഥാന അവകാശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് സ്ത്രീകളുടെ പ്രതിഷേധം. ഹിജാബ് ധരിയ്‌ക്കണമെന്നത് നിര്‍ബന്ധമാക്കുന്നത് ലിംഗപരമായി സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട വര്‍ണ്ണവിവേചനമാണെന്നും സ്ത്രീകള്‍ ആരോപിച്ചു.  

1979 മുതല്‍ ഹിജാബ് നീക്കുക എന്നത് ഇറാനില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇറാനിലെ മുസ്ലിങ്ങള്‍ക്ക് മാത്രമല്ല, എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്നതാണ് ഇറാനിലെ നിയമം. അവര്‍ മുടിയും കഴുത്തും ഹിജാബുകൊണ്ട് മറയ്‌ക്കണം.  

കഴിഞ്ഞ ദിവസം ഇറാന്‍ സന്ദര്‍ശിച്ച മഹ്സ അമിനി എന്ന 22കാരിക്കാണ് ദുര്യോഗമുണ്ടായത്. ഹിജാബ് ധരിക്കാത്തതിനാല്‍ മഹ്സ അമിനിയെ ഇറാനിലെ സദാചാര പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് പൊലീസ് കസ്റ്റഡിയില്‍ ഇവര്‍ക്ക് ഹൃദയാഘാതം ഉണ്ടായി. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് അറസ്റ്റിന് മുന്‍പ് ഹൃദ്രോഗസംബന്ധമായ അസുഖമൊന്നും ഇല്ലായിരുന്നുവെന്ന് അമിനിയുടെ കുടുംബം പറയുന്നു. പൊലീസ് ബലംപ്രയോഗിച്ച് ഇവരെ വാനിലേക്ക് പിടിച്ചുതള്ളുകയായിരുന്നുവെന്ന് സഹോദരന്‍ കിയാറഷ് പറയുന്നു. മാനസികാഘാതം മൂലമാണ് ഹൃദയാഘാതമുണ്ടായതെന്നും കുടുംബം ആരോപിക്കുന്നു. മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിന് ശേഷമാണ് ഇറാനില്‍ ഹിജാബിനെതിരായ സമരം പടര്‍ന്നുപിടിക്കുന്നത്. 

Tags: മഹ്സ അമിനിമാസി അലിനെജാദ്ഇറാന്‍ സദാചാര പൊലീസ്Hijabഹിജാബ് തര്‍ക്കംയുദ്ധംiranസദാചാര പോലീസിംഗ്ഹിജാബ് പ്രതിഷേധംഹിജാബ് വിരുദ്ധ വിപ്ലവംഹിജാബ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

Gulf

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

World

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

India

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.