Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് കത്തിച്ചും തലമുടി മുറിച്ചും ഇറാനില്‍ ഹിജാബിനെതിരെ സ്ത്രീകളുടെ പ്രതിഷേധം കത്തുന്നു; മഹ്സ അമിനി കൊല്ലപ്പെട്ട ശേഷം പ്രതിഷേധം കടുത്തു

തലമുടി മറിച്ചും ഹിജാബ് കത്തിച്ചുമുള്ള നൂറുകണക്കിന് സ്ത്രീകളുടെ ഹിജാബിനെതിരായ പ്രതിഷേധം ഇറാനില്‍ വ്യാപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2022, 04:06 pm IST
in India

ടെഹ്റാന്‍:  തലമുടി മറിച്ചും ഹിജാബ് കത്തിച്ചുമുള്ള നൂറുകണക്കിന് സ്ത്രീകളുടെ ഹിജാബിനെതിരായ പ്രതിഷേധം ഇറാനില്‍ വ്യാപിക്കുന്നു.  

ഹിജാബ് ധരിച്ചില്ലെന്ന കുറ്റത്തിന്റെ പേരില്‍ ഇറാനിലെ സദാചാരപ്പൊലീസിന്റെ  പീഡനത്തില്‍ കഴിഞ്ഞ ദിവസം മഹ്സ അമിനി എന്ന 22 കാരി മരണപ്പെട്ടതോടെയാണ് ഇറാനില്‍ ഹിജാബിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്തിറങ്ങുന്നത്. നൂറുകണക്കിന് സ്ത്രീകളാണ് തലമുടി മറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധിക്കുന്നത്.  

ഇറാനിലെ മാധ്യമപ്രവര്‍ത്തക മാസി അലിനെജാദ് സ്ത്രീകളുടെ പ്രതിഷേധം ട്വിറ്ററില്‍ പങ്കുവെച്ചു.  “ഏഴ് വയസ്സ് മുതല്‍ മുടി മറച്ചില്ലെങ്കില്‍ സ്കൂളില്‍ പോകാനോ ജോലി നേടാനോ കഴിയില്ല. ഈ സ്ത്രീകള്‍ക്ക് നേരെയുള്ള വര്‍ണ്ണവിവേചനത്തില്‍ മടുത്തു” – ട്വീറ്റിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ മാസി അലിനെജാദ് പറയുന്നു. 

ഹിജാബിനെതിരെ സ്ത്രീകള്‍  പ്രതിഷേധിക്കുന്ന മറ്റൊരു വീഡിയോയും ഇറാനിലെ മാധ്യമപ്രവര്‍ത്തക മാസി അലിനെജാദ് പങ്കുവെച്ചിട്ടുണ്ട്. ഇറാനിനെ ഏകാധിപത്യ ഭരണം തുലയട്ടെട എന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുന്നത് കാണാം.  

ഹിജാബ് ധരിച്ച് മുഖം മറയ്‌ക്കണമെന്ന ഇറാനിലെ നിര്‍ബന്ധിത നിയമത്തിനെതിരെയാണ് സ്ത്രീകള്‍ ആഞ്ഞടിക്കകയാണ്. അടിസ്ഥാന അവകാശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് സ്ത്രീകളുടെ പ്രതിഷേധം. ഹിജാബ് ധരിയ്‌ക്കണമെന്നത് നിര്‍ബന്ധമാക്കുന്നത് ലിംഗപരമായി സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട വര്‍ണ്ണവിവേചനമാണെന്നും സ്ത്രീകള്‍ ആരോപിച്ചു.  

1979 മുതല്‍ ഹിജാബ് നീക്കുക എന്നത് ഇറാനില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇറാനിലെ മുസ്ലിങ്ങള്‍ക്ക് മാത്രമല്ല, എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്നതാണ് ഇറാനിലെ നിയമം. അവര്‍ മുടിയും കഴുത്തും ഹിജാബുകൊണ്ട് മറയ്‌ക്കണം.  

കഴിഞ്ഞ ദിവസം ഇറാന്‍ സന്ദര്‍ശിച്ച മഹ്സ അമിനി എന്ന 22കാരിക്കാണ് ദുര്യോഗമുണ്ടായത്. ഹിജാബ് ധരിക്കാത്തതിനാല്‍ മഹ്സ അമിനിയെ ഇറാനിലെ സദാചാര പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് പൊലീസ് കസ്റ്റഡിയില്‍ ഇവര്‍ക്ക് ഹൃദയാഘാതം ഉണ്ടായി. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് അറസ്റ്റിന് മുന്‍പ് ഹൃദ്രോഗസംബന്ധമായ അസുഖമൊന്നും ഇല്ലായിരുന്നുവെന്ന് അമിനിയുടെ കുടുംബം പറയുന്നു. പൊലീസ് ബലംപ്രയോഗിച്ച് ഇവരെ വാനിലേക്ക് പിടിച്ചുതള്ളുകയായിരുന്നുവെന്ന് സഹോദരന്‍ കിയാറഷ് പറയുന്നു. മാനസികാഘാതം മൂലമാണ് ഹൃദയാഘാതമുണ്ടായതെന്നും കുടുംബം ആരോപിക്കുന്നു. മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിന് ശേഷമാണ് ഇറാനില്‍ ഹിജാബിനെതിരായ സമരം പടര്‍ന്നുപിടിക്കുന്നത്. 

Tags: മഹ്സ അമിനിമാസി അലിനെജാദ്ഇറാന്‍ സദാചാര പൊലീസ്Hijabഹിജാബ് തര്‍ക്കംയുദ്ധംiranസദാചാര പോലീസിംഗ്ഹിജാബ് പ്രതിഷേധംഹിജാബ് വിരുദ്ധ വിപ്ലവംഹിജാബ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

India

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.