Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഞാന്‍ രാഹുലല്ല’: തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ജനങ്ങളെ കബളിപ്പിക്കാന്‍ അറിയില്ല; എനിക്കെതിരെ അഴിമതിക്കേസുമില്ല’;വീണ്ടും വിമര്‍ശിച്ച് ഗുലാംനബി ആസാദ്

ജി 23 രൂപീകരിച്ചതുമുതല്‍ ബിജെപിയുടെ വിശ്വസ്തനാണെന്ന് അവര്‍ അധിക്ഷേപിക്കുന്നതാണ്. പാര്‍ട്ടിക്ക് ഒരു മുഴുവന്‍ സമയ പ്രസിഡന്റിനെ വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയതിന് ശേഷം അവര്‍ എനിക്കെതിരെ ആക്രോശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം എഴുതിയതാണെന്ന് കള്ളം പ്രചരിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2022, 08:55 am IST
in India

ന്യൂദല്‍ഹി: നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ താന്‍ രാഹുല്‍ ഗാന്ധിയല്ലെന്ന് ഗുലാംനബി ആസാദ്.  പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഏഴ് വര്‍ഷം പ്രധാനമന്ത്രി മോദിക്കെതിരെ ഇരുന്ന് അദ്ദേഹത്തിന്റെ നയങ്ങളെ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. എനിക്കെതിരെ ഒരഴിമതിക്കേസില്ല. ഒരു എഫ്ഐആറും ഇല്ല, ഇതുവരെയും ആരെയും പേടിച്ചിട്ടില്ല, ഗുലാംനബി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഗുലാംനബിയുടെ നിലപാട് കാലാവസ്ഥാവ്യതിയാനമാണെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പരിഹാസത്തിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ജി 23 രൂപീകരിച്ചതുമുതല്‍ ബിജെപിയുടെ വിശ്വസ്തനാണെന്ന് അവര്‍ അധിക്ഷേപിക്കുന്നതാണ്. പാര്‍ട്ടിക്ക് ഒരു മുഴുവന്‍ സമയ പ്രസിഡന്റിനെ വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയതിന് ശേഷം അവര്‍ എനിക്കെതിരെ ആക്രോശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം എഴുതിയതാണെന്ന് കള്ളം പ്രചരിപ്പിച്ചു. ഈ പെരുംനുണയുടെ തുടക്കം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്നും അവരുടെ നേതാവില്‍ നിന്നുമാണ്, ഗുലാംനബി പറഞ്ഞു. പ്രധാനമന്ത്രി മോദിക്ക് ഭ്രാന്തല്ലെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളതെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു.

‘ആര്‍ക്കും ഗുലാം നബിയോട് കല്‍പ്പിക്കാന്‍ കഴിയില്ല. എനിക്കെതിരെ ഒരു കേസും ഒരു എഫ്ഐആറും ഇല്ല. എനിക്ക് സമ്പത്തുമില്ല. ഞാന്‍ എന്തിന് ആരെയെങ്കിലും ഭയപ്പെടണം?’. ഏഴ് വര്‍ഷമായി ഞാന്‍ പ്രധാനമന്ത്രി മോദിയെ പാര്‍ലമെന്റില്‍ ഇരുന്ന് അദ്ദേഹത്തിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. ഒരേയൊരു വ്യത്യാസം ഞാന്‍ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നില്ല. വ്യക്തികളെയല്ല നയങ്ങളെയാണ് എതിര്‍ക്കുന്നത്. അള്ളാഹുവാണ് എല്ലാ വ്യക്തികളെയും സൃഷ്ടിക്കുന്നത്. പ്രധാനമന്ത്രി എന്നെ രാഷ്‌ട്രപതിയാക്കും, ഉപരാഷ്‌ട്രപതിയാക്കും എന്നൊക്കെയാണ് അവര്‍ പ്രചരിപ്പിച്ചത്. ഒരു നോമിനേറ്റഡ് അംഗം പോലുമാക്കിയില്ലെന്നതല്ലേ വാസ്തവം? ഗുലാം നബി ചോദിച്ചു.  

ജമ്മു കശ്മീരില്‍ 370-ാം വകുപ്പ് പുനഃസ്ഥാപിക്കാനാകില്ലെന്ന വാദം അദ്ദേഹം ആവര്‍ത്തിച്ചു. ‘അത് ആര്‍ക്കും കഴിയില്ല. എന്ത് ചെയ്യാമെന്നും ചെയ്യാന്‍ കഴിയില്ലെന്നും ആസാദിനറിയാം. എനിക്കോ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ കശ്മീരിലെ മൂന്ന് പ്രാദേശിക പാര്‍ട്ടികള്‍ക്കും കഴിയില്ല. മമതയ്‌ക്കും ഡിഎംകെയ്‌ക്കും എന്‍സിപിക്കും കഴിയില്ല. തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ജനങ്ങളെ കബളിപ്പിക്കാന്‍ ഞാനില്ല, അദ്ദേഹം പറഞ്ഞു.

Tags: Rahul Gandhicongressഗുലാം നബി ആസാദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

കോൺഗ്രസ്സിലെ കുട്ടിനേതാക്കളോടാണ്; മിണ്ടിപ്പോകരുത്, കെപിസിസി പറയുന്നു

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.