Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബില്‍ ക്രിസ്ത്യന്‍ ജനസംഖ്യ 1.5 ശതമാനത്തില്‍ നിന്നും 15 ശതമാനത്തിലേക്ക്; നിഗൂഢ മതപരിവര്‍ത്തനം തലവേദന

പഞ്ചാബിലെ 98 ശതമാനം ക്രിസ്ത്യാനികളും മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്ന് ആം ആദ്മി നേതാവ് രോഹിത് ഖൊക്കര്‍. പഞ്ചാബിലെ ക്രിസ്ത്യന്‍ ജനസംഖ്യ 1.5 ശതമാനത്തില്‍ നിന്നും 15 ശതമാനത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. അതിവേഗമാണ് ക്രിസ്ത്യന്‍ ജനസംഖ്യയിലെ ഈ കുതിപ്പുണ്ടായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2022, 08:45 pm IST
in India

ലുധിയാന: പഞ്ചാബിലെ 98 ശതമാനം ക്രിസ്ത്യാനികളും മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്ന് ആം ആദ്മി നേതാവ് രോഹിത് ഖൊക്കര്‍. പഞ്ചാബിലെ ക്രിസ്ത്യന്‍ ജനസംഖ്യ 1.5 ശതമാനത്തില്‍ നിന്നും 15 ശതമാനത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. അതിവേഗമാണ് ക്രിസ്ത്യന്‍ ജനസംഖ്യയിലെ ഈ കുതിപ്പുണ്ടായിരിക്കുന്നത്.  

2011ലെ സെന്‍സസ് പ്രകാരം പഞ്ചാബില്‍ 1.5 ശതമാനം ക്രിസ്ത്യാനികളെ ഉണ്ടായിരുന്നുള്ളൂ. അത്രതന്നെയാണ് മുസ്ലിം ജനസംഖ്യയും. ഹിന്ദുക്കള്‍ 36 ശതമാനവും, സിഖുകാര്‍ 60 ശതമാനവും ആണ്. പക്ഷെ കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ ജനസംഖ്യയില്‍ ഏറെ മാറ്റം വന്നിട്ടുണ്ട്. അതില്‍ ക്രിസ്ത്യന്‍ ജനസംഖയയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. എന്നാല്‍ ഈ മാറ്റം ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.  

ഇനി പഞ്ചാബിലെ ഗുരുദാസ് പൂര്‍ എന്ന ഒരിടത്തെ കണക്കെടുക്കാം. ഇവിടെ രാജു രംഗീല എന്ന ഒരു ക്രിസ്ത്യന്‍ പാസ്റ്റര്‍ ഉണ്ട്. അദ്ദേഹം പഞ്ചാബി ഭാഷയില്‍ സുവിശേഷം പ്രസംഗിക്കുന്ന വ്യക്തിയാണ്. ധാരിവാളില്‍ അദ്ദേഹത്തിന് ഒരു ബംഗ്ലാവ് ഉണ്ട്. ഇത് ഗുരുദാസ് പൂരില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ്. ആഴ്ചയില്‍ ആറ് ദിവസവും അദ്ദേഹം ക്രിസ്തുവിനെക്കുറിച്ച് പ്രഭാഷണം നടത്തുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ബംഗ്ലാവില്‍ 100 പേര്‍ക്ക് ഇരിക്കാം.  

എന്നാല്‍ ഗുര്‍ദാസ് പൂരില്‍ പള്ളി ഉള്ള ഒരേ ഒരാള്‍ രാജു രംഗീല മാത്രമല്ല. ഡസന്‍കണക്കിന് പള്ളികളും വീടുകള്‍ കേന്ദ്രീകരിച്ചുള്ള മതപ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നു. എല്ലായിടത്തും ക്രിസ്തുവിനെക്കുറിച്ചുള്ള മതപ്രഭാഷണങ്ങള്‍ ഉണ്ട്. പഞ്ചാബ് ക്രിസ്ത്യന്‍സ് യുണൈറ്റഡ് ഫ്രണ്ട് പ്രസിഡന്‍റ് ജോര്‍ജ്ജ് സോണി പറയുന്നത് ഇതാണ്: “എത്ര പള്ളികള്‍ ഇവിടെ ഉണ്ട് എന്നത് സംബന്ധിച്ച് കണക്കില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പള്ളികളുടെ എണ്ണത്തില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ വര്‍ധന ഉണ്ടായിട്ടുണ്ട്. ” ഇത് തന്നെയാണ് പഞ്ചാബിനെ മിക്ക സ്ഥലങ്ങളിലെയും സ്ഥിതി. മാത്രമല്ല, മതപരിവര്‍ത്തനത്തിന് വിധേയരായ ക്രിസ്തന്‍ ആളുകളാണ് അധികവും. ദളിത് സമുദായത്തില്‍ നിന്നുള്ളവരും മസബി സിഖ് സമുദായത്തില്‍ നിന്നുള്ളവരും ആണ് മത പരിവര്‍ത്തനത്തിന് വിധേയരാവുന്നവരില്‍ അധികവും. ഇവിടുത്തെ മതപ്രചാരകരില്‍ പ്രമുഖരാണ് രാജു രംഗില, ബജീന്ദര്‍ സിങ്ങ്, അങ്കുര്‍ നാരുല, ദീപ്തി തുടങ്ങിയവര്‍. ഇവരുടെ വീഡിയോകള്‍ അവിടുത്തെ സമൂഹമാധ്യമങ്ങളില്‍ സജീവമായി പ്രചരിക്കുന്നു. പള്ളികളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച ഇവിടുത്തെ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും തലവേദനയാണ്.  

Tags: punjabconversionമതപരിവര്‍ത്തനംForced Conversionക്രിസ്ത്യന്‍ മിഷണറിമാര്‍ക്രിസ്തീയ സുവിശേഷപ്രചാരകമതപരിവര്‍ത്തനനിരോധന നിയമംക്രൈസ്തവവല്‍ക്കരണംഗുരുദാസ്പൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

India

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

India

157 കോടിയുടെ വ്യാജകയറ്റുമതി; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയ്‌ക്കെതിരെയുള്ള നിർണായക രേഖകൾ പുറത്തുവിട്ട് ഇഡി

India

100 കോടി രൂപയുടെ തട്ടിപ്പ് കേസ് ; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ ഏഴ് ദിവസത്തെ ഇഡി റിമാൻഡിൽ വിട്ടു

പുതിയ വാര്‍ത്തകള്‍

ഇറാന്‍ ആക്രമണം: കൊച്ചിയില്‍ നിന്നും ബഹ്റൈനിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി

കടത്തിണ്ണയില്‍ ഉറങ്ങിക്കിടക്കുന്ന വയോധികരെ കൊല്ലുന്ന സീരിയല്‍ കില്ലര്‍? പിടിയിലായ വിജു വിചിത്ര മനോനിലയുള്ള യുവാവോ?

മുഖ്യമന്ത്രിയെ സാമൂഹ്യമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു: ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസ്

ദൽഹിയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന അഗ്നി സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ലെഫ്റ്റനന്റ് ഗവർണർ , വീഴ്ച വരുത്തിയവർ അടച്ചുപൂട്ടൽ നേരിടും

ഇറാനിയന്‍ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് കുവൈറ്റ്

ഓപ്പറേഷൻ തൂഫാൻ : 12 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഓഗസ്റ്റ് 3 മുതൽ ഇൻഡിഗോ മാഞ്ചസ്റ്റർ വിമാന സർവീസുകൾ നിർത്തിവയ്‌ക്കും : കാരണം ഇതാ

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നവർക്ക് പിടിവീഴും ; മുന്നറിയിപ്പുമായി ഫുജൈറ പോലീസ്

പ്രതിപക്ഷ ഉപനേതൃപദവി: സി പി എം-സി പി ഐ ചര്‍ച്ച പരാജയപ്പെട്ടു, ഇടതുമുന്നണിയില്‍ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.