Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നെഹ്റുട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിയും പകരക്കാരനും എത്തിയില്ല; ഫ്ലാഗ് ഓഫ് ചെയ്തത് ആന്‍ഡമാന്‍ ഗവര്‍ണര്‍; ശോഭമങ്ങി

മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളുടെ മാസ് ഡ്രില്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നതും ക്യാപ്റ്റന്മാരുടെ അഭിവാദ്യം സ്വീകരിക്കലുമെല്ലാം ഉദ്ഘാടകനാണെന്നിരിക്കെ നിശ്ചയിക്കപ്പെട്ടിരുന്ന മന്ത്രി വൈകിയതോടെ, മുഖ്യാതിഥിയായി പങ്കെടുത്ത ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ റിട്ട. അഡ്മിറല്‍ ഡി കെ ജോഷി മാസ്ഡ്രില്‍ ഫ്ലാഗ് ഓഫ് ചെയ്യുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2022, 09:01 pm IST
inKerala

ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി ടൂറിസം രംഗത്ത് മാത്രമല്ല, കേരളത്തിന്റെയാകെ മുഖമുദ്രയായി ലോകം മുഴുവന്‍ അംഗീകരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണന പ്രതിഷേധത്തിനിടയാക്കി.  മുഖ്യമന്ത്രിയുടെ അഭാവത്തില്‍ പകരക്കാരന്‍ വൈകിയതോടെ താളം തെറ്റി. നിശ്ചയിച്ചതിലും ഒന്നര മണിക്കൂര്‍ വൈകിയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.രണ്ട് മണിക്ക് ഉദ്ഘാടനം നടക്കുമെന്നറിയിച്ചിരുന്നെങ്കിലും ഈ സമയത്ത് മുഖ്യമന്ത്രിക്ക് പകരം ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ എത്തിയിരുന്നില്ല.

നെഹ്റു സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും കൊടി ഉയര്‍ത്തലിനുമായി നിശ്ചയിച്ചിരുന്ന മന്ത്രി ഏറെ വൈകിയാണ് ചടങ്ങിനെത്തിയത്. ഇതോടെ, ഉദ്ഘാടന പരിപാടികളാകെ താളം തെറ്റി.ഒടുവില്‍ നേരത്തെ തന്നെ ചടങ്ങിനെത്തിച്ചേര്‍ന്ന മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും പരിപാടികളിലേക്ക് കടക്കുകയുമായിരുന്നു സംഘാടകര്‍. മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളുടെ മാസ് ഡ്രില്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നതും ക്യാപ്റ്റന്മാരുടെ അഭിവാദ്യം സ്വീകരിക്കലുമെല്ലാം ഉദ്ഘാടകനാണെന്നിരിക്കെ നിശ്ചയിക്കപ്പെട്ടിരുന്ന മന്ത്രി വൈകിയതോടെ, മുഖ്യാതിഥിയായി പങ്കെടുത്ത ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ റിട്ട. അഡ്മിറല്‍ ഡി കെ ജോഷി മാസ്ഡ്രില്‍ ഫ്ലാഗ് ഓഫ് ചെയ്യുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു.

എന്‍ടിബിആര്‍ സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ സ്വാഗതപ്രസംഗം നടത്തുമ്പോള്‍ ചടങ്ങിലെ അധ്യക്ഷനായി നിശ്ചയിച്ചിരുന്ന മന്ത്രി പി. എ മുഹമ്മദ് റിയാസും സ്ഥലത്തെത്തിയിരുന്നില്ല. നിശ്ചയിച്ച സമയത്തിനും ഒന്നര മണിക്കൂര്‍ വൈകി ഉദ്ഘാടകനും അധ്യക്ഷനുമുള്‍പ്പെടെയുള്ള മന്ത്രിമാര്‍ വേദിയിലെത്തുമ്പോള്‍ മാസ് ഡ്രില്‍ പൂര്‍ത്തിയാക്കി ആദ്യ പാദ മത്സരത്തിനായി ചുണ്ടന്‍വള്ളങ്ങള്‍ സ്റ്റാര്‍ട്ടിങ് പോയിന്റിലേക്ക് പോയിരുന്നു. പിന്നീട് മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ജലമേള ഉദ്ഘാടനം ചെയ്ത ശേഷമാണ് മത്സരം ആരംഭിച്ചത്.എന്നാല്‍ മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം നടന്നത് ചുണ്ടന്‍വള്ളങ്ങളുടെ രണ്ടാം ഹീറ്റ്സ് പൂര്‍ത്തിയായ ശേഷമാണ്.  

Tags: Pinarayi Vijayanalappuzhaനെഹ്‌റു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.