Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെഹ്റുട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിയും പകരക്കാരനും എത്തിയില്ല; ഫ്ലാഗ് ഓഫ് ചെയ്തത് ആന്‍ഡമാന്‍ ഗവര്‍ണര്‍; ശോഭമങ്ങി

മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളുടെ മാസ് ഡ്രില്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നതും ക്യാപ്റ്റന്മാരുടെ അഭിവാദ്യം സ്വീകരിക്കലുമെല്ലാം ഉദ്ഘാടകനാണെന്നിരിക്കെ നിശ്ചയിക്കപ്പെട്ടിരുന്ന മന്ത്രി വൈകിയതോടെ, മുഖ്യാതിഥിയായി പങ്കെടുത്ത ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ റിട്ട. അഡ്മിറല്‍ ഡി കെ ജോഷി മാസ്ഡ്രില്‍ ഫ്ലാഗ് ഓഫ് ചെയ്യുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2022, 09:01 pm IST
in Kerala

ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി ടൂറിസം രംഗത്ത് മാത്രമല്ല, കേരളത്തിന്റെയാകെ മുഖമുദ്രയായി ലോകം മുഴുവന്‍ അംഗീകരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണന പ്രതിഷേധത്തിനിടയാക്കി.  മുഖ്യമന്ത്രിയുടെ അഭാവത്തില്‍ പകരക്കാരന്‍ വൈകിയതോടെ താളം തെറ്റി. നിശ്ചയിച്ചതിലും ഒന്നര മണിക്കൂര്‍ വൈകിയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.രണ്ട് മണിക്ക് ഉദ്ഘാടനം നടക്കുമെന്നറിയിച്ചിരുന്നെങ്കിലും ഈ സമയത്ത് മുഖ്യമന്ത്രിക്ക് പകരം ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ എത്തിയിരുന്നില്ല.

നെഹ്റു സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും കൊടി ഉയര്‍ത്തലിനുമായി നിശ്ചയിച്ചിരുന്ന മന്ത്രി ഏറെ വൈകിയാണ് ചടങ്ങിനെത്തിയത്. ഇതോടെ, ഉദ്ഘാടന പരിപാടികളാകെ താളം തെറ്റി.ഒടുവില്‍ നേരത്തെ തന്നെ ചടങ്ങിനെത്തിച്ചേര്‍ന്ന മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും പരിപാടികളിലേക്ക് കടക്കുകയുമായിരുന്നു സംഘാടകര്‍. മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളുടെ മാസ് ഡ്രില്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നതും ക്യാപ്റ്റന്മാരുടെ അഭിവാദ്യം സ്വീകരിക്കലുമെല്ലാം ഉദ്ഘാടകനാണെന്നിരിക്കെ നിശ്ചയിക്കപ്പെട്ടിരുന്ന മന്ത്രി വൈകിയതോടെ, മുഖ്യാതിഥിയായി പങ്കെടുത്ത ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ റിട്ട. അഡ്മിറല്‍ ഡി കെ ജോഷി മാസ്ഡ്രില്‍ ഫ്ലാഗ് ഓഫ് ചെയ്യുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു.

എന്‍ടിബിആര്‍ സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ സ്വാഗതപ്രസംഗം നടത്തുമ്പോള്‍ ചടങ്ങിലെ അധ്യക്ഷനായി നിശ്ചയിച്ചിരുന്ന മന്ത്രി പി. എ മുഹമ്മദ് റിയാസും സ്ഥലത്തെത്തിയിരുന്നില്ല. നിശ്ചയിച്ച സമയത്തിനും ഒന്നര മണിക്കൂര്‍ വൈകി ഉദ്ഘാടകനും അധ്യക്ഷനുമുള്‍പ്പെടെയുള്ള മന്ത്രിമാര്‍ വേദിയിലെത്തുമ്പോള്‍ മാസ് ഡ്രില്‍ പൂര്‍ത്തിയാക്കി ആദ്യ പാദ മത്സരത്തിനായി ചുണ്ടന്‍വള്ളങ്ങള്‍ സ്റ്റാര്‍ട്ടിങ് പോയിന്റിലേക്ക് പോയിരുന്നു. പിന്നീട് മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ജലമേള ഉദ്ഘാടനം ചെയ്ത ശേഷമാണ് മത്സരം ആരംഭിച്ചത്.എന്നാല്‍ മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം നടന്നത് ചുണ്ടന്‍വള്ളങ്ങളുടെ രണ്ടാം ഹീറ്റ്സ് പൂര്‍ത്തിയായ ശേഷമാണ്.  

Tags: Pinarayi Vijayanalappuzhaനെഹ്‌റു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.