Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനുഷ്യബോംബായി ഐഎസിന് വേണ്ടി ലിബിയയില്‍ പൊട്ടിത്തെറിച്ച ക്രിസ്ത്യന്‍ മലയാളിക്ക് സ്തുതി പാടി ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖമാസിക

കേരളത്തിലെ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച് പിന്നീട് ഇസ്ലാമിലേക്കും ഐഎസിലേക്കും മാറിയ മലയാളി മനുഷ്യബോംബിനെ സ്തുതിച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രസിദ്ധീകരണത്തില്‍ ലേഖനം. ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖമാസികയായ വോയ് സ് ഓഫ് ഖുറാസനിലാണ് ഈ ലേഖനം. മാസികയുടെ ഏറ്റവും പുതിയ പതിപ്പിലാണ് ഇയാളെ വാഴ്‌ത്തുന്ന ലേഖനമുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2022, 07:49 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച് പിന്നീട് ഇസ്ലാമിലേക്കും ഐഎസിലേക്കും മാറിയ മലയാളി മനുഷ്യബോംബിനെ സ്തുതിച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രസിദ്ധീകരണത്തില്‍ ലേഖനം. ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖമാസികയായ ‘വോയ് സ് ഓഫ്  ഖുറാസനി’ലാണ് ഈ ലേഖനം. മാസികയുടെ ഏറ്റവും പുതിയ പതിപ്പിലാണ് ഇയാളെ വാഴ്‌ത്തുന്ന ലേഖനമുള്ളത്.  

ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗമായതിന് ശേഷം അബൂബക്കല്‍ അല്‍ ഹിന്ദി എന്ന പേര് സ്വീകരിച്ച ഈ മലയാളി കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട വ്യക്തിയാണ്. കുടുംബത്തിലെ ഏക മകനായ ഇയാള്‍ ബിടെക് പഠിച്ച ശേഷം ബെംഗളൂരുവിലും ഗള്‍ഫിലും ജോലി ചെയ്തിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഐഎസിലേക്ക് മാറിയത്. അന്‍വര്‍ അല്‍ അവ് ലാക്കി എന്ന ഇസ്ലാമിക പണ്ഡിതന്റെ പ്രസംഗം കേട്ടാണ് അല്‍ ബക്കര്‍ അല്‍ ഹിന്ദി ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. അമേരിക്ക 2011ല്‍ ഡ്രോണ്‍ ആക്രമണം വഴി വധിച്ച വ്യക്തിയാണ് ഈ ഇസ്ലാമിക പണ്ഡിതന്‍.  

പക്ഷെ ഇയാള്‍ നാട്ടില്‍ ലീവിന് വന്നപ്പോഴാണ് മാതാപിതാക്കള്‍ മകന്‍ മതം മാറിയ വിവരം അറിയുന്നത്. അധികം വൈകാതെ ഇയാളെ ഐഎസ് ലിബിയയിലേക്ക് അയച്ചു. വിദേശത്ത് ജോലി കിട്ടി എന്ന് പറഞ്ഞ് ഇയാള്‍ വീട് വിടുകയായിരുന്നു. എന്നാല്‍ ലിബിയയില്‍ ഐഎസിന്റെ ശക്തികേന്ദ്രമായ സിര്‍ത്തെ നഗരം ശത്രുക്കള്‍ ആക്രമിച്ചിരുന്നു. ഇതിന് തിരിച്ചടികൊടുക്കുന്ന ദൗത്യത്തില്‍ ഇയാള്‍  ചാവേറായി 2015-16ല്‍ പൊട്ടിത്തെറിച്ച് ഒടുങ്ങുകയായിരുന്നു.  

മാസികയില്‍ ‘രക്തസാക്ഷികളുടെ ഓര്‍മ്മകള്‍’ എന്ന ഭാഗത്താണ് എന്‍ജിനീയറിങ് ബിരുദധാരിയായ മലയാളിയെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ലേഖനം ഇപ്പോള്‍ ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികള്‍ക്ക് ചില സൂചനകള്‍ നല്‍കിയിരിക്കുകയാണ്. 2015-16 കാലത്ത് ബോംബ് സ്ഫോടനത്തില്‍ ചാവേറായി കൊല്ലപ്പെട്ട ഇയാളെപ്പറ്റി സുരക്ഷാ ഏജന്‍സികള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ‘വോയ്സ് ഓഫ്  ഖുറാസനി’ലെ ലേഖനത്തിലെ സൂചനകള്‍ ഇത് സംബന്ധിച്ച് കൃത്യമായ വഴികാട്ടുമെന്ന് കരുതുന്നു. എന്തായാലും ഐഎസ് മുഖമാസികയിലെ അബൂബക്കര്‍ അല്‍ ഹിന്ദിയുടെ കേരളത്തിലെ വീട് കണ്ടെത്താനുള്ള ശ്രമം സുരക്ഷാ ഏജന്‍സികള്‍ തുടങ്ങിക്കഴിഞ്ഞു.  ഇയാള്‍ക്കൊപ്പം എത്രപേര്‍ അന്ന് ഐഎസിലേക്ക് പോയി എന്നും കണ്ടെത്തേണ്ടതുണ്ട്. രക്തസാക്ഷികളെ വാഴ്‌ത്തുന്നത് വഴി കൂടുതല്‍ പേരെ സംഘടനയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. 

കേരളത്തിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ലവ് ജിഹാദില്‍  കുടുക്കുന്നതായി സീറോ മലബാര്‍ സഭ തന്നെ പരാതിപ്പെട്ടിരുന്നു. അല്‍ ബേക്കര്‍ അവ് ലാക്കി പുരുഷനായതിനാല്‍ ഇയാളെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പാകിസ്ഥാനില്‍ നിന്നുള്ള പെണ്‍കുട്ടികളെ ഉപയോഗിച്ചോ എന്ന കാര്യവും സുരക്ഷാ ഏജന്‍സി അന്വേഷിക്കുന്നു. 

Tags: വോയ് സ് ഓഫ് ഖുറാസനി'suicideലൗ ജിഹാദ്ലോകാരോഗ്യ സംഘടനISISഇസ്ലാമിക് സ്റ്റേറ്റ്attackചാവേറാക്രമണംഐഎസ് സ്ലീപ്പിംഗ് സെല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

India

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

Kerala

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

പുതിയ വാര്‍ത്തകള്‍

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

അര്‍ജന്‍റീനയുടെ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസ് നടത്തുന്ന അത്ഭുതകരമായ സേവ്

ആക്രമണപ്രത്യാക്രമണങ്ങളായി സ്പെയിനും അര്‍ജന്‍റീനയും; ആരും ഗോളടിക്കാതെ ആദ്യ പകുതി

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.