Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിവില്‍ സര്‍വീസ് കോച്ചിങ്; 50 ശതമാനം മുസ്ലിം സംവരണത്തെ ന്യായീകരിച്ച് പിണറായി സര്‍ക്കാര്‍; ആരും പരാതി നല്‍കിയിട്ടില്ലെന്നും വാദം

മുസ്ലിങ്ങള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് നിയമവിരുദ്ധമല്ലെന്നും സിവില്‍ സര്‍വീസ് അക്കാദമികളിലെ മൊത്തം സംവരണം എടുത്താല്‍ 50 ശതമാനം കവിയുന്നില്ലെന്നും അക്കാദമിയുടെ 12 ഉപകേന്ദ്രങ്ങളില്‍ ഒന്നു മാത്രമാണ് മലപ്പുറത്തേതെന്നുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വാദം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2022, 09:20 am IST
in Kerala

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന സിവില്‍ സര്‍വീസ് അക്കാദമിയില്‍ മുസ്ലിങ്ങള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ നടപടിയെ ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ന്യായീകരിച്ചു. ഇതര മതവിഭാഗങ്ങള്‍ ഇതില്‍ എതിര്‍പ്പും അസംതൃപ്തിയും പ്രകടിപ്പിച്ചിരുന്നെങ്കിലും അത് ഗൗനിക്കാതെയാണ് മുസ്ലിം സംവരണത്തെ അനുകൂലിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. സംവരണം മൂലം തങ്ങള്‍ക്ക് അവസരം നഷ്‌പ്പെട്ടുവെന്ന് പൊതുവിഭാഗങ്ങളില്‍ നിന്ന് ആരും പരാതി നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നു.

പൊന്നാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍(ഐസിഎസ്ആര്‍) 50 ശതമാനം സീറ്റുകളും മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തത് ചോദ്യം ചെയ്ത് അഡ്വ. അരുണ്‍ റോയ് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ മറുസത്യവാങ്മൂലം. മുസ്ലിങ്ങള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് നിയമവിരുദ്ധമല്ലെന്നും സിവില്‍ സര്‍വീസ് അക്കാദമികളിലെ മൊത്തം സംവരണം എടുത്താല്‍ 50 ശതമാനം കവിയുന്നില്ലെന്നും അക്കാദമിയുടെ 12 ഉപകേന്ദ്രങ്ങളില്‍ ഒന്നു മാത്രമാണ് മലപ്പുറത്തേതെന്നുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വാദം.  

മലപ്പുറത്ത് മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ സംവരണം നല്‍കുന്നതിന് സാധുവായ കാരണങ്ങളുണ്ടെന്നും സര്‍ക്കാര്‍ വാദിക്കുന്നു. 2022-23ലേക്ക് 105 കുട്ടികളാണ് ഐസിഎസ്ആര്‍ പ്രവേശനത്തിന് യോഗ്യത നേടിയത്. ഇതില്‍ 20 പേര്‍ പൊതുവിഭാഗവും 14 പേര്‍ പട്ടികജാതി, വര്‍ഗവുമാണ്. ന്യൂനപക്ഷ സംവരണം വഴി, 70 മുസ്ലിങ്ങള്‍ക്കും  പ്രവേശനം ലഭിച്ചു.  

96 പേര്‍ക്ക് പ്രവേശനം നല്‍കി. 14 പേര്‍ക്ക് കൂടി നല്‍കാനുണ്ട്. കല്യാശേരിയിലെ 51 ശതമാനം സീറ്റുകള്‍ പട്ടികജാതിക്കാണ്. ഇത്രയും പേരില്ലെങ്കില്‍ ശേഷിക്കുന്നത് പട്ടികവര്‍ഗ വിഭാഗത്തിന് നല്‍കും. 49 ശതമാനം പൊതുവിഭാഗങ്ങള്‍ക്കാണ്. സംവരണ സീറ്റുകളില്‍ ആ വിഭാഗങ്ങളില്‍ നിന്ന് ആവശ്യത്തിന് കുട്ടികളെ  ലഭിച്ചില്ലെങ്കില്‍ മറ്റു വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നല്‍കും, സത്യവാങ്മൂലത്തില്‍ പറയുന്നു.

പൊന്നാനി സെന്ററില്‍ 50 ശതമാനം സീറ്റുകളും മുസ്ലിങ്ങള്‍ക്ക് സംവരണം ചെയ്തതും അവര്‍ക്ക് കോഴ്‌സ് സൗജന്യമാക്കിയതും ചോദ്യം ചെയ്താണ് അരുണ്‍ റോയി ഹര്‍ജി നല്‍കിയത്. മതാടിസ്ഥാനത്തിനുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും ന്യൂനപക്ഷവിദ്യാര്‍ഥികള്‍ക്കുള്ള  സ്‌കോളര്‍ഷിപ്പില്‍ 80 ശതമാനവും മുസ്ലിങ്ങള്‍ക്ക് സംവരണം ചെയ്ത നടപടി ഹൈക്കോടതി  റദ്ദാക്കിയതും  ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍മുസ്ലീംpinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

പുതിയ വാര്‍ത്തകള്‍

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.