Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജോലി ചെയ്യാനും പഠിക്കാനും സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട വനിതാപ്രതിഷേധത്തിന് നേരെ വെടിവെച്ച് താലിബാന്‍; ചിതറിയോടി സ്ത്രീകള്‍

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ച് ഒരു വര്‍ഷം തികയാറാവുന്ന വേളയില്‍ ജോലിചെയ്യുന്നതിനും പഠിക്കുന്നതിനും സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാന്‍ സ്ത്രീകള്‍ നടത്തിയ പ്രകടനത്തിന് നേരെ വെടിവെപ്പ് നടത്തി താലിബാന്‍ തീവ്രവാദികള്‍. താലിബാന്‍ തീവ്രവാദികള്‍ ആകാശത്ത് വെടിവെയ് പ് നടത്തിയതോടെത്തന്നെ സ്ത്രീകള്‍ ചിതറിയോടി. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2022, 10:56 pm IST
in World
ജോലി ചെയ്യാനും പഠിക്കാനും ഉള്ള സ്വാതന്ത്ര്യത്തിന് വേണ്ടി സമരം ചെയ്ത സ്ത്രീകളുടെ വിരട്ടാന്‍ താലിബാന്‍ തീവ്രവാദികള്‍ ആകാശത്തേക്ക് വെടിവെയ്ക്കുന്നു (ഇടത്ത്) ചിതറിയോടുന്ന പ്രകടത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ (വലത്ത്)

ജോലി ചെയ്യാനും പഠിക്കാനും ഉള്ള സ്വാതന്ത്ര്യത്തിന് വേണ്ടി സമരം ചെയ്ത സ്ത്രീകളുടെ വിരട്ടാന്‍ താലിബാന്‍ തീവ്രവാദികള്‍ ആകാശത്തേക്ക് വെടിവെയ്ക്കുന്നു (ഇടത്ത്) ചിതറിയോടുന്ന പ്രകടത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ (വലത്ത്)

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ച് ഒരു വര്‍ഷം തികയാറാവുന്ന വേളയില്‍ ജോലിചെയ്യുന്നതിനും പഠിക്കുന്നതിനും സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാന്‍ സ്ത്രീകള്‍ നടത്തിയ പ്രകടനത്തിന് നേരെ  വെടിവെപ്പ് നടത്തി താലിബാന്‍ തീവ്രവാദികള്‍. താലിബാന്‍ തീവ്രവാദികള്‍ ആകാശത്ത് വെടിവെയ് പ് നടത്തിയതോടെത്തന്നെ സ്ത്രീകള്‍ ചിതറിയോടി. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.  

ജോലി ചെയ്യാനുള്ള അവകാശം, പഠിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയ്‌ക്കെല്ലാം വേണ്ടിയാണ് സ്ത്രീകള്‍ ശനിയാഴ്ച പ്രകടനം നടത്തിയത്. താലിബാന്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം തികയുന്നതിന് മുന്നോടിയായിട്ടായിരുന്നു ഈ പ്രകടനം. അധികാരം എറെടുത്ത ശേഷം താലിബാന്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും പെണ്‍കുട്ടികള്‍ക്ക് പഠിക്കാനും ഉള്ള സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു.  

താലിബാന്‍ സര്‍ക്കാരിന് കീഴില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്തൊക്കെ അവകാശങ്ങളാണ് ഉള്ളതെന്നത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നു. ഇതില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരത്തെയുണ്ടായിരുന്ന അവകാശങ്ങളെല്ലാം വെട്ടിച്ചുരുക്കിയിരുന്നു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എല്ലാവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാരാണ് ഭരിക്കുകയെന്ന് താലിബാന്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒടുവില്‍ ഏകാധിപത്യഭരണം തന്നെയാണ് ലോകം കണ്ടത്. ഹൈസ്കൂള്‍ മുതല്‍ പെണ്‍കുട്ടികള്‍ക്ക് പഠിപ്പ് വിലക്കിയരുന്നു. പുരുഷന്റെ മേല്‍നോട്ടത്തിലല്ലാതെ സ്ത്രീകള്‍ വീട് വിട്ടിറങ്ങരുതെന്നും താലിബാന്‍ ശാസന നല്‍കിയിരുന്നു.  

ഏറ്റവുമൊടുവില്‍ ഹെറാത്ത് പ്രവിശ്യയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് താലിബാന്‍ ഉത്തരവിട്ടിരുന്നു. ഹെറാത്തിലെ റസ്റ്റൊറന്‍റുകളില്‍ ഫാമിലിക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനങ്ങളും വിലക്കി. സാബുല്‍ എന്ന പ്രദേശത്ത് കല്യാണപ്പാര്‍ട്ടികള്‍ സ്ത്രീകള്‍ പങ്കെടുക്കേണ്ടെന്നും വിലക്കിയിട്ടുണ്ട്. സ്ത്രീകളുടെ അവകാശത്തിന് വേണ്ടി വാദിക്കുന്ന ഹെറാത്ത് പ്രവിശ്യിലെ അസില മിസ്ബ പറയുന്നു: “അധികാരത്തില്‍ എത്തിയ ശേഷം സ്ത്രീകളെ അടിച്ചമര്‍ത്തുകയല്ലാതെ താലിബാന് മറ്റൊന്നും ചെയ്യാനില്ല. അവര്‍ ഞങ്ങള്‍ എല്ലാ സ്ത്രീകളെയും വീട്ടില്‍ തടവിലാക്കി”.  

പുറത്ത് റസ്റ്റൊറന്‍റില്‍ വീട്ടുകാരുമൊത്ത് പോയി ഭക്ഷണം കഴിച്ചിരുന്നതാണ് ഞാന്‍. താലിബാന്‍ ഭരണത്തിന് ശേഷം എനിക്ക് വീട്ടുകാരുമൊത്ത് ഒരു നിമിഷം പോലും ചെലവഴിക്കാന്‍ സാധിക്കാതെ വന്നിരിക്കുന്നു. 

Tags: അഫ്ഗാന്‍ തീവ്രവാദികള്‍താലിബാന്‍ വെടിവെയ്പ്അഫ്ഗാന്‍ പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കൂകലാപംwomenതാലിബാന്‍women educationകാബൂള്‍താലിബാന്‍ ശാസനസ്ത്രീ സുരക്ഷതാലിബാന്‍ വിദ്യാഭ്യാസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

Kerala

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

Kerala

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

Kerala

പിഎം ശ്രീയില്‍ യുഡിഎഫ് നിലപാട് മാറിയതെങ്ങനെയെന്ന് പിണറായി വിജയന്‍,പുതിയ സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചാല്‍ മാത്രമെ പദ്ധതി മുന്നോട്ട് പോകൂ

Kerala

പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകള്‍ക്ക് പണം കൊടുത്ത് യാത്രചെയ്യാനാവില്ലെന്ന് ഗതാഗത മന്ത്രി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.