Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം…

പ്രഗ്നാനന്ദയുടെയും ഗുകേഷിന്റെയും ഇന്ത്യ ടീം 2ല്‍ ഉള്‍പ്പെട്ട തൃശൂര്‍ക്കാര്‍ നിഹാല്‍ സരിന് സ്വര്‍ണ്ണം. രണ്ടാം ബോര്‍ഡില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കളിക്കാരന്‍ എന്ന നിലയ്‌ക്കാണ് 18 കാരനായ ഗ്രാന്‍റ് മാസ്റ്റര്‍ നിഹാല്‍ സരിന് സ്വര്‍ണ്ണമെഡല്‍ ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2022, 11:55 pm IST
in Sports
നിഹാല്‍ സരിന്‍ (ഇടത്ത്) വിശ്വനാഥന്‍ ആനന്ദിനൊപ്പം നിഹാല്‍ സരിനും ഉറ്റ കൂട്ടുകാരന്‍ പ്രഗ്നാനന്ദയും (വലത്ത്- ഫയല്‍ഫോട്ടോ)

നിഹാല്‍ സരിന്‍ (ഇടത്ത്) വിശ്വനാഥന്‍ ആനന്ദിനൊപ്പം നിഹാല്‍ സരിനും ഉറ്റ കൂട്ടുകാരന്‍ പ്രഗ്നാനന്ദയും (വലത്ത്- ഫയല്‍ഫോട്ടോ)

മാമല്ലപുരം: പ്രഗ്നാനന്ദയുടെയും ഗുകേഷിന്റെയും ഇന്ത്യ ടീം 2ല്‍ ഉള്‍പ്പെട്ട തൃശൂര്‍ക്കാര്‍ നിഹാല്‍ സരിന് സ്വര്‍ണ്ണം. രണ്ടാം ബോര്‍ഡില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കളിക്കാരന്‍ എന്ന നിലയ്‌ക്കാണ് 18 കാരനായ ഗ്രാന്‍റ് മാസ്റ്റര്‍ നിഹാല്‍ സരിന് സ്വര്‍ണ്ണമെഡല്‍ ലഭിച്ചത്.  

മികച്ച പെര്‍ഫോമന്‍സ് റേറ്റിംഗ് നോക്കിയാണ് നാല് ബോര്‍ഡുകളിലെയും വിജയികളെ തിരഞ്ഞെടുത്തത്. രണ്ടാമത്തെ ബോര്‍ഡില്‍ കളിച്ച നിഹാല്‍ സരിന് 2774 എന്ന റേറ്റിംഗ് കിട്ടി. ഇത് 44ാം ചെസ് ഒളിമ്പ്യാഡില്‍ രണ്ടാമത്തെ ബോര്‍ഡിലെ മികച്ച റേറ്റിംഗ് ആയിരുന്നു. 11 റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ ഒരൊറ്റ കളി പോലും നിഹാല്‍ സരിന്‍ തോറ്റില്ല. പ്രഗ്നാനന്ദയും ഗുകേഷും തോറ്റപ്പോള്‍ പോലും നിഹാല്‍ സരിന്‍ വിജയം അല്ലെങ്കില്‍ സമനില എന്ന നിലയില്‍ അവസാനം വരെ തുടര്‍ന്നു.  

ആകെ 11 റൗണ്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പത്ത് കളികളെ നിഹാല്‍ സരിന്‍ കളിച്ചുള്ളൂ. അതില്‍ അഞ്ച് കളികളില്‍ ജയിച്ചു. അഞ്ച് കളികളില്‍ സമനില. ജയിച്ചാല്‍ ഒരു പോയിന്‍റും തോറ്റാല്‍ അരപോയിന്‍റും ആയിതനാല്‍ 10 കളില്‍ നിന്നും ഏഴര പോയിന്‍റ് നിഹാല്‍ നേടി. ടൂര്‍ണ്ണമെന്‍റില്‍ രണ്ടാം ബോര്‍ഡില്‍ കളിച്ച ആര്‍ക്കും ഈ നേട്ടമുണ്ടാക്കാനായില്ല. നിഹാല്‍ സരിന്‍ തോല്‍പിച്ചവരില്‍ ക്യൂബെയുടെ ഗ്രാന്‍റ് മാസ്റ്റര്‍ ലൂയിസ് പെരെസ്, ജര്‍മ്മനിയുടെ ഗ്രാന്‍റ് മാസ്റ്റര്‍ മത്തിയാസ് ബ്ലൂബോമിന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. സമനിലയില്‍ കുരുക്കിയതില്‍ ലോക ആറാം നമ്പര്‍ താരംമായ അമേരിക്കയുടെ ലെവ് അറോണിയനും  സ്പെയിന്റെ ഗ്രാന്‍റ് മാസ്റ്റര്‍ ആന്‍റണ്‍ ഗുയ്ജാറിനും ഉക്രൈന്റെ ഗ്രാന്‍റ് മാസ്റ്റര്‍ നോഡിര്‍ബെക് യകുബോയെവും അര്‍മീനിയയുടെ ഗ്രാന്‍റ് മാസ്റ്റര്‍ ഹ്രാന്‍റ് മെല്‍കുംയാനും ഉണ്ട്. . 

14ാം വയസ്സില്‍ ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടി ചെസ് കുതുകികളെ ഞെട്ടിച്ച താരമാണ് നിഹാല്‍ സരിന്‍. തൃശൂർ ജില്ലയിലെ പൂത്തോളിൽ ഡോ. എ. സരിന്റെയും ഡോ. ഷിജിന്റെയും മൂത്ത മകനായി 2004 ജൂലായ് 13-ന് ജനിച്ചു. മാതാപിതാക്കള്‍ തൃശൂര്‍ മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍. തൃശൂർ ദേവമാത സി.എം.ഐ പബ്ളിക് സ്കൂളിൽ പഠിച്ചിരുന്നു. അഞ്ചാം വയസിൽ  നിഹാൽ ചെസ്സ് കളി പഠിച്ച് തുടങ്ങി. വേനൽ അവധിക്കാലത്ത് അച്ഛൻ ഡോ.സരിനാണ് നിഹാലിന് ചെസ് ബോർഡ് വാങ്ങി കൊടുത്തത്. ചെസ്സ് കളിക്കാൻ പ്രേരണയും പ്രചോദനവും ആയത് നിഹാലിന്റെ മുത്തച്ഛനാണ്. കളിയ്‌ക്കാൻ കൂട്ടുകാരില്ലാതെ വീട്ടിൽ ഒറ്റപ്പെട്ടുപോയ നിഹാലിന് അദ്ദേഹം കളിക്കൂട്ടുകാരനായി. അദ്ദേഹത്തിന്റെ നിരന്തരമായ പ്രോത്സാഹനമാണ് നിഹാല്‍ എന്ന ചെസ് പ്രതിഭയെ കരുപ്പിടിപ്പിച്ചത്.  വിശ്വനാഥൻ ആനന്ദിന്റെ നേതൃത്വത്തി ലുള്ള വെസ്റ്റ് ചെസ്റ്റ് അക്കാദമിയുടെ പരിശീലനം നിഹാലിന് കരുത്തായി.  2014ല്‍  അണ്ടര്‍ 10 ലോക കിരീടം നേടിയിട്ടുണ്ട്. 2020ല്‍ ഓണ്‍ലൈന്‍ ഒളിമ്പ്യാഡില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. 

അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയരായ മാഗ്നസ് കാൾസൺ, അനറ്റോളി കാർപോവ് എന്നിവരെ മത്സരത്തിൽ തോൽപ്പിക്കാനും വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ തളയ്‌ക്കാനും നിഹാലിനു കഴിഞ്ഞിട്ടുണ്ട്.

Tags: ചെസ് ഒളിമ്പ്യാഡ് 2022ചെസ് ചെന്നൈ 2022നിഹാല്‍ സരിന്‍മാമല്ലപുരംThrissurനിഹാല്‍ സരിനുംgoldതമിഴ്നാട്ചെസ്സ്ഗ്രാൻഡ് മാസ്റ്റർ44ാം ചെസ് ഒളിമ്പ്യാഡാചെസ്സ് ഒളിമ്പ്യാഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

Kerala

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

Kerala

കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്ന് പൊലീസുകാരനെന്ന വ്യാജേന സ്വര്‍ണം തട്ടി: തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.