Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആരാണ് ആ സീരിയല്‍ കില്ലര്‍?; അമേരിക്കയിലേക്ക് കുടിയേറിയ മുസ്ലിംങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കൊല്ലപ്പെടുന്നു; മരിച്ചവരുടെ എണ്ണം നാലായി

അതേസമയം, കൊലപാതകങ്ങളെ അപലപിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡല്‍ കുറ്റവാളിയെ ഉടന്‍ കണ്ടെത്തുമെന്നും രാജ്യത്തെ മുസ്ലിം വിഭാഗത്തോടൊപ്പമാണ് തങ്ങളെന്നും അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2022, 11:02 am IST
in World

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ന്യൂ മെക്‌സിക്കോ സിറ്റിയില്‍ ഉള്‍പ്പെടെ അടുത്തടുത്ത ദിവസങ്ങളില്‍ തുടര്‍ച്ചയായി കുടിയേറിയ മുസ്ലിംങ്ങള്‍ കൊല്ലപ്പെടുന്നതില്‍ അന്വേഷണം ശക്തമാക്കി. കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി ഉയര്‍ന്നതോടെ സീരിയല്‍ കില്ലറാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന നിഗമനത്തിലാണ് ആല്‍ബ്‌കെര്‍ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്. ന്യൂ മെക്‌സിക്കോ സ്‌റ്റേറ്റില്‍ സ്ഥിരതാമസമാക്കിയ അഭയാര്‍ഥികള്‍ക്ക് സാമൂഹിക പിന്തുണ നല്‍കുന്ന ലൂഥറന്‍ ഫാമിലി സര്‍വീസസിന്റെ പാര്‍ക്കിങ് ലോട്ടില്‍ വെള്ളിയാഴ്ച രാത്രിയാണ് അവസാന കൊലപാതകം നടന്നത്. നയീം ഹുസൈന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ല്‍ബുക്കര്‍ക് നഗരത്തില്‍ വെടിയേറ്റ് മരിച്ച രണ്ട് മുസ്‌ലിംകളുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കായി ന്യൂ മെക്‌സിക്കോയിലെ ഇസ്‌ലാമിക് സെന്ററില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഒത്തുകൂടിയവരില്‍ നയീം ഹുസൈനും ഉണ്ടായിരുന്നു. ഈ ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഹുസൈന്‍ കൊല്ലപ്പെട്ടു. യുഎസിലേക്ക് കുടിയേറുന്നതിന് മുമ്പ് പെഷവാറിലും ഇസ്ലാമാബാദിലും കുടുംബത്തോടൊപ്പം താമസിച്ചിരുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥിയായിരുന്നു അദ്ദേഹം.

ഇതിനു മുന്‍പ് മുഹമ്മദ് അഫ്‌സല്‍ ഹുസൈന്‍ (27) കഴിഞ്ഞ തിങ്കളാഴ്ച ന്യൂ മെക്‌സിക്കോ യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റിലും അഫ്താബ് ഹുസൈന്‍ (41) ജൂലൈ 26 ന് നഗരത്തിലെ ഒരു കെട്ടിടത്തിലുമാണ് കൊല്ലപ്പെട്ടു. സീരിയല്‍ കൊലപാതകത്തിന്റെ ആദ്യ ഇര 62 കാരനായ മുഹമ്മദ് അഹമ്മദിയായിരുന്നു. നവംബറിലാണ് ഇയാള്‍ ഹലാല്‍ മാര്‍ക്കറ്റിന് പിന്നില്‍ കൊല്ലപ്പെട്ടത്.  

മൂന്നു മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് അല്‍ബുക്കര്‍ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും എഫ്ബിഐയും കരുതുന്നയായി അവര്‍ തങ്ങളെ അറിയിച്ചെന്ന്  ഇസ്ലാമിക് സെന്റര്‍ ഓഫ് ന്യൂ മെക്‌സിക്കോയിലെ (ഐസിഎന്‍എം) പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ താഹിര്‍ ഗൗബ. ഇതിനു ശേഷമാണ് നയീം ഹുസൈന്റെ മൃതദേഹം കണ്ടെത്തുന്നത്.  

റാവല്‍പിണ്ടിയില്‍ നിന്ന് കുടിയേറിയ അഫ്‌സല്‍, ഒരു ആര്‍ക്കിടെക്റ്റും ന്യൂ മെക്‌സിക്കോ സര്‍വകലാശാലയില്‍ (യുഎന്‍എം) ബിരുദധാരിയുമായിരുന്നു, കൂടാതെ യുഎന്‍എം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒരു ഗ്രൂപ്പിന്റെ തലവനായിരുന്നു. ജൂലൈ 26ന് കൊല്ലപ്പെട്ട അഫ്താബ് പെഷവാറില്‍ നിന്നുള്ള അഫ്ഗാന്‍ അഭയാര്‍ത്ഥി കൂടിയായിരുന്നു. അതേസമയം, കൊലപാതകങ്ങളെ അപലപിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡല്‍ കുറ്റവാളിയെ ഉടന്‍ കണ്ടെത്തുമെന്നും രാജ്യത്തെ മുസ്ലിം വിഭാഗത്തോടൊപ്പമാണ് തങ്ങളെന്നും അറിയിച്ചു.

Tags: മുസ്ലിങ്ങള്‍റോusaതിരഞ്ഞുപിടിച്ച് കൊല്ലല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശിൽ ബക്രീദിന് ”ഡൊണാൾഡ് ട്രംപിനെ” ബലി നൽകും ; ഉടമ വിറ്റത് കിലോയ്‌ക്ക് 550 രൂപയ്‌ക്ക്

India

‘ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് ഗൗരവമുള്ള നേതാക്കളാണ് ട്രംപും മോദിയും’: യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ച് മാർക്കോ റൂബിയോ

World

“ഇറാനിൽ നിന്ന് യുറേനിയം പുറത്തെടുക്കാൻ ഞങ്ങൾ അനുവദിക്കില്ല,” : ട്രംപിന് കടുത്ത മറുപടി നൽകി പരമോന്നത നേതാവ് മൊജ്തബ ഖമേനി  

World

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

World

യുഎസ് വ്യോമാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇറാൻ സൈനിക വിമാനങ്ങൾക്ക് പാകിസ്ഥാൻ തങ്ങളുടെ വിമാനത്താവളത്തിൽ അഭയം നൽകിയതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

മലയിടംതുരുത്തിലെ ഒഴിപ്പിക്കൽ; വിധി നടപ്പാക്കിയേ പറ്റൂവെന്ന് സർക്കാരിനോട് ഹൈക്കോടതി

പണി ഈ സര്‍ക്കാരിനിരിക്കട്ടെ… പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

“എന്തിനാണ് അമ്മയെ ഇങ്ങനെ നാറ്റിക്കുന്നത്, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്”: ടിനി ടോമിനോടും അൻസിബയോടും സുധീർ

വിമാനവും പാരാഗ്ലൈഡറും കൂട്ടിയിടിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

മത്സരത്തിനിടെ ഹൃദയാഘാതം; കർണാടക രഞ്ജി ട്രോഫി താരം മരിച്ചു

മമ്മൂട്ടി, തിരുവിഴ ജയശങ്കര്‍, ഡോ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല; ആരോഗ്യമന്ത്രി കെ. മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.