Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലിംഗ സമത്വവാദം കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് നരവംശ ശാസ്ത്രജ്ഞന്‍

ഇവിടങ്ങളിലെല്ലാം ആണിനും പെണ്ണിനും ലിംഗവ്യത്യാസം ഉറപ്പുവരുത്തുന്ന വസ്ത്രം ഉണ്ടായിരുന്നു. ആണും പെണ്ണുമായി ജനിക്കുന്നത് ജൈവപ്രക്രിയയാണ്, സ്ത്രീയും പുരുഷനുമായി വളരുന്നത് സാംസ്‌കാരിക പ്രക്രിയയും. അതിനാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വസ്ത്രമാക്കിയല്ല സമത്വം കൈവരിക്കേണ്ടത്.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Aug 2, 2022, 09:18 am IST
in Kerala

കോഴിക്കോട്: ലിംഗസമത്വത്തിന്റെ പേരില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വസ്ത്രമാക്കിയാല്‍ അത് അവരില്‍ ആണ്‍പെണ്‍ സ്വത്വവികല്‍പം (കറലിശേ്യേ രൃശശെ)െ സൃഷ്ടിക്കുകയും  വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് പ്രമുഖ നരവംശ ശാസ്ത്രജ്ഞന്‍ ഡോ. ജെ.ജെ. പള്ളത്ത്. ലിംഗസമത്വം എന്ന വാക്ക് തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണെന്നും യഥാര്‍ത്ഥത്തില്‍ സ്ത്രീക്കും പുരുഷനും അവസരസമത്വമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡോ. എം.കെ. മുനീര്‍ എംഎല്‍എ കഴിഞ്ഞദിവസം നടത്തിയ  ലിംഗസമത്വത്തെക്കുറിച്ചുള്ള പരാമര്‍ശം വീണ്ടും വിവാദമുയര്‍ത്തിയ സാഹചര്യത്തിലാണ് ഡോ. പള്ളത്ത് ജന്മഭൂമിയോട് പ്രതികരിച്ചത്.  

പരസ്പര തുല്യതയല്ല, പരസ്പരപൂരകത്വമാണ് വേണ്ടത്. സ്ത്രീ-പുരുഷ അനന്യത അവഗണിച്ച്, സ്ത്രീകള്‍ എല്ലാകാര്യത്തിലും പുരുഷതുല്യരാവണമെന്നും തിരിച്ചും പറയുന്നത് പ്രകൃതിതത്വങ്ങള്‍ക്ക് യോജിച്ചതല്ല. തുല്യത വേണ്ടത് സാമ്പത്തിക അവസരങ്ങളിലും അധ്വാനത്തിനുള്ള വേതനത്തിലും സാമൂഹ്യ പദവിയിലും രാഷ്‌ട്രീയ-മത-കലാസാഹിത്യ മേഖലയിലും മറ്റുമാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമല്ല  സ്വത്വം നിലനിര്‍ത്തുന്ന യൂണിഫോമുകളാണ് ആവശ്യം. ഇറുകിയ പാന്റ്‌സും ബനിയനും ഇട്ട് പെണ്‍കുട്ടികള്‍  ആണുങ്ങളെപ്പോലെ നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അതേതാണ്ട് സ്ഥിരവസ്ത്രമായി. എന്നാല്‍  ആണ്‍കുട്ടികള്‍  പെണ്‍വേഷമിടുന്നത് വളരെ ദുര്‍ല്ലഭമാണ്. ഒരുപക്ഷേ, ആണ്‍കുട്ടികള്‍ക്ക് സ്ഥിരമായൊരു പെണ്‍വസ്ത്രം അസാദ്ധ്യവുമാണ്.  

നമ്മള്‍ എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത്, നമ്മുടെ പ്രകൃതിയാണ്. ചൂടുള്ള കാലാവസ്ഥയില്‍ അയഞ്ഞ വസ്ത്രവും തണുപ്പുള്ളിടങ്ങളില്‍ മുറുകിയ വസ്ത്രവും, നമ്മുടേതുപോലെ മിതശീതോഷ്ണ കാലാവസ്ഥയില്‍ പരിമിതമായ വസ്ത്രവുമായിരുന്നു പതിവ്. അങ്ങനെയാണ്  മലയാളികള്‍ പരിമിതവസ്ത്രധാരികളും പാശ്ചാത്യര്‍ ഇറുകിയവസ്ത്രം ധരിക്കുന്നവരുമായത്. ഗള്‍ഫ് രാജ്യങ്ങളില്‍ അയഞ്ഞ വസ്ത്രത്തോടൊപ്പം, തലമറയ്‌ക്കാനും സ്ത്രീകള്‍ പര്‍ദ്ദ ധരിക്കാനും മറ്റും കാരണമായത്, പ്രധാനമായും അവിടുത്തെ മണല്‍ക്കാറ്റില്‍ നിന്നു രക്ഷപ്പെടാനാണ്.  

ഇവിടങ്ങളിലെല്ലാം ആണിനും പെണ്ണിനും  ലിംഗവ്യത്യാസം ഉറപ്പുവരുത്തുന്ന വസ്ത്രം ഉണ്ടായിരുന്നു. ആണും പെണ്ണുമായി ജനിക്കുന്നത് ജൈവപ്രക്രിയയാണ്,  സ്ത്രീയും പുരുഷനുമായി വളരുന്നത് സാംസ്‌കാരിക പ്രക്രിയയും. അതിനാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വസ്ത്രമാക്കിയല്ല സമത്വം കൈവരിക്കേണ്ടത്.  

ഭയലേശമെന്യേയുള്ള സ്ത്രീചലന സ്വാതന്ത്ര്യമാണ് ലക്ഷ്യമെങ്കില്‍ ജെന്‍ഡര്‍ യൂണിഫോമിന് പകരം സ്ത്രീസൗഹൃദ യൂണിഫോമാണ്  അഭികാമ്യം.അദ്ദേഹം പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി സംബന്ധിച്ച് ജെ.ജെ. പള്ളത്ത് രചിച്ച ‘ജെന്‍ഡര്‍ ന്യൂട്ടല്‍ യൂണിഫോം-  കാണാപ്പുറങ്ങള്‍’ എന്ന പുസ്തകം ഉടന്‍ കണ്ണൂരിലെ ജിവി ബുക്‌സ് പുറത്തിറക്കും.

Tags: developmentലിംഗസമത്വം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

Kerala

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

പുതിയ വാര്‍ത്തകള്‍

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.