Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലിംഗ സമത്വവാദം കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് നരവംശ ശാസ്ത്രജ്ഞന്‍

ഇവിടങ്ങളിലെല്ലാം ആണിനും പെണ്ണിനും ലിംഗവ്യത്യാസം ഉറപ്പുവരുത്തുന്ന വസ്ത്രം ഉണ്ടായിരുന്നു. ആണും പെണ്ണുമായി ജനിക്കുന്നത് ജൈവപ്രക്രിയയാണ്, സ്ത്രീയും പുരുഷനുമായി വളരുന്നത് സാംസ്‌കാരിക പ്രക്രിയയും. അതിനാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വസ്ത്രമാക്കിയല്ല സമത്വം കൈവരിക്കേണ്ടത്.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Aug 2, 2022, 09:18 am IST
in Kerala

കോഴിക്കോട്: ലിംഗസമത്വത്തിന്റെ പേരില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വസ്ത്രമാക്കിയാല്‍ അത് അവരില്‍ ആണ്‍പെണ്‍ സ്വത്വവികല്‍പം (കറലിശേ്യേ രൃശശെ)െ സൃഷ്ടിക്കുകയും  വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് പ്രമുഖ നരവംശ ശാസ്ത്രജ്ഞന്‍ ഡോ. ജെ.ജെ. പള്ളത്ത്. ലിംഗസമത്വം എന്ന വാക്ക് തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണെന്നും യഥാര്‍ത്ഥത്തില്‍ സ്ത്രീക്കും പുരുഷനും അവസരസമത്വമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡോ. എം.കെ. മുനീര്‍ എംഎല്‍എ കഴിഞ്ഞദിവസം നടത്തിയ  ലിംഗസമത്വത്തെക്കുറിച്ചുള്ള പരാമര്‍ശം വീണ്ടും വിവാദമുയര്‍ത്തിയ സാഹചര്യത്തിലാണ് ഡോ. പള്ളത്ത് ജന്മഭൂമിയോട് പ്രതികരിച്ചത്.  

പരസ്പര തുല്യതയല്ല, പരസ്പരപൂരകത്വമാണ് വേണ്ടത്. സ്ത്രീ-പുരുഷ അനന്യത അവഗണിച്ച്, സ്ത്രീകള്‍ എല്ലാകാര്യത്തിലും പുരുഷതുല്യരാവണമെന്നും തിരിച്ചും പറയുന്നത് പ്രകൃതിതത്വങ്ങള്‍ക്ക് യോജിച്ചതല്ല. തുല്യത വേണ്ടത് സാമ്പത്തിക അവസരങ്ങളിലും അധ്വാനത്തിനുള്ള വേതനത്തിലും സാമൂഹ്യ പദവിയിലും രാഷ്‌ട്രീയ-മത-കലാസാഹിത്യ മേഖലയിലും മറ്റുമാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമല്ല  സ്വത്വം നിലനിര്‍ത്തുന്ന യൂണിഫോമുകളാണ് ആവശ്യം. ഇറുകിയ പാന്റ്‌സും ബനിയനും ഇട്ട് പെണ്‍കുട്ടികള്‍  ആണുങ്ങളെപ്പോലെ നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അതേതാണ്ട് സ്ഥിരവസ്ത്രമായി. എന്നാല്‍  ആണ്‍കുട്ടികള്‍  പെണ്‍വേഷമിടുന്നത് വളരെ ദുര്‍ല്ലഭമാണ്. ഒരുപക്ഷേ, ആണ്‍കുട്ടികള്‍ക്ക് സ്ഥിരമായൊരു പെണ്‍വസ്ത്രം അസാദ്ധ്യവുമാണ്.  

നമ്മള്‍ എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത്, നമ്മുടെ പ്രകൃതിയാണ്. ചൂടുള്ള കാലാവസ്ഥയില്‍ അയഞ്ഞ വസ്ത്രവും തണുപ്പുള്ളിടങ്ങളില്‍ മുറുകിയ വസ്ത്രവും, നമ്മുടേതുപോലെ മിതശീതോഷ്ണ കാലാവസ്ഥയില്‍ പരിമിതമായ വസ്ത്രവുമായിരുന്നു പതിവ്. അങ്ങനെയാണ്  മലയാളികള്‍ പരിമിതവസ്ത്രധാരികളും പാശ്ചാത്യര്‍ ഇറുകിയവസ്ത്രം ധരിക്കുന്നവരുമായത്. ഗള്‍ഫ് രാജ്യങ്ങളില്‍ അയഞ്ഞ വസ്ത്രത്തോടൊപ്പം, തലമറയ്‌ക്കാനും സ്ത്രീകള്‍ പര്‍ദ്ദ ധരിക്കാനും മറ്റും കാരണമായത്, പ്രധാനമായും അവിടുത്തെ മണല്‍ക്കാറ്റില്‍ നിന്നു രക്ഷപ്പെടാനാണ്.  

ഇവിടങ്ങളിലെല്ലാം ആണിനും പെണ്ണിനും  ലിംഗവ്യത്യാസം ഉറപ്പുവരുത്തുന്ന വസ്ത്രം ഉണ്ടായിരുന്നു. ആണും പെണ്ണുമായി ജനിക്കുന്നത് ജൈവപ്രക്രിയയാണ്,  സ്ത്രീയും പുരുഷനുമായി വളരുന്നത് സാംസ്‌കാരിക പ്രക്രിയയും. അതിനാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വസ്ത്രമാക്കിയല്ല സമത്വം കൈവരിക്കേണ്ടത്.  

ഭയലേശമെന്യേയുള്ള സ്ത്രീചലന സ്വാതന്ത്ര്യമാണ് ലക്ഷ്യമെങ്കില്‍ ജെന്‍ഡര്‍ യൂണിഫോമിന് പകരം സ്ത്രീസൗഹൃദ യൂണിഫോമാണ്  അഭികാമ്യം.അദ്ദേഹം പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി സംബന്ധിച്ച് ജെ.ജെ. പള്ളത്ത് രചിച്ച ‘ജെന്‍ഡര്‍ ന്യൂട്ടല്‍ യൂണിഫോം-  കാണാപ്പുറങ്ങള്‍’ എന്ന പുസ്തകം ഉടന്‍ കണ്ണൂരിലെ ജിവി ബുക്‌സ് പുറത്തിറക്കും.

Tags: developmentലിംഗസമത്വം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)
Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

പുതിയ വാര്‍ത്തകള്‍

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.