Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലിംഗ സമത്വവാദം കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് നരവംശ ശാസ്ത്രജ്ഞന്‍

ഇവിടങ്ങളിലെല്ലാം ആണിനും പെണ്ണിനും ലിംഗവ്യത്യാസം ഉറപ്പുവരുത്തുന്ന വസ്ത്രം ഉണ്ടായിരുന്നു. ആണും പെണ്ണുമായി ജനിക്കുന്നത് ജൈവപ്രക്രിയയാണ്, സ്ത്രീയും പുരുഷനുമായി വളരുന്നത് സാംസ്‌കാരിക പ്രക്രിയയും. അതിനാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വസ്ത്രമാക്കിയല്ല സമത്വം കൈവരിക്കേണ്ടത്.

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Aug 2, 2022, 09:18 am IST
inKerala

കോഴിക്കോട്: ലിംഗസമത്വത്തിന്റെ പേരില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വസ്ത്രമാക്കിയാല്‍ അത് അവരില്‍ ആണ്‍പെണ്‍ സ്വത്വവികല്‍പം (കറലിശേ്യേ രൃശശെ)െ സൃഷ്ടിക്കുകയും  വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് പ്രമുഖ നരവംശ ശാസ്ത്രജ്ഞന്‍ ഡോ. ജെ.ജെ. പള്ളത്ത്. ലിംഗസമത്വം എന്ന വാക്ക് തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണെന്നും യഥാര്‍ത്ഥത്തില്‍ സ്ത്രീക്കും പുരുഷനും അവസരസമത്വമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡോ. എം.കെ. മുനീര്‍ എംഎല്‍എ കഴിഞ്ഞദിവസം നടത്തിയ  ലിംഗസമത്വത്തെക്കുറിച്ചുള്ള പരാമര്‍ശം വീണ്ടും വിവാദമുയര്‍ത്തിയ സാഹചര്യത്തിലാണ് ഡോ. പള്ളത്ത് ജന്മഭൂമിയോട് പ്രതികരിച്ചത്.  

പരസ്പര തുല്യതയല്ല, പരസ്പരപൂരകത്വമാണ് വേണ്ടത്. സ്ത്രീ-പുരുഷ അനന്യത അവഗണിച്ച്, സ്ത്രീകള്‍ എല്ലാകാര്യത്തിലും പുരുഷതുല്യരാവണമെന്നും തിരിച്ചും പറയുന്നത് പ്രകൃതിതത്വങ്ങള്‍ക്ക് യോജിച്ചതല്ല. തുല്യത വേണ്ടത് സാമ്പത്തിക അവസരങ്ങളിലും അധ്വാനത്തിനുള്ള വേതനത്തിലും സാമൂഹ്യ പദവിയിലും രാഷ്‌ട്രീയ-മത-കലാസാഹിത്യ മേഖലയിലും മറ്റുമാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമല്ല  സ്വത്വം നിലനിര്‍ത്തുന്ന യൂണിഫോമുകളാണ് ആവശ്യം. ഇറുകിയ പാന്റ്‌സും ബനിയനും ഇട്ട് പെണ്‍കുട്ടികള്‍  ആണുങ്ങളെപ്പോലെ നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അതേതാണ്ട് സ്ഥിരവസ്ത്രമായി. എന്നാല്‍  ആണ്‍കുട്ടികള്‍  പെണ്‍വേഷമിടുന്നത് വളരെ ദുര്‍ല്ലഭമാണ്. ഒരുപക്ഷേ, ആണ്‍കുട്ടികള്‍ക്ക് സ്ഥിരമായൊരു പെണ്‍വസ്ത്രം അസാദ്ധ്യവുമാണ്.  

നമ്മള്‍ എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത്, നമ്മുടെ പ്രകൃതിയാണ്. ചൂടുള്ള കാലാവസ്ഥയില്‍ അയഞ്ഞ വസ്ത്രവും തണുപ്പുള്ളിടങ്ങളില്‍ മുറുകിയ വസ്ത്രവും, നമ്മുടേതുപോലെ മിതശീതോഷ്ണ കാലാവസ്ഥയില്‍ പരിമിതമായ വസ്ത്രവുമായിരുന്നു പതിവ്. അങ്ങനെയാണ്  മലയാളികള്‍ പരിമിതവസ്ത്രധാരികളും പാശ്ചാത്യര്‍ ഇറുകിയവസ്ത്രം ധരിക്കുന്നവരുമായത്. ഗള്‍ഫ് രാജ്യങ്ങളില്‍ അയഞ്ഞ വസ്ത്രത്തോടൊപ്പം, തലമറയ്‌ക്കാനും സ്ത്രീകള്‍ പര്‍ദ്ദ ധരിക്കാനും മറ്റും കാരണമായത്, പ്രധാനമായും അവിടുത്തെ മണല്‍ക്കാറ്റില്‍ നിന്നു രക്ഷപ്പെടാനാണ്.  

ഇവിടങ്ങളിലെല്ലാം ആണിനും പെണ്ണിനും  ലിംഗവ്യത്യാസം ഉറപ്പുവരുത്തുന്ന വസ്ത്രം ഉണ്ടായിരുന്നു. ആണും പെണ്ണുമായി ജനിക്കുന്നത് ജൈവപ്രക്രിയയാണ്,  സ്ത്രീയും പുരുഷനുമായി വളരുന്നത് സാംസ്‌കാരിക പ്രക്രിയയും. അതിനാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വസ്ത്രമാക്കിയല്ല സമത്വം കൈവരിക്കേണ്ടത്.  

ഭയലേശമെന്യേയുള്ള സ്ത്രീചലന സ്വാതന്ത്ര്യമാണ് ലക്ഷ്യമെങ്കില്‍ ജെന്‍ഡര്‍ യൂണിഫോമിന് പകരം സ്ത്രീസൗഹൃദ യൂണിഫോമാണ്  അഭികാമ്യം.അദ്ദേഹം പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി സംബന്ധിച്ച് ജെ.ജെ. പള്ളത്ത് രചിച്ച ‘ജെന്‍ഡര്‍ ന്യൂട്ടല്‍ യൂണിഫോം-  കാണാപ്പുറങ്ങള്‍’ എന്ന പുസ്തകം ഉടന്‍ കണ്ണൂരിലെ ജിവി ബുക്‌സ് പുറത്തിറക്കും.

Tags: developmentലിംഗസമത്വം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.