Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്മൃതി ഇറാനിയ്‌ക്കും മകള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കി ദല്‍ഹി ഹൈക്കോടതി; 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട കേസില്‍ ജയ്റാം രമേഷിന് സമന്‍സയച്ചു

സ്മൃതി ഇറാനിയോ മകളോ ഗോവയിലെ ഏതെങ്കിലും റസ്റ്റോറന്‍റിന് വേണ്ടി ബാര്‍ ലൈസിന്‍സിന് അപേക്ഷിക്കുകയോ അത് അനുവദിച്ച് കിട്ടുകയോ ചെയ്തിട്ടില്ലെന്ന് ദല്‍ഹി ഹൈക്കോടതി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2022, 11:07 pm IST
in India

ന്യൂദല്‍ഹി:സ്മൃതി ഇറാനിയോ മകളോ ഗോവയിലെ ഏതെങ്കിലും റസ്റ്റോറന്‍റിന് വേണ്ടി ബാര്‍ ലൈസിന്‍സിന് അപേക്ഷിക്കുകയോ അത് അനുവദിച്ച് കിട്ടുകയോ ചെയ്തിട്ടില്ലെന്ന് ദല്‍ഹി ഹൈക്കോടതി പറഞ്ഞു. മരിച്ചുപോയ ഒരു വ്യക്തിയുടെ പേരില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ ബാര്‍ ലൈസന്‍സ് സംഘടിപ്പിച്ചുവെന്നും ഗോവയില്‍ ബാര്‍ നടത്തിവരുന്നുണ്ടെന്നും  ഉള്ള കോണ്‍ഗ്രസ് ആരോപണം വെറും നുണപ്രചരണമാണെന്ന് ഇതോടെ തെളിഞ്ഞു. 

ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മിനി പുഷ്കര്‍ണ കോണ്‍ഗ്രസ് നേതാക്കളായ  ജയ്റാം രമേഷ്, പവന്‍ഖേര, നെറ്റ ഡിസൂസ എന്നിവരോട് കോടതി സമക്ഷം ഹാജരാവാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചു. വ്യാജപ്രചാരണം നടത്തിയതിന് രണ്ട് കോടി രൂപ ആവശ്യപ്പെട്ടാണ് സ്മൃതി ഇറാനി സിവില്‍ അപകീര്‍ത്തി കേസ് നല്‍കിയിരിക്കുന്നത്.  

ഗോവയിലെ സില്ലി സോള്‍സ് കഫേ ആന്‍റ് ബാര്‍ എന്ന റസ്റ്റോറന്‍റിന് വേണ്ടി സ്മൃതി ഇറാനിയുടെ മകള്‍ മരിച്ചയാളുടെ പേരില്‍ ബാര്‍ ലൈസന്‍സ് സംഘടിപ്പിച്ച് ബാര്‍ നടത്തുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേഷ്, നെറ്റ ഡിസൂസ, പവര്‍ ഖേര എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയ ആരോപിച്ചത്. തുടര്‍ന്ന് അവര്‍ സമൂഹമാധ്യമങ്ങളില്‍ ഈ നുണ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് മനസ്സിലായ ദല്‍ഹി ഹൈക്കോടതി ഇവരോട് സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങള്‍ ഉടന്‍ നീക്കം ചെയ്യാന്‍ രണ്ട് ദിവസം മുന്‍പ്  ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം ഇവര്‍ സമൂഹമാധ്യമങ്ങളിലെ വ്യാജസന്ദേശങ്ങള്‍ നീക്കിയിരുന്നു. 

കോണ്‍ഗ്രസിന്റെ വ്യാജപ്രചാരണം അവിടെയും നിന്നില്ല. പിന്നീട് ഗോവയിലെ സില്ലി സോള്‍സ് കഫെ ആന്‍റ് ബാറിന്റെ വ്യാജ മെനുവാണ് പിന്നീട് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇതില്‍ ബീഫ് ഉള്‍പ്പെടെയുള്ള ആഹാരങ്ങളുണ്ടെന്ന് കാട്ടി ഹോട്ടല്‍ മെനുവിന്റെ വ്യാജചിത്രങ്ങളും പ്രചരിപ്പിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ് വൃത്തികെട്ട രീതിയിലുള്ള സ്മൃതി ഇറാനിയുടെ ഒരു കാര്‍ട്ടൂണ്‍ ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു.  

ഇതിനിടെ ഈ റസ്റ്റൊറന്‍റിന്റെ ലൈസന്‍സ് സംബന്ധിച്ച് എക്സൈസ് കമ്മീഷണര്‍ നാരായണ്‍ എം. ഗാഡ് അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് സില്ലി സോള്‍സ് കഫെ ആന്‍റ് ബാറിന്റെ യഥാര്‍ത്ഥ ഉടമസ്ഥരായ മെര്‍ലിന്‍ ആന്‍റണി ഡി ഗാമയും അവരുടെ മകന്‍ ഡീന്‍ ഡി ഗാമയും മറുപടി നല്‍കിയിരുന്നു. ഈ ഹോട്ടല്‍ ബിസിനസ് തങ്ങളുടെ മാത്രമാണെന്നും ഇതില്‍ മറ്റാര്‍ക്കും പങ്കാളിത്തമില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അപവാദപ്രചരണം നടത്തിയ ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ദല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടത്.  

“രേഖകള്‍ പരിശോധിച്ചതില്‍ നിന്നും പരാതിക്കാരിയുടെയോ (സ്മൃതി ഇറാനി) മകളുടെയോ പേരില്‍ ഒരു ലൈസന്‍സും നല്‍കപ്പെട്ടിട്ടില്ലെന്നത് വ്യക്തമാണ്. പരാതിക്കാരിയോ (സ്മൃതി ഇറാനി) മകളോ ഈ റസ്റ്റോറന്‍റിന്റെ ഉടമകളുമല്ല. ഏതെങ്കിലും ബാര്‍ ലൈസന്‍സിന് വേണ്ടി പരാതിക്കാരിയോ മകളോ അപേക്ഷിച്ചിട്ടില്ലെന്നും പ്രഥമദൃഷ്ട്യാ സ്ഥാപിക്കാന്‍ പരാതിക്കാരിക്ക് സാധിച്ചിട്ടുണ്ട്. “- ദല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. 

Tags: ദല്‍ഹി ഹൈക്കോടതിനെറ്റ ഡിസൂസബാര്‍ ലൈസന്‍സ്delhiപവന്‍ ഖേരcongressസോള്‍സ് കഫേ ആന്‍റ് ബാര്‍ഗോവsmriti iraniSMRITIIRANIജയറാം രമേഷ്റസ്‌റ്റോറന്റ്‌bar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

India

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

Kerala

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

Kerala

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

പുതിയ വാര്‍ത്തകള്‍

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.