Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജിഹാദി ഭീകരതയുടെ വേരറുക്കണം

ബീഹാര്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട ചില പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ അടുത്തിടെ പിടിയിലാവുകയുണ്ടായി. ഈ സംഘടനകളെ നിയമംമൂലം നിരോധിച്ച് ശക്തമായി അടിച്ചൊതുക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഇങ്ങനെ ചെയ്യാത്തപക്ഷം കനയ്യലാലിനെയും പ്രവീണിനെയുംപോലെ നിരവധി മനുഷ്യരെ ഇക്കൂട്ടരുടെ കൊലക്കത്തിക്ക് വിട്ടുകൊടുക്കേണ്ടിവരും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 30, 2022, 05:00 am IST
in Editorial

ദക്ഷിണ കന്നഡയിലെ ബെല്ലാരിയില്‍ ബിജെപി നേതാവ് പ്രവീണ്‍ നെട്ടാരുവിനെ പൈശാചികമായി കൊലപ്പെടുത്തിയതില്‍ ഭീകരസംഘടനകളായ പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐക്കുമുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോടുനിന്ന് കര്‍ണാടക പോലീസിന്റെ പിടിയിലായ രണ്ടുപേര്‍ക്ക് ഈ സംഘടനകളുമായുള്ള ബന്ധം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ ഒരാളുടെ ഭാര്യതന്നെ തന്റെ ഭര്‍ത്താവിന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ്. ഇവരിലൊരാളുടെ പിതാവ് കൊലചെയ്യപ്പെട്ട പ്രവീണ്‍ നടത്തുന്ന ഇറച്ചിക്കടയിലെ ജോലിക്കാരനാണെന്ന വിവരവും പുറത്തുവന്നിരിക്കുന്നു. കൊലയാളികള്‍ ബെല്ലാരിയില്‍ എത്തിയത് കേരള രജിസ്‌ട്രേഷനുള്ള വാഹനത്തിലാണെന്നും, ഇവര്‍ക്ക് കൊലചെയ്യപ്പെട്ട പ്രവീണിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയത് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളവരാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൊല നടത്തിയശേഷം ഭീകരര്‍ കേരളത്തിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണ്. പ്രതികളെ പിടികൂടാന്‍ പോലീസ് ഊര്‍ജിതമായി ശ്രമിക്കുന്നതിനിടെ കേസിന്റെ അന്വേഷണം കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎക്ക് വിട്ടിരിക്കുന്നു. ഭീകരവാദികളെ അമര്‍ച്ച ചെയ്യാന്‍ വേണ്ടിവന്നാല്‍ യുപി മോഡല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചിരിക്കുകയാണ്.

രാജസ്ഥാനിലെ ജയ്‌പൂരില്‍ തയ്യല്‍ജോലിക്കാരനായ കനയ്യലാലിനെ ഇസ്ലാമിക ഭീകരര്‍ അതിക്രൂരമായി കൊലചെയ്തതിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലാണ് ബെല്ലാരിയില്‍ ബിജെപി നേതാവിനെ വധിച്ചത്. കനയ്യലാലിനെ കൊലപ്പെടുത്തിയതുപോലെ കഴുത്തറുത്താണ് പ്രവീണ്‍ നെട്ടാരുവിനെയും കൊലചെയ്തത്. ടിവി ചാനല്‍ ചര്‍ച്ചയില്‍ കാശിക്ഷേത്രത്തെയും ശിവലിംഗത്തെയും ഒരു ഇസ്ലാമിക ഭീകരസംഘടനാ നേതാവ് അപകീര്‍ത്തിപ്പെടുത്തിയപ്പോള്‍ മുഹമ്മദ് നബിയെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയ നൂപുര്‍ ശര്‍മയെ അനുകൂലിച്ചതിന്റെ പേരിലാണ് കനയ്യലാലിനെ കൊലപ്പെടുത്തിയത്. നൂപുര്‍ ശര്‍മയെ അനുകൂലിച്ചതിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിരവധിപേര്‍ ഇസ്ലാമിക വധഭീഷണി നേരിടുകയാണ്. ചിലര്‍  ആക്രമിക്കപ്പെടുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ ഇസ്ലാമിക മതതീവ്രവാദികള്‍ അത്യന്തം പ്രകോപനപരമായ പ്രതികരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നൂപുര്‍ശര്‍മയെ കൊലചെയ്യുന്നവര്‍ക്ക് പല ഇസ്ലാമിക മതമേധാവികളും പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താന്‍ പാക്കിസ്ഥാനില്‍നിന്ന് അതിര്‍ത്തി കടന്ന് ഭാരതത്തിലെത്തിയ ഒരു തീവ്രവാദി പോലീസിന്റെ പിടിയിലാവുകയുണ്ടായി. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെയാണ് ഇതെല്ലാം അരങ്ങേറുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

ദൈവനിന്ദ ആരോപിച്ച് രണ്ടായിരത്തി പത്തില്‍ ടി.ജെ. ജോസഫ് എന്ന കോളജ് അധ്യാപകന്റെ കൈ വെട്ടിയെടുത്തതു മുതല്‍ തുടങ്ങുന്നതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരാക്രമണങ്ങള്‍. മതകോടതി രൂപീകരിച്ച് അതിന്റെ വിധിപ്രകാരമാണ് ഈ കൃത്യം ചെയ്തത്. കേരളം കേന്ദ്രമായി ഭീകരപ്രവര്‍ത്തനം ശക്തിപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും വിധ്വംസക പദ്ധതി വ്യാപിപ്പിക്കുകയുണ്ടായി. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ഒരവസരവും ഇവര്‍ പാഴാക്കുന്നില്ല. പൗരത്വ നിയമഭേദഗതിക്കെതിരെയും ഹിജാബ് ധരിക്കുന്നതിന്റെ പേരിലുമൊക്കെ അക്രമാസക്ത പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും, വര്‍ഗീയകലാപങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ദല്‍ഹിയില്‍ വര്‍ഗീയകലാപം കുത്തിപ്പൊക്കിയതിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം പുറത്തുവന്നിട്ടുണ്ട്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കോടിക്കണക്കിന് രൂപയാണ് വിദേശത്തുനിന്ന് ഈ സംഘടനകളുടെ നേതാക്കള്‍ കൈപ്പറ്റുന്നത്. ഇവരില്‍ ചിലരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ്‌ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. ബീഹാര്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട ചില പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ അടുത്തിടെ പിടിയിലാവുകയുണ്ടായി. ഈ സംഘടനകളെ നിയമംമൂലം നിരോധിച്ച് ശക്തമായി അടിച്ചൊതുക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഇങ്ങനെ ചെയ്യാത്തപക്ഷം കനയ്യലാലിനെയും പ്രവീണിനെയുംപോലെ നിരവധി മനുഷ്യരെ ഇക്കൂട്ടരുടെ കൊലക്കത്തിക്ക് വിട്ടുകൊടുക്കേണ്ടിവരും.

Tags: terrorismJihadi Terrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.