Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“ഗോ ബാക്ക് മോദി” എന്ന ഹാഷ്ടാഗ് അപ്രസക്തമായി;അണ്ണാ യൂണിവേഴ്സിറ്റി ബിരുദദാനച്ചടങ്ങില്‍ മോദീതരംഗം; തിരക്കുമൂലം കാണാന്‍ കഴിയാത്തവരെ പ്രത്യേകം കണ്ട് മോദി

തമിഴ്നാട്ടിലെ ലിബറലുകളും ബിജെപി വിരുദ്ധ ലോബിയും കൃത്രിമമായി ട്രെന്‍ഡാക്കാന്‍ നോക്കിയ ഗോ ബാക്ക് മോദി ഹാഷ് ടാഗ് തുടക്കത്തിലെ പാളി. എവിടെയും മോദിക്ക് ഹാര്‍ദ്ദമായ സ്വീകരണമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2022, 10:33 pm IST
in India

ചെന്നൈ: തമിഴ്നാട്ടിലെ ലിബറലുകളും ബിജെപി വിരുദ്ധ ലോബിയും കൃത്രിമമായി ട്രെന്‍ഡാക്കാന്‍ നോക്കിയ ഗോ ബാക്ക് മോദി ഹാഷ് ടാഗ് തുടക്കത്തിലെ പാളി. എവിടെയും മോദിക്ക് ഹാര്‍ദ്ദമായ സ്വീകരണമായിരുന്നു.  

അണ്ണാ യൂണിവേഴ്സിറ്റിയിലെ ബിരുദദാനച്ചടങ്ങിനെത്തിയ മോദിയെ ഒരു നോക്ക് കാണാന്‍ വിദ്യാര്‍ത്ഥികള്‍ തിക്കിത്തിരക്കി. എന്നാല്‍ ബിരുദദാനച്ചടങ്ങ് നടക്കുന്ന ഹാളില്‍ കടന്നുകയറാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ നിരാശരായി. പക്ഷെ മോദി അവരെ നിരാശപ്പെടുത്തിയില്ല. അങ്ങിനെ വിഷമിച്ചവരെ ക്ലാസ് മുറികളില്‍ ചെന്ന് അദ്ദേഹം പ്രത്യേകം കണ്ടു. “മൈ ബെസ്റ്റ് വിഷസ് ടു യു” എന്ന മോദിയുടെ ആശംസ കേട്ട് കുട്ടികളും തിരിച്ച് മോദിയ്‌ക്കും ആശംസ നേര്‍ന്നു:” ബെസ്റ്റ് വിഷസ് ടു യൂ ടൂ”.  

ബിരുദദാനച്ചടങ്ങിനെത്തിയ 69 പേര്‍ക്കും സ്വര്‍ണ്ണമെഡല്‍ സമ്മാനിച്ചു. “മാതാപിതാക്കളുടെ ത്യാഗമാണ് കുട്ടികളുടെ വളര്‍ച്ചയ്‌ക്ക് സുപ്രധാന പങ്കുവഹിച്ചത്”- മോദി പറഞ്ഞു. “പണ്ടൊക്കെ ജോലി വേണമെന്ന് ആഗ്രഹിച്ച യുവാക്കള്‍ ഇപ്പോള്‍ സ്വന്തം സ്റ്റാര്‍ട്ടപ്പുകള്‍ കെട്ടിപ്പൊക്കാനാണ് നോക്കുന്നത്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ വിജയിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ മാത്രമല്ല, ലോകമാകെ ഇവിടുത്തെ യുവാക്കളെ ഉറ്റുനോക്കുകയാണ്. “- അദ്ദേഹം പറഞ്ഞു. 

“1897 ഫിബ്രവരിയില്‍ സ്വാമി വിവേകാനന്ദ മദ്രാസ് ടൈംസിനോട് സംസാരിച്ചു. ഇന്ത്യയുടെ ഭാവിയെക്കുറിച്ചായിരുന്നു ചോദ്യം. തനിക്ക് യുവതലമുറയില്‍, ആധുനിക തലമുറയില്‍ വിശ്വാസമുണ്ടെന്നും അവരില്‍ നിന്നാണ് ഇന്ത്യക്കാവശ്യമായ പുതിയ ജോലിക്കാര്‍ വരിക എന്നുമായിരുന്നു സ്വാമിജിയുടെ പ്രതികരണം. ആ വാക്കുകള്‍ ഇന്നും പ്രസക്തമാണ്. പക്ഷെ ഇത്തവണ ഇന്ത്യമാത്രമല്ല നമ്മുടെ യുവാക്കളെ ഉറ്റുനോക്കുന്നത്. ലോകമാകെ ഇന്ത്യയിലെ യുവാക്കളെ ഉറ്റുനോക്കുകയാണ്.”- അണ്ണാ യൂണിവേഴ്സിറ്റിയിലെ 42ാം ബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. 

യുവാക്കളാണ് ഇന്ത്യയുടെ വളര്‍ച്ചായന്ത്രങ്ങള്‍. ഇന്ത്യ ലോകത്തിന്റെ തന്നെ വളര്‍ച്ചയുടെ യന്ത്രമാണെന്നും മോദി പറഞ്ഞു. “കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ സ്റ്റാര്‍ട്ടപ്പുകളുടെ രംഗത്ത് 15000 ശതമാനം വളര്‍ച്ച ഉണ്ടായി. ടെക്നോളജി ഉപയോഗിക്കുന്ന കാര്യത്തില്‍ ആളുകള്‍ ഇപ്പോള്‍  ആശ്വാസമായാണ് കാണുന്നത്. പാവങ്ങളിലെ പാവങ്ങള്‍ പോലും ഇപ്പോള്‍ ടെക്നോളജി ഉപയോഗിക്കുന്നതിലേക്ക് തിരിയുകയാണ്. പണ്ടെക്കെ ഞാന്‍ ഒരു വ്യവസായസംരംഭകനാണെന്ന് പറയാന്‍ യുവാക്കള്‍ വിഷമിച്ചിരുന്നു. ഇപ്പോള്‍ അങ്ങിനെയല്ല. “- മോദി പറഞ്ഞു.  

Tags: എം.കെ. സ്റ്റാലിന്‍നരേന്ദ്രമോദിUniversityതമിഴ്നാട്സ്റ്റാര്‍ട്ടപ്പുകള്‍സ്റ്റാര്‍ട്ടപ്സ്റ്റാര്‍ട്ടപ് ഇന്ത്യഅണ്ണാ യൂണിവേഴ്സിറ്റിബിരുദദാനച്ചടങ്ങ്ചെന്നൈ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

Kerala

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

Kerala

ഗവര്‍ണറുമായി ഏറ്റുമുട്ടാനില്ലെന്ന് മന്ത്രി ആര്‍ ബിന്ദു, ഡോ കെ എസ് അനില്‍കുമാറിനെ മാറ്റിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമല്ലെന്നും മന്ത്രി

Kerala

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ വേണ്ട; എസ്എഫ്ഐയുടെ നീക്കം തടഞ്ഞ് വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ

പുതിയ വാര്‍ത്തകള്‍

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.