Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസിലേതുപോലെ എസിയില്ലാത്ത യൂറോപ്പ് ചൂടില്‍ വെന്തുരുകുന്നു; സ്പെയിനിലും പോര്‍ച്ചുഗീസിലും 1700 മരണം; ബ്രിട്ടനിലും ഫ്രാന്‍സിലും 40 ഡിഗ്രി

കൊടും ചൂടുമൂലമുള്ള ഉഷ്ണതരംഗത്തില്‍ സ്പെയിനിലും പോര്‍ച്ചുഗീസിലും ചൂടുകാറ്റേറ്റ് മരിച്ചവരുടെ എണ്ണം 1700 ആയി. മരിയ്‌ക്കുന്നവരില്‍ അധികവും പ്രായമേറിയവരാണ്. അമേരിക്കയിലേതുപോലെ എസി ഉപയോഗിക്കുന്നത് കുറവായതില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഉഷ്ണതരംഗത്തില്‍ ചെറുത്തുനില്‍ക്കാനുള്ള കഴിവ് കുറവാണെന്നതും തലവേനദയാകുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2022, 06:55 pm IST
in World
സ്പെയിനിലെ മാഡ്രിഡില്‍ ഒരു യുവാവ് ഉഷ്ണതരംഗം സഹിക്കവയ്യാതെ തലയിലൂടെ വെള്ളം ഒഴിക്കുന്നു (ഇടത്ത്) ഉഷ്ണതരംഗം മൂലം സ്പെയിനില്‍ പടരുന്ന കാട്ടുതീ (വലത്ത്)

സ്പെയിനിലെ മാഡ്രിഡില്‍ ഒരു യുവാവ് ഉഷ്ണതരംഗം സഹിക്കവയ്യാതെ തലയിലൂടെ വെള്ളം ഒഴിക്കുന്നു (ഇടത്ത്) ഉഷ്ണതരംഗം മൂലം സ്പെയിനില്‍ പടരുന്ന കാട്ടുതീ (വലത്ത്)

ലണ്ടന്‍: കൊടും ചൂടുമൂലമുള്ള ഉഷ്ണതരംഗത്തില്‍ സ്പെയിനിലും പോര്‍ച്ചുഗീസിലും ചൂടുകാറ്റേറ്റ് മരിച്ചവരുടെ എണ്ണം 1700 ആയി. മരിയ്‌ക്കുന്നവരില്‍ അധികവും പ്രായമേറിയവരാണ്. അമേരിക്കയിലേതുപോലെ എസി ഉപയോഗിക്കുന്നത് കുറവായതില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഉഷ്ണതരംഗത്തില്‍ ചെറുത്തുനില്‍ക്കാനുള്ള കഴിവ് കുറവാണെന്നതും  തലവേനദയാകുന്നുണ്ട്.  

യൂറോപ്യന്‍ രാജ്യങ്ങളില്‍ വീടുകളില്‍ എസി ഉപയോഗിക്കുന്ന പതിവില്ല. ഫാനുകളും കുറവാണ്. പകരം തണുപ്പുകാലത്ത് മുറി ചൂടാക്കാനുള്ള ഹീറ്ററുകളാണ് കൂടുതലായി ഉള്ളത്. മരണസംഖ്യ പിടിച്ചുനിര്‍ത്തണമെങ്കില്‍ പ്രായമേറിയവര്‍ താമസിക്കുന്ന കെയര്‍ഹോമില്‍ ചൂടിനെ പിടിച്ചുനിര്‍ത്താനുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഫലപ്രദമാക്കണമെന്ന് ലിസ്ബന്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.  

പോര്‍ച്ചുഗീസില്‍ മാത്രം ആയിരം പേരോളം കടുത്ത ചൂടില്‍ വെന്തുമരിച്ചു. പലരും കടുത്ത ചൂടില്‍ പൊള്ളലേറ്റും മരിയ്‌ക്കുന്നു. സ്പെയിനില്‍ 700 പേര്‍ മരിച്ചു. സ്പെയിനില്‍ കാട്ടുതീ പടര്‍ന്ന 30ഓളം സംഭവങ്ങളുണ്ടായി.  

ബ്രിട്ടനില്‍ ചൂട് 40 ഡിഗ്രിയില്‍ എത്തുക എന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഇനി എസിയും ഫാനും നിര്‍ബന്ധമായും വാങ്ങേണ്ടിവരുമെന്ന ചിന്തയിലാണ് ജനങ്ങള്‍ ഇപ്പോള്‍. ഫ്രാന്‍സില്‍ 42 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തി. ഇവിടെ 3.4 ലക്ഷം ഏക്കറോളം വനഭൂമി കത്തിനശിച്ചു. ഗ്രീസിലും ഫ്രാന്‍സിലും സ്പെയിനിലും പോര്‍ച്ചുഗീസിലും ഗ്രീസിലും ചൂടുകാറ്റ് കാട്ടുതീ പടരാന‍് കാരണമാവുന്നു. ഇത് മൂലം ആയിരക്കണക്കിന് പേര്‍ക്ക് വീടുവിട്ടോടിപ്പോകേണ്ട സ്ഥിതിവിശേഷമുണ്ടായി.  

ഇറ്റലിയിലും ഇക്കഴിഞ്ഞയാഴ്ച 40.8 ഡിഗ്രിയോളം ചൂടുണ്ടായി.  കാലാവസ്ഥാവ്യതിയാനമാണ് കാരണമായി പരിസ്ഥിതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 42 വര്‍ഷത്തെ ചരിത്രമെടുത്താന്‍ അങ്ങേയറ്റം തീവ്രമായ ഉഷ്ണതരംഗം മൂന്നും നാലും മടങ്ങായി വര്‍ധിച്ചുവരികയാണെന്ന് പഠനങ്ങള്‍ പറയുന്നു. ബിസിനസ് ഉള്‍പ്പെടെയുള്ള സാമ്പത്തികപ്രക്രിയകള്‍ക്ക് ആക്കംകൂടിയതും ജൈവ ഇന്ധനങ്ങള്‍ കഴിഞ്ഞ നൂറുവര്‍ഷമായി കത്തുന്നതിലൂടെ അന്തരീക്ഷത്തിലുണ്ടായ മലിനീകരണവും കാലാവസ്ഥാവ്യതിയാനത്തിന് കാരണമായി. ഇത് ജൈവവൈവിധ്യം ഇല്ലാതാക്കുന്നതിലേക്കും ഓസോണ്‍പാളികളില്‍ ശോഷണമുണ്ടാക്കാനും കാരണമായി. 

Tags: heatകാലാവസ്ഥാ വ്യതിയാനംപോര്‍ച്ചുഗീസ്കാട്ടുതീEnglandയുകെ ഉഷ്ണതരംഗംസ്‌പെയിന്‍കാലാവസ്ഥ പ്രതിസന്ധിആരാധകര്‍franceഉഷ്ണതരംഗംഇറ്റലിBritain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

Football

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

Football

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

Football

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

പുതിയ വാര്‍ത്തകള്‍

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.