Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൈഡ്രോളിക് പ്രശ്നം, പ്രഷര്‍തകരാര്‍, കരിയുന്ന മണം….48 മണിക്കൂറിനകം 4 അന്താരാഷ്‌ട്രവിമാനങ്ങള്‍ വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇറക്കിയതില്‍ ആശങ്ക

കഴിഞ്ഞ 48 മണിക്കൂറുകള്‍ക്കകം നാല് അന്താരാഷ്‌ട്ര വിമാനങ്ങള്‍ ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങളിലും മസ്കറ്റിലും ഉള്‍പ്പെടെ വിവിധ സാങ്കേതികത്തകരാറുകളെ തുടര്‍ന്ന് ഫുള്‍ എമര്‍ജന്‍സിയില്‍ അടിയന്തരമായി ഇറക്കേണ്ടി വന്നതില്‍ ആശങ്ക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2022, 08:59 pm IST
inIndia

ന്യൂദല്‍ഹി: കഴിഞ്ഞ 48 മണിക്കൂറുകള്‍ക്കകം നാല് അന്താരാഷ്‌ട്ര വിമാനങ്ങള്‍ ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങളിലും മസ്കറ്റിലും ഉള്‍പ്പെടെ വിവിധ സാങ്കേതികത്തകരാറുകളെ തുടര്‍ന്ന് ഫുള്‍ എമര്‍ജന്‍സിയില്‍ അടിയന്തരമായി ഇറക്കേണ്ടി വന്നതില്‍ ആശങ്ക.

ഏറ്റവുമൊടുവില്‍ കോഴിക്കോട് നിന്നും ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കറ്റില്‍ ഫുള്‍ എമര്‍ജന്‍സിയില്‍  ഇറക്കേണ്ടിവന്നു. ഫ്ളൈറ്റിന്റെ മുന്‍ ഭാഗത്ത് നിന്നും കത്തിക്കരിയുന്ന മണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു മസ്കറ്റില്‍ അടിയന്തരമായി വിമാനം ഇറക്കിയത്. എന്നാല്‍ വിശദമായ പരിശോധനയില്‍ കാര്യമായി ഒന്നും കണ്ടെത്താനായില്ല.  

നേരത്തെ കോഴിക്കോട്, ചെന്നൈ, കൊല്‍ക്കൊത്ത എയര്‍പോര്‍ട്ടുകളില്‍ വെള്ളിയാഴ്ച, ശനിയാഴ്ച ദിവസങ്ങളിലായി മൂന്ന് അന്താരാഷ്‌ട്ര വിമാനങ്ങള്‍ സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് ഇറക്കേണ്ടി വന്നിരുന്നു. .  

ഇതേക്കൂറിച്ച് ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ എവിയേഷന്‍ (ഡിജിസിഎ) ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ട്. ഈ സംഭവങ്ങളെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഡിജിസിഎ ഉത്തരവിട്ടു. സാങ്കേതികത്തകരാര്‍ തന്നെയാണോ അതോ എന്തെങ്കിലും അട്ടിമറി ശ്രമമാണോ എന്നാണ് ആശങ്ക.വിമാനക്കമ്പനികള്‍ ചെലവ് ചുരുക്കാന്‍ യാത്രക്കാരുടെ സുരക്ഷയില്‍ വെള്ളം ചേര്‍ക്കുകയാണോ എന്ന ആശങ്കയും ഉയരുന്നു.  ” ശനിയാഴ്ച രണ്ട് വിദേശവിമാനങ്ങളാണ് സാങ്കേതികത്തകരാറിനെ തുടര്‍ന്ന് ഇറക്കേണ്ടി വന്നത്. എയര്‍ അറേബ്യ വിമാനം ഹൈഡ്രോളിക് പ്രശ്നത്തെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ ഇറക്കേണ്ടി വന്നു. എത്യോപ്യന്‍ എയര്‍ലൈന്‍സ് പ്രഷര്‍ പ്രശ്നം മൂലം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. “- ഡിജിസിഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.  

ഷാര്‍ജയില്‍ നിന്നും വരുന്ന എയര്‍ അറേബ്യ ഫ്ളൈറ്റാണ് ഫുള്‍ എമര്‍ജന്‍സിയില്‍ കൊച്ചിയില്‍ ഇറക്കിയത്. യാത്രക്കാരും ക്രൂവും സുരക്ഷിതരായിരുന്നു. അഡിസ് അബാബയില്‍ നിന്നും ബാങ്കോക്കിലേക്കുള്ള എത്യോപ്യന്‍ എയര്‍ലൈന്‍സാണ് പ്രഷര്‍ പ്രശ്നത്തെതുടര്‍ന്ന് കൊല്‍ക്കൊത്തയില്‍ ഇറക്കിയത്. ഇവിടെയും യാത്രക്കാരും ക്രൂവും സുരക്ഷിതരായിരുന്നു.  

ജൂലായ് 15 വെള്ളിയാഴ്ച ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റാണ് ചെന്നൈ എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ഇറക്കേണ്ടിവന്നത്. ഹൈഡ്രോളിക് പ്രശ്നമായിരുന്നു കാരണം. ഫുള്‍ എമര്‍ജന്‍സിയോട് കൂടിയാണ് ഇറക്കിയത്. ഇവിടെയും യാത്രക്കാരും ക്രൂവും സുരക്ഷിതരാണ്.  

നേരത്തെ ഷാര്‍ജയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള ഇന്‍ഡിഗോ വിമാനം പാകിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കേണ്ടി വന്നു. സാങ്കേതികത്തകരാറായിരുന്നു.ഇവിടെയും യാത്രക്കാര്‍ സുരക്ഷിതരായിരുന്നു.  

പക്ഷെ അടിക്കടിയുള്ള ഈ സാങ്കേതികത്തകരാറിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ അതോ വരാനിരിക്കുന്ന വലിയൊരു അട്ടിമറിയുടെ ഡ്രസ് റിഹേഴ്സലാണോ എന്നെല്ലാം ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 

Tags: ഹൈഡ്രോളിക് പ്രശ്നംഎയര്‍ലൈന്‍സ് ഫ്ലൈറ്റാശ്രീലങ്കന്‍ എയര്‍ലൈന്‍സ്Fourപ്രഷര്‍ പ്രശ്നംഇന്‍ഡിഗോ വിമാനംAir India Expressവിമാനംഅന്വേഷണംഡിജിസിഎഎത്യോപ്യന്‍ എയര്‍ലൈന്‍സ്സാങ്കേതിക തകരാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Representational image | PTI
Kerala

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

India

മിഡിൽ ഈസ്റ്റിലേക്കുള്ള സേവനം വർധിപ്പിക്കാൻ എയർ ഇന്ത്യ ഇന്ന് 48 വിമാന സർവീസുകൾ നടത്തും

Gulf

ഗൾഫിൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; എ​മി​റേ​റ്റ്സും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും സ​ർ​വീ​സു​ക​ൾ തുടങ്ങി

Kerala

ദുബായില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നു

India

നവിമുംബൈ വിമാനത്താവളം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.