Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് ചാരനെ ഭീകരവാദ സമ്മേളനത്തിന് ക്ഷണിക്കാത്തതിന് ഹമീദ് അന്‍സാരി ദേഷ്യപ്പെട്ടിരുന്നെന്ന് ഡോ. ആദിഷ് അഗര്‍വാല

അന്താരാഷ്‌ട്ര ഭീകരവാദവും മനുഷ്യാവകാശവും' എന്ന വിഷയത്തെക്കുറിച്ചുള്ള സമ്മേളനത്തിലേക്ക് പാകിസ്ഥാന്‍ ചാരനും ജേണലിസ്റ്റുമായ നുസ്രത്ത് മിര്‍സയെ ക്ഷണിക്കാത്തതിന് ഇന്ത്യയുടെ മുന്‍ ഉപരാഷ്‌ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ ഹമീദ് അന്‍സാരി ദേഷ്യപ്പെട്ടിരുന്നുവെന്ന് അഡ്വ. ഡോ. ആദിഷ് അഗര്‍വാല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2022, 04:11 pm IST
in India
ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി (ഇടത്ത്) ഓള്‍ ഇന്ത്യ ബാര്‍ അസോസിയേഷന്‍ ചെയര്‍മാനായിരുന്ന അഡ്വ.ഡോ. ആദിഷ് അഗര്‍വാല (വലത്ത്)

ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി (ഇടത്ത്) ഓള്‍ ഇന്ത്യ ബാര്‍ അസോസിയേഷന്‍ ചെയര്‍മാനായിരുന്ന അഡ്വ.ഡോ. ആദിഷ് അഗര്‍വാല (വലത്ത്)

ഇസ്ലാമബാദ്: ‘അന്താരാഷ്‌ട്ര ഭീകരവാദവും മനുഷ്യാവകാശവും’ എന്ന വിഷയത്തെക്കുറിച്ചുള്ള സമ്മേളനത്തിലേക്ക് പാകിസ്ഥാന്‍ ചാരനും ജേണലിസ്റ്റുമായ നുസ്രത്ത് മിര്‍സയെ ക്ഷണിക്കാത്തതിന് ഇന്ത്യയുടെ മുന്‍ ഉപരാഷ്‌ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ ഹമീദ് അന്‍സാരി ദേഷ്യപ്പെട്ടിരുന്നുവെന്ന് അഡ്വ. ഡോ. ആദിഷ് അഗര്‍വാല. ഇദ്ദേഹം ഓള്‍ ഇന്ത്യ ബാര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ആയിരുന്നപ്പോഴാണ് ഈ അന്താരാഷ്‌ട്ര സമ്മേളനം നടന്നത്. ഡോ.ആദിഷ് അഗര്‍വാല ഈ  ആരോപണം ഉയര്‍ത്തിയതോടെ വീണ്ടും പാക് ചാരന്മാരുമായി കോണ്‍ഗ്രസ് നേതാവ് ഹമീദ് അന്‍സാരിയ്‌ക്കും കോണ്‍ഗ്രസിനും ബന്ധമുണ്ടെന്ന വിമര്‍ശനം വീണ്ടും ശക്തമാവുകയാണ്.  

ഇന്ത്യയില്‍  2005 മുതല്‍ 2011 മുതല്‍ സന്ദര്‍ശനം നടത്തിയ കാലഘട്ടത്തില്‍ ഇന്ത്യയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചെന്നും അത് ഐഎസ്ഐയ്‌ക്ക് നല്‍കിയെന്നും പാകിസ്ഥാന്‍ ചാരനായ ജേണലിസ്റ്റ് നുസ്രത്ത് മിര്‍സ വെളിപ്പെടുത്തിയിരുന്നു. ഒപ്പം തന്നെ കോണ്‍ഗ്രസ് നേതാവ് ഹമീദ് അന്‍സാരി ഇന്ത്യയിലേക്ക് ക്ഷണിച്ചതായും നുസ്രത്ത് മിര്‍സ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഇന്ത്യയില്‍ പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദം വളര്‍ത്താന്‍ കൂട്ടുനിന്നതിന്റെ പേരില്‍ കോണ്‍ഗ്രസും ഹമീദും അന്‍സാരിയും പ്രതിക്കൂട്ടിലായിരിക്കുകയാണ്.  

നുസ്രത്തിനെ സമ്മേളനത്തിലേക്ക് ക്ഷണിക്കാന്‍ അന്ന് ഉപരാഷ്‌ട്രപതിയായിരുന്ന ഹമീദ് അന്‍സാരിയുടെ ഓഫീസില്‍ നിന്നും ഒരു ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചെങ്കിലും തങ്ങള്‍ അതിന് വഴങ്ങിയില്ലെന്നും അഗര്‍വാല പറഞ്ഞു. ” ‘അന്താരാഷ്‌ട്ര ഭീകരവാദവും മനുഷ്യാവകാശവും’ എന്ന വിഷയത്തെക്കുറിച്ചുള്ള സമ്മേളനത്തില്‍ മുഖ്യാഥിതിയാകാമെന്ന് അന്ന് ഉപരാഷ്‌ട്രപതിയായിരുന്ന ഹമീദ് അന്‍സാരി സമ്മതിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഓഫീസിലെ ഡയറക്ടറായിരുന്ന അശോക് ധവാന്‍ നുസ്രത്ത് മിര്‍സയെ സമ്മേളനത്തിന് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടത്. പാകിസ്ഥാനില്‍ നിന്നാണ് ഇന്ത്യയിലേക്ക് തീവ്രവാദം വരുന്നതെന്നതിനാല്‍ നുസ്രത്തിനെ ഞങ്ങള്‍ ക്ഷണിച്ചില്ല.” – ഡോ. ആദിഷ് അഗര്‍വാല പറഞ്ഞു.  

അതുകൊണ്ട് തന്നെ അന്ന് ആ സമ്മേളനത്തിന് പങ്കെടുക്കാനെത്തിയ ഹമീദ് അന്‍സാരി വേഗത്തില്‍ തന്നെ വേദി വിട്ട് മടങ്ങിപ്പോയെന്നും ഡോ. ആദിഷ് അഗര്‍വാല വിശദീകരിക്കുന്നു.  

Tags: spyപാക് ചാരന്‍ഡോ. ആദിഷ് അഗര്‍വാലterrorismConferenceഐഎസ്ഐപാക്കിസ്ഥാന്‍ഹമീദ് അന്‍സാരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

News

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.