Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏക് നാഥ് ഷിന്‍ഡേയ്‌ക്ക് സംരക്ഷണം നല്‍കാന്‍ ഇഡിയോ സിബിഐയോ ഉണ്ടായിരുന്നോ? ബാലിശ ചോദ്യങ്ങളുമായി എന്‍ഡിടിവി ജേണലിസ്റ്റ് നിധി റസ് ദാന്‍

ഒരു കാലത്ത് പത്രപ്രവര്‍ത്തനത്തില്‍ സ്ത്യുതര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ടിവി ചാനലായിരുന്നു പ്രണോയ് റോയിയുടെ എന്‍ഡിടിവി. ഇപ്പോള്‍ മോദി വിരോധം കൊണ്ട് എന്തും ചോദിക്കുന്ന നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണ് ചാനലിലെ ജേണലിസ്റ്റുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2022, 04:13 pm IST
in India

ന്യൂദല്‍ഹി: ഒരു കാലത്ത് പത്രപ്രവര്‍ത്തനത്തില്‍ സ്ത്യുതര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ടിവി ചാനലായിരുന്നു പ്രണോയ് റോയിയുടെ എന്‍ഡിടിവി. ഇപ്പോള്‍ മോദി വിരോധം കൊണ്ട് എന്തും ചോദിക്കുന്ന നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണ് ചാനലിലെ ജേണലിസ്റ്റുകള്‍.  

ഈയിടെ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയുമായി എന്‍ഡിടിവി ജേണലിസ്റ്റ് നിധി റസ്ദാന്‍ അഭിമുഖം നടത്തിയിരുന്നു. അസമിലെ ഗുവാഹത്തിയിലെ ഹോട്ടലില്‍ കഴിഞ്ഞിരുന്ന ഏക് നാഥ് ഷിന്‍‍ഡേയോടൊപ്പമുള്ള ചില എംഎല്‍എമാര്‍ ഉദ്ധവ് താക്കറെയുടെ അടുത്തേക്ക് മടങ്ങിവരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായി അഭിമുഖത്തില്‍ ആദിത്യ താക്കറെ പറഞ്ഞു. “ചില എംഎല്‍എമാര്‍ ഞങ്ങളുമായി സംസാരിക്കാന്‍ ഒരുക്കമുള്ളവരായിരുന്നു. . അവിടെ ഹോട്ടലില്‍ ഉണ്ടായിരുന്ന സെക്യൂരിറ്റി, ഫോഴ്സ് അത്രയും വലുതായിരുന്നു. ഒരാള്‍ക്കും അകത്തുകടക്കാനോ പുറത്തുവരാനോ കഴിയാത്തവിധം സെക്യൂരിറ്റി ഉണ്ടായിരുന്നു. ചിലര്‍ മടങ്ങിവരാന്‍ ആഗ്രഹിച്ചു. പക്ഷെ അവരെ ബലമായി തടഞ്ഞുവെച്ചു”. – ഇത്രയുമാണ് ആദിത്യ താക്കറെ പറഞ്ഞത്.  

ഉടനെ നിധി റസ് ദാന്റെ ചോദിച്ച അടുത്ത ചോദ്യം ഇങ്ങിനെ: “ഏക് നാഥ് ഷിന്‍ഡേയും വിമത എംഎല്‍എമാരും താമസിച്ച അസമിലെ ഹോട്ടലില്‍ അവര്‍ക്ക് സംരക്ഷണം നല്‍കിയത് കേന്ദ്ര ഏജന്‍സിയായിരുന്നോ? ഇഡിയോ സിബിഐയോ അവിടെ ഉണ്ടായിരുന്നോ?  

“ഒരിയ്‌ക്കലുമല്ല. അവര്‍ തന്നെയായിരുന്നു അവിടെ സുരക്ഷ ഒരുക്കിയത്.  

അസമില്‍ നിന്നുള്ള സെക്യൂരിറ്റിക്കാര്‍ ആയിരുന്നു. ഈ എംഎല്‍എമാര്‍ ടൂറിസവുമായി ബന്ധപ്പെട്ടവരായതുകൊണ്ട് അവരെ നന്നായി സംരക്ഷിക്കണം എന്ന നിലയ്‌ക്കാണ് അവര്‍ പെരുമാറിയത്.”- ഇതായിരുന്നു ആദിത്യ താക്കറെയുടെ മറുപടി.  

കേന്ദ്ര ഏജന്‍സികളെ കുടുക്കാന്‍ നോക്കി നടക്കാതായപ്പോള്‍ നിധി റസ് ദാന്റെ അടുത്ത ചോദ്യം ഇങ്ങിനെ: “ബിജെപിയുടെ ഗൂഡാലോചനയാണ് താങ്കളുടെ അച്ഛന്റെ പതനത്തിന് കാരണമെന്ന് കരുതുന്നുണ്ടോ?”

ഇതിന് ഒഴിഞ്ഞു മാറുന്ന മറുപടിയായിരുന്നു ആദിത്യ താക്കറെ പറഞ്ഞത്. “ഞാന്‍ അതിന്റെ ആഴത്തിലേക്ക് പോയി പഠിച്ചിട്ടില്ല. “- ബിജെപിയെയോ കേന്ദ്ര ഏജന്‍സികളെയോ കുടുക്കാന്‍ കാതലായ ഒന്നും ആദിത്യ താക്കറെയെില്‍ നിന്നും കിട്ടതായപ്പോള്‍ നിധി റസ് ദാന്റെ കാറ്റ് പോയി. 

Tags: ആദിത്യ താക്കറേഎന്‍ഡി ടിവിGuwahatiഇഡിക്രിമിനല്‍ പത്രപ്രവര്‍ത്തനംനരേന്ദ്രമോദിനിദി റസ്ദാന്‍ഏക്നാഥ് ഷിന്‍‍ഡെഎംവിഎ തകരുന്നുറീച്ചമോദി വിരുദ്ധ വാദംCBIShiv SenaNidhiമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

News

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

India

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

പുതിയ വാര്‍ത്തകള്‍

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.