Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വെള്ളിത്തിരയിലെ പഴശ്ശിത്തമ്പുരാന്‍

പോരാട്ടത്തിന്റെയും ജീവിതത്തിന്റെയും ദേശഭക്തിയുടെയും കനല്‍ നിറഞ്ഞകഥ അഭ്രപാളിയില്‍ അഗ്‌നി പടര്‍ത്തി മാഞ്ഞിട്ട് 58 കൊല്ലം പിന്നിട്ടിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 10:09 am IST
inKerala

കൊച്ചികണ്ടും കൊടകു കണ്ടും കൊതിപിടിച്ചുപോയ സായിപ്പിനെ നോക്കിയാണ് അഭ്രപാളിയിലും അനുവാചകനിലും ചിരിയും അതിലേറെ ആവേശവും പടര്‍ത്തിയ ആ ഗാനം പിറന്നത്. കൊല്ലക്കുടിലില് തൂശിവില്‍ക്കണ സായിപ്പേ എന്നാണ് പരിഹാസം കലര്‍ന്ന വിളി. വയനാടന്‍ മണ്ണിലേക്ക് തുപ്പാക്കിയുമായി വന്നിറങ്ങിയ സായിപ്പിന്റെ പടയോട് അന്നാട്ടിലെ സാധാരണക്കാരന്റെ ഉശിരുള്ള വികാരത്തിന് വരികളെഴുതിയത് സാക്ഷാല്‍ വയലാര്‍ രാമവര്‍മ്മ. പഴശ്ശിയിലെത്തമ്പുരാന്‍ പകര്‍ന്ന ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് ആ പാട്ട് സിനിമയിലും പിന്നെ നാടൊട്ടാകെയും ഒഴുകിപ്പടര്‍ന്നത്.

‘ആദ്യത്തെ കപ്പലില്‍ വന്നത് സോപ്പ് ചീപ്പ് കണ്ണാടി

പിന്നത്തെ കപ്പലില്‍ വന്നത് തൂക്കുചങ്ങല തുപ്പാക്കി

വയലെറമ്പത്ത് വെള്ളക്കൊക്കുകള്‍

നൊയമ്പുനോക്കണപോലെ നിങ്ങള്

വയനാടന്‍മലകള്‍ നോക്കി

വെള്ളമെന്തിനിറക്കണു….’

1964ലാണ് വെള്ളിത്തിര കീഴടക്കിയ പഴശ്ശിരാജ പുറത്തുവരുന്നത്. മലയാള സിനിമയില്‍ ചരിത്രപുരുഷന്മാരെ ആഢ്യത്വത്തോടെ അവതരിപ്പിച്ച കൊട്ടാരക്കര ശ്രീധരന്‍നായരാണ് പഴശ്ശത്തമ്പുരാനായി വേഷമിട്ടത്. സത്യനും നസീറും അടക്കമുള്ള മുന്‍നിരക്കാരും അഭിനേതാക്കളായി.

വിശ്രുത സാഹിത്യകാരന്‍ തിക്കോടിയന്റെ രചനയിലാണ് പഴശ്ശിരാജ അഭ്രപാളിയില്‍ പിറന്നത്.  സര്‍ദാര്‍ കെ.എം. പണിക്കര്‍ എഴുതിയ കേരളസിംഹം പഴശ്ശിരാജ എന്ന ചരിത്രനോവലായിരുന്നു അവലംബം. എം. കുഞ്ചാക്കോ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ചു. വയലാര്‍ പാട്ടെഴുതി. ആര്‍.കെ. ശേഖര്‍ സംഗീതസംവിധാനം ചെയ്തു. ചൊട്ടമുതല്‍ ചുടല വരെ, അഞ്ജനക്കുന്നില്‍ തിരിതെളിക്കാന്‍ പോകും, ചിറകറ്റുവീണൊരു കൊച്ചുതുമ്പീ തുടങ്ങി പതിമൂന്ന് ഗാനങ്ങള്‍….

അഞ്ജനക്കുന്നില്‍ തിരിതെറുക്കാന്‍ പോകും

അമ്പലപ്രാവുകളേ

പോണ വഴിക്കോ വരും വഴിക്കും

മാണിക്യമഞ്ചല്‍ കണ്ടോ

കൈതപ്പൂക്കളാല്‍ കര്‍പ്പൂരമുഴിയുന്ന

കാനനനദേവതമാര്‍

കാണാന്‍ കൊതിക്കുമാ മഞ്ചലിനുള്ളില്‍

രാജകുമാരനുണ്ടോ …. പഴശ്ശിത്തമ്പുരാന് കാടും നാടും നല്കിയ വരവേല്പിന്റെ ഈണങ്ങള്‍…

പോരാട്ടത്തിന്റെയും ജീവിതത്തിന്റെയും ദേശഭക്തിയുടെയും കനല്‍ നിറഞ്ഞ കഥ അഭ്രപാളിയില്‍ അഗ്നി പടര്‍ത്തി മാഞ്ഞിട്ട് 58 കൊല്ലം പിന്നിട്ടിരിക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം 2009ല്‍ എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി കേരളവര്‍മ്മ പഴശ്ശിരാജ വീണ്ടും തിയേറ്ററുകള്‍ കീഴടക്കി. നിത്യഹരിതമാണ് പഴശ്ശിയുടെ ചരിത്രമെന്ന് തെരയാന്‍ മറ്റ് ഏടുകള്‍ വേണ്ട. എന്നിട്ടും അമൃതോത്സവത്തിന്റെ കാലത്ത് സ്വാതന്ത്ര്യസമരത്തിന്റെ ആവേശം തുളുമ്പുന്ന ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് സംവിധാനം ഉണ്ടാകുന്നില്ല. പ്രാദേശികതലങ്ങളില്‍ വരെ വിദേശസിനിമകള്‍ ഉള്‍പ്പെടുത്തി ഫിലിഫെസ്റ്റുകള്‍ സംഘടിപ്പിക്കുമ്പോഴെങ്കിലും പൊടി തട്ടിയെടുക്കേണ്ടതാണ് ഈ ചിത്രങ്ങള്‍. കാലമെത്ര കഴിഞ്ഞാലും പഴശ്ശിയുടെ നാട്ടുകാര്‍ പാടിയ പാട്ട് ചലച്ചിത്ര ചരിത്രത്തില്‍ നിന്ന് മായുന്നില്ല….

തലശ്ശേരി കടപ്പുറത്തെ കച്ചോടക്കമ്പനിയാപ്പീസ് ഇന്ന് മലയാളക്കര കൊള്ളയടിക്കണ കറക്കുകമ്പനിയാപ്പീസ് പൊളിച്ചുമാറ്റണതെന്നിനിയീ പൊളിഞ്ഞ കമ്പനിയാപ്പീസ്…. കാലമിത്ര കഴിഞ്ഞിട്ടും

Tags: keralaആസാദി ക അമൃത് മഹോത്സവ്പഴശ്ശിരാജ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.