Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുരുദ്വാര ആക്രമണം: അഫ്ഗാനിസ്ഥാനില്‍ സുരക്ഷിതരാണെന്ന തോന്നലില്ലെന്ന് സിഖ് സമൂഹം; ഇനി അവശേഷിക്കുന്നത് 150 സിഖുകാര്‍ മാത്രം

അഫ് ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സിഖുകാരുടെ ഗുരുദ്വാരയ്‌ക്കെതിരെ ഐഎസ് ഭീകരര്‍ ശനിയാഴ്ച ഗ്രനേഡ് ആക്രമണം നടത്തിയതോടെ ഇനി അഫ്ഗാനിസ്ഥാനില്‍ സുരക്ഷിതരാണെന്ന തോന്നലില്ലെന്ന് സിഖ് സമൂഹം. ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ ഒരു സുരക്ഷാ ഗാര്‍ഡിനെ കൊന്നു. പിന്നീട് അവര്‍ അകത്ത് കടന്ന് ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2022, 11:11 pm IST
inIndia

കാബൂള്‍: അഫ് ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സിഖുകാരുടെ ഗുരുദ്വാരയ്‌ക്കെതിരെ ഐഎസ് ഭീകരര്‍ ശനിയാഴ്ച ഗ്രനേഡ് ആക്രമണം നടത്തിയതോടെ ഇനി അഫ്ഗാനിസ്ഥാനില്‍ സുരക്ഷിതരാണെന്ന തോന്നലില്ലെന്ന് സിഖ് സമൂഹം.  ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ ഒരു സുരക്ഷാ ഗാര്‍ഡിനെ കൊന്നു. പിന്നീട് അവര്‍ അകത്ത് കടന്ന് ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു.  

താലിബാന്‍ സൈനികര്‍ എത്തി ഐഎസ് ഭീകരരെ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. “എന്റെ വീട് ഗുരുദ്വാരയുടെ മുന്‍പിലാണ്. വെടിവെപ്പ് കേട്ടതോടെ ഞാന്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി. അക്രമികള്‍ ഗുരുദ്വാരയ്‌ക്കുള്ളിലാണെന്ന് ആളുകള്‍ വിളിച്ച് പറയുന്നത് കേട്ടു. ആകെ അങ്കലാപ്പായിരുന്നു. പിന്നാലെ വലിയൊരു സ്ഫോടന ശബ്ദം കേട്ടു.”- കുല്‍ജിത് സിങ് ഖല്‍സ പറഞ്ഞു.  

ഗുരുദ്വാരയ്‌ക്ക് മുമ്പിലെ താലിബാന്‍ ചെക് പോസ്റ്റില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൊണ്ടിട്ട ബോംബ് നിറച്ച കാര്‍ പൊട്ടിത്തെറിച്ചു. അതില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ യൂണിറ്റ കമാന്‍ഡര്‍ പല കഷണങ്ങളായി ചിതറിത്തെറിച്ചു. ചുറ്റിലുമുള്ള കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. ദിവസേനയുടെ പ്രഭാത പ്രാര്‍ത്ഥനയ്‌ക്ക് അരമണിക്കൂര്‍ മുന്‍പായിരുന്നു ആക്രമണം തുടങ്ങിയത്. “അല്‍പം കൂടി നേരത്തെയാണ് സ്ഫോടനം നടന്നിരുന്നതെങ്കില്‍ കൂടുതല്‍ പേര്‍ പൊട്ടിത്തെറിച്ചേനെ”- ഖല്‍സ പറയുന്നു.  

പതിനായിരക്കണക്കിന് ഹിന്ദുക്കളും സിഖുകാരും ഉള്ള ഒരു രാജ്യമായിരുന്നു ഒരിയ്‌ക്കല്‍ അഫ്ഗാനിസ്ഥാന്‍. പക്ഷെ ദശകങ്ങളായുള്ള സംഘട്ടനം ഹിന്ദുക്കളുടെയും സിഖുകാരുടെയും എണ്ണം കുറച്ചു. അവശേഷിക്കുന്ന ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും നേരെ ഇസ്ലാമിക് സ്റ്റേറ്റ് ശക്തമായ ആക്രമണമാണ് നടത്തുന്നത്.  

2018ല്‍ ജലാലബാദില്‍ ന്യൂനപക്ഷ സിഖുകാരുടെ ഒരു യോഗത്തിന് നേരെ ബോംബാക്രമണമുണ്ടായി. 2020ല്‍ മറ്റൊരു ഗുരുദ്വാര ആക്രമിക്കപ്പെട്ടു. ജലാലബാദിലെ ആക്രമണസമയത്ത് 1,500 സിഖുകാരാണ് യോഗം ചേര്‍ന്നത്. അത് കഴിഞ്ഞപ്പോള്‍ ആളുകള്‍ ചിന്തിച്ചത് ഇവിടെ ജീവിക്കാന്‍ സാധിക്കില്ല എന്നാണെന്ന് സുഖ്ബീര്‍ സിങ്ങ് ഖല്‍സ പറയുന്നു.  

2020ലെ ഗുരുദ്വാര ആക്രമണത്തിന് ശേഷം കൂടുതല്‍ സിഖുകാര്‍ അഫ്ഗാന്‍ വിട്ടു. താലിബാന്‍ അധികാരം ഏറ്റെടുത്തപ്പോള്‍ വെറും 300 സിഖുകാര്‍ മാത്രമേ അഫ്നാഗില്‍ ഉള്ളു. ഇപ്പോള്‍ വെറും 150 സിഖുകാരായി ചുരുങ്ങി.  

ഞങ്ങളുടെ എല്ലാ ചരിത്രമുറങ്ങുന്ന ഗുരുദ്വാരകളും ആക്രമിക്കപ്പെട്ടു. തകര്‍ത്തു. ഇനി അവശേഷിക്കുന്ന ഗുരുദ്വാരകള്‍ക്കു നേരെയും ആക്രമണം നടക്കുകയാണ്. – സുഖ്ബീര്‍ സിങ്ങ് ഖല്‍സ പറയുന്നു.  

ഈ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണ്. താലിബാന്‍ സേനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ ദുര്‍ബലരാണെങ്കിലും ഐഎസിനെ ആക്രമണം അതിശക്തമാണ്.  

Tags: ISISഇസ്ലാമിക് സ്റ്റേറ്റ്attackസിഖ്താലിബാന്‍അഫ്ഗാനിസ്ഥാന്‍Gurudwaraഗുരുദ്വാര ആക്രമണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.