Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുരുദ്വാര ആക്രമണം: അഫ്ഗാനിസ്ഥാനില്‍ സുരക്ഷിതരാണെന്ന തോന്നലില്ലെന്ന് സിഖ് സമൂഹം; ഇനി അവശേഷിക്കുന്നത് 150 സിഖുകാര്‍ മാത്രം

അഫ് ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സിഖുകാരുടെ ഗുരുദ്വാരയ്‌ക്കെതിരെ ഐഎസ് ഭീകരര്‍ ശനിയാഴ്ച ഗ്രനേഡ് ആക്രമണം നടത്തിയതോടെ ഇനി അഫ്ഗാനിസ്ഥാനില്‍ സുരക്ഷിതരാണെന്ന തോന്നലില്ലെന്ന് സിഖ് സമൂഹം. ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ ഒരു സുരക്ഷാ ഗാര്‍ഡിനെ കൊന്നു. പിന്നീട് അവര്‍ അകത്ത് കടന്ന് ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2022, 11:11 pm IST
in India

കാബൂള്‍: അഫ് ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സിഖുകാരുടെ ഗുരുദ്വാരയ്‌ക്കെതിരെ ഐഎസ് ഭീകരര്‍ ശനിയാഴ്ച ഗ്രനേഡ് ആക്രമണം നടത്തിയതോടെ ഇനി അഫ്ഗാനിസ്ഥാനില്‍ സുരക്ഷിതരാണെന്ന തോന്നലില്ലെന്ന് സിഖ് സമൂഹം.  ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ ഒരു സുരക്ഷാ ഗാര്‍ഡിനെ കൊന്നു. പിന്നീട് അവര്‍ അകത്ത് കടന്ന് ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു.  

താലിബാന്‍ സൈനികര്‍ എത്തി ഐഎസ് ഭീകരരെ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. “എന്റെ വീട് ഗുരുദ്വാരയുടെ മുന്‍പിലാണ്. വെടിവെപ്പ് കേട്ടതോടെ ഞാന്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി. അക്രമികള്‍ ഗുരുദ്വാരയ്‌ക്കുള്ളിലാണെന്ന് ആളുകള്‍ വിളിച്ച് പറയുന്നത് കേട്ടു. ആകെ അങ്കലാപ്പായിരുന്നു. പിന്നാലെ വലിയൊരു സ്ഫോടന ശബ്ദം കേട്ടു.”- കുല്‍ജിത് സിങ് ഖല്‍സ പറഞ്ഞു.  

ഗുരുദ്വാരയ്‌ക്ക് മുമ്പിലെ താലിബാന്‍ ചെക് പോസ്റ്റില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൊണ്ടിട്ട ബോംബ് നിറച്ച കാര്‍ പൊട്ടിത്തെറിച്ചു. അതില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ യൂണിറ്റ കമാന്‍ഡര്‍ പല കഷണങ്ങളായി ചിതറിത്തെറിച്ചു. ചുറ്റിലുമുള്ള കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. ദിവസേനയുടെ പ്രഭാത പ്രാര്‍ത്ഥനയ്‌ക്ക് അരമണിക്കൂര്‍ മുന്‍പായിരുന്നു ആക്രമണം തുടങ്ങിയത്. “അല്‍പം കൂടി നേരത്തെയാണ് സ്ഫോടനം നടന്നിരുന്നതെങ്കില്‍ കൂടുതല്‍ പേര്‍ പൊട്ടിത്തെറിച്ചേനെ”- ഖല്‍സ പറയുന്നു.  

പതിനായിരക്കണക്കിന് ഹിന്ദുക്കളും സിഖുകാരും ഉള്ള ഒരു രാജ്യമായിരുന്നു ഒരിയ്‌ക്കല്‍ അഫ്ഗാനിസ്ഥാന്‍. പക്ഷെ ദശകങ്ങളായുള്ള സംഘട്ടനം ഹിന്ദുക്കളുടെയും സിഖുകാരുടെയും എണ്ണം കുറച്ചു. അവശേഷിക്കുന്ന ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും നേരെ ഇസ്ലാമിക് സ്റ്റേറ്റ് ശക്തമായ ആക്രമണമാണ് നടത്തുന്നത്.  

2018ല്‍ ജലാലബാദില്‍ ന്യൂനപക്ഷ സിഖുകാരുടെ ഒരു യോഗത്തിന് നേരെ ബോംബാക്രമണമുണ്ടായി. 2020ല്‍ മറ്റൊരു ഗുരുദ്വാര ആക്രമിക്കപ്പെട്ടു. ജലാലബാദിലെ ആക്രമണസമയത്ത് 1,500 സിഖുകാരാണ് യോഗം ചേര്‍ന്നത്. അത് കഴിഞ്ഞപ്പോള്‍ ആളുകള്‍ ചിന്തിച്ചത് ഇവിടെ ജീവിക്കാന്‍ സാധിക്കില്ല എന്നാണെന്ന് സുഖ്ബീര്‍ സിങ്ങ് ഖല്‍സ പറയുന്നു.  

2020ലെ ഗുരുദ്വാര ആക്രമണത്തിന് ശേഷം കൂടുതല്‍ സിഖുകാര്‍ അഫ്ഗാന്‍ വിട്ടു. താലിബാന്‍ അധികാരം ഏറ്റെടുത്തപ്പോള്‍ വെറും 300 സിഖുകാര്‍ മാത്രമേ അഫ്നാഗില്‍ ഉള്ളു. ഇപ്പോള്‍ വെറും 150 സിഖുകാരായി ചുരുങ്ങി.  

ഞങ്ങളുടെ എല്ലാ ചരിത്രമുറങ്ങുന്ന ഗുരുദ്വാരകളും ആക്രമിക്കപ്പെട്ടു. തകര്‍ത്തു. ഇനി അവശേഷിക്കുന്ന ഗുരുദ്വാരകള്‍ക്കു നേരെയും ആക്രമണം നടക്കുകയാണ്. – സുഖ്ബീര്‍ സിങ്ങ് ഖല്‍സ പറയുന്നു.  

ഈ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണ്. താലിബാന്‍ സേനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ ദുര്‍ബലരാണെങ്കിലും ഐഎസിനെ ആക്രമണം അതിശക്തമാണ്.  

Tags: ISISഇസ്ലാമിക് സ്റ്റേറ്റ്attackസിഖ്താലിബാന്‍അഫ്ഗാനിസ്ഥാന്‍Gurudwaraഗുരുദ്വാര ആക്രമണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

World

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

World

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.