Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുരുദ്വാര ആക്രമണം: അഫ്ഗാനിസ്ഥാനില്‍ സുരക്ഷിതരാണെന്ന തോന്നലില്ലെന്ന് സിഖ് സമൂഹം; ഇനി അവശേഷിക്കുന്നത് 150 സിഖുകാര്‍ മാത്രം

അഫ് ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സിഖുകാരുടെ ഗുരുദ്വാരയ്‌ക്കെതിരെ ഐഎസ് ഭീകരര്‍ ശനിയാഴ്ച ഗ്രനേഡ് ആക്രമണം നടത്തിയതോടെ ഇനി അഫ്ഗാനിസ്ഥാനില്‍ സുരക്ഷിതരാണെന്ന തോന്നലില്ലെന്ന് സിഖ് സമൂഹം. ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ ഒരു സുരക്ഷാ ഗാര്‍ഡിനെ കൊന്നു. പിന്നീട് അവര്‍ അകത്ത് കടന്ന് ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2022, 11:11 pm IST
inIndia

കാബൂള്‍: അഫ് ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സിഖുകാരുടെ ഗുരുദ്വാരയ്‌ക്കെതിരെ ഐഎസ് ഭീകരര്‍ ശനിയാഴ്ച ഗ്രനേഡ് ആക്രമണം നടത്തിയതോടെ ഇനി അഫ്ഗാനിസ്ഥാനില്‍ സുരക്ഷിതരാണെന്ന തോന്നലില്ലെന്ന് സിഖ് സമൂഹം.  ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ ഒരു സുരക്ഷാ ഗാര്‍ഡിനെ കൊന്നു. പിന്നീട് അവര്‍ അകത്ത് കടന്ന് ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു.  

താലിബാന്‍ സൈനികര്‍ എത്തി ഐഎസ് ഭീകരരെ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. “എന്റെ വീട് ഗുരുദ്വാരയുടെ മുന്‍പിലാണ്. വെടിവെപ്പ് കേട്ടതോടെ ഞാന്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി. അക്രമികള്‍ ഗുരുദ്വാരയ്‌ക്കുള്ളിലാണെന്ന് ആളുകള്‍ വിളിച്ച് പറയുന്നത് കേട്ടു. ആകെ അങ്കലാപ്പായിരുന്നു. പിന്നാലെ വലിയൊരു സ്ഫോടന ശബ്ദം കേട്ടു.”- കുല്‍ജിത് സിങ് ഖല്‍സ പറഞ്ഞു.  

ഗുരുദ്വാരയ്‌ക്ക് മുമ്പിലെ താലിബാന്‍ ചെക് പോസ്റ്റില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൊണ്ടിട്ട ബോംബ് നിറച്ച കാര്‍ പൊട്ടിത്തെറിച്ചു. അതില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ യൂണിറ്റ കമാന്‍ഡര്‍ പല കഷണങ്ങളായി ചിതറിത്തെറിച്ചു. ചുറ്റിലുമുള്ള കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. ദിവസേനയുടെ പ്രഭാത പ്രാര്‍ത്ഥനയ്‌ക്ക് അരമണിക്കൂര്‍ മുന്‍പായിരുന്നു ആക്രമണം തുടങ്ങിയത്. “അല്‍പം കൂടി നേരത്തെയാണ് സ്ഫോടനം നടന്നിരുന്നതെങ്കില്‍ കൂടുതല്‍ പേര്‍ പൊട്ടിത്തെറിച്ചേനെ”- ഖല്‍സ പറയുന്നു.  

പതിനായിരക്കണക്കിന് ഹിന്ദുക്കളും സിഖുകാരും ഉള്ള ഒരു രാജ്യമായിരുന്നു ഒരിയ്‌ക്കല്‍ അഫ്ഗാനിസ്ഥാന്‍. പക്ഷെ ദശകങ്ങളായുള്ള സംഘട്ടനം ഹിന്ദുക്കളുടെയും സിഖുകാരുടെയും എണ്ണം കുറച്ചു. അവശേഷിക്കുന്ന ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും നേരെ ഇസ്ലാമിക് സ്റ്റേറ്റ് ശക്തമായ ആക്രമണമാണ് നടത്തുന്നത്.  

2018ല്‍ ജലാലബാദില്‍ ന്യൂനപക്ഷ സിഖുകാരുടെ ഒരു യോഗത്തിന് നേരെ ബോംബാക്രമണമുണ്ടായി. 2020ല്‍ മറ്റൊരു ഗുരുദ്വാര ആക്രമിക്കപ്പെട്ടു. ജലാലബാദിലെ ആക്രമണസമയത്ത് 1,500 സിഖുകാരാണ് യോഗം ചേര്‍ന്നത്. അത് കഴിഞ്ഞപ്പോള്‍ ആളുകള്‍ ചിന്തിച്ചത് ഇവിടെ ജീവിക്കാന്‍ സാധിക്കില്ല എന്നാണെന്ന് സുഖ്ബീര്‍ സിങ്ങ് ഖല്‍സ പറയുന്നു.  

2020ലെ ഗുരുദ്വാര ആക്രമണത്തിന് ശേഷം കൂടുതല്‍ സിഖുകാര്‍ അഫ്ഗാന്‍ വിട്ടു. താലിബാന്‍ അധികാരം ഏറ്റെടുത്തപ്പോള്‍ വെറും 300 സിഖുകാര്‍ മാത്രമേ അഫ്നാഗില്‍ ഉള്ളു. ഇപ്പോള്‍ വെറും 150 സിഖുകാരായി ചുരുങ്ങി.  

ഞങ്ങളുടെ എല്ലാ ചരിത്രമുറങ്ങുന്ന ഗുരുദ്വാരകളും ആക്രമിക്കപ്പെട്ടു. തകര്‍ത്തു. ഇനി അവശേഷിക്കുന്ന ഗുരുദ്വാരകള്‍ക്കു നേരെയും ആക്രമണം നടക്കുകയാണ്. – സുഖ്ബീര്‍ സിങ്ങ് ഖല്‍സ പറയുന്നു.  

ഈ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണ്. താലിബാന്‍ സേനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ ദുര്‍ബലരാണെങ്കിലും ഐഎസിനെ ആക്രമണം അതിശക്തമാണ്.  

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍Gurudwaraഗുരുദ്വാര ആക്രമണംISISഇസ്ലാമിക് സ്റ്റേറ്റ്attackസിഖ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

India

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.