Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രവാചകനെതിരായ പരാമര്‍ശം: ജാര്‍ഖണ്ഡില്‍ പൊലീസുകാര്‍ക്ക് നേരെയുള്ള കല്ലേറില്‍ റാഞ്ചി എസ് പിയ്‌ക്ക് ഗുരുതരമായ പരിക്ക്; ആകാശത്തേക്ക് വെടി

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ പരാമര്‍ശം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന നൂപുര്‍ ശര്‍മയുടെ അറസ്റ്റ് ആവശ്യപ്പെട്ട് മുസ്ലിങ്ങള്‍ നടത്തിയ പ്രകടനം ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ അക്രമാസക്തമായി.റാഞ്ചി മെയിന്‍ റോഡില്‍ ഹനുമാന്‍ ക്ഷേത്രത്തിനടുത്ത് നടത്തിയ പ്രകടനം നിയന്ത്രണം വിട്ടു. രോഷാകുലരായ പ്രകടനക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2022, 06:50 pm IST
in India
ഗുരുതരമായി പരിക്കേറ്റ റാഞ്ചി എസ് പിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു (വലത്ത്)

ഗുരുതരമായി പരിക്കേറ്റ റാഞ്ചി എസ് പിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു (വലത്ത്)

ന്യൂദല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ പരാമര്‍ശം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന  നൂപുര്‍ ശര്‍മയുടെ അറസ്റ്റ് ആവശ്യപ്പെട്ട്  മുസ്ലിങ്ങള്‍ നടത്തിയ പ്രകടനം ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ അക്രമാസക്തമായി.റാഞ്ചി മെയിന്‍ റോഡില്‍ ഹനുമാന്‍ ക്ഷേത്രത്തിനടുത്ത് നടത്തിയ പ്രകടനം നിയന്ത്രണം വിട്ടു. രോഷാകുലരായ പ്രകടനക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു.  

 കല്ലേറില്‍ റാഞ്ച് എസ് പിയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ഒരു ഇരുചക്രവാഹനത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്.  അക്രമികള്‍ നിരവധി വാഹനങ്ങള്‍ തകര്‍ത്തു. ഇപ്പോള്‍ ക്രമസമാധാനപാലനത്തിനായി 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഒടുവില്‍ പ്രകടനക്കാരെ പിരിച്ചുവിടാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന് കണ്ടതോടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങിയ മുസ്ലിങ്ങള്‍ കല്ലേറ് തുടങ്ങിയതോടെ ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജും നടത്തി.  

റാഞ്ചി മെയിന്‍ റോഡില്‍ നിര്‍ത്തിയിട്ട കാറുകളുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. സ്കൂട്ടറുകള്‍ തല്ലിത്തകര്‍ത്തു. “ചില പൊലീസുകാര്‍ക്ക് പരിക്കേറ്റു. സമാധാനത്തിനായി കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു”- ഒരു സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.  റാഞ്ചിയില്‍ രാവിലെ മുതലേ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞതോടെ ഇതിന് ശക്തികൂടി. റാഞ്ചിയിലെ 1100 കടകള്‍ ഷട്ടര്‍ താഴ്‌ത്തി.  

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ദല്‍ഹി ജുമാ മസ്ജിദിലും മറ്റുപല പള്ളികളിലും വെള്ളിയാഴ്ച നിസ്‌കാരത്തിനു ശേഷം  പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.  

എന്നാല്‍ ദല്‍ഹി ജുമാമസ്ജിദിന് മുന്നില്‍ നിന്നും വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്ക് ശേഷം നടന്ന പ്രകടനം ഇമാമിന്റെ അറിവോടെയല്ലെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ‘മസ്ജിദ് കമ്മിറ്റിയില്‍ നിന്ന് പ്രതിഷേധത്തിന് ആഹ്വാനമൊന്നും ഉണ്ടായിട്ടില്ല. ഇന്നലെ ആളുകള്‍ പ്രതിഷേധിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ ജുമാ മസ്ജിദ് കമ്മിറ്റിയില്‍ നിന്ന് പ്രതിഷേധത്തിന് ആഹ്വാനം ഇല്ലെന്ന് ഞങ്ങള്‍ അവരോട് വ്യക്തമായി പറഞ്ഞിരുന്നെന്ന് ദല്‍ഹി ജുമാ മസ്ജിദിലെ ഇമാമായ ഷാഹി ഇമാം പറഞ്ഞിരുന്നു.

‘ആരാണ് പ്രതിഷേധിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല, അവര്‍ എഐഎംഐഎമ്മില്‍ പെട്ടവരോ ഒവൈസിയുടെ ആളുകളോ ആണെന്ന് ഞാന്‍ കരുതുന്നു. പ്രതിഷേധിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് കഴിയും, പക്ഷേ ഞങ്ങള്‍ അവരെ പിന്തുണയ്‌ക്കില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കിയെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രതിഷേധക്കാരെ നീക്കിയതായി ദല്‍ഹി പൊലീസ് അറിയിച്ചു. അതേസമയം, ലക്‌നൗവിലും കശ്മീരിലും വെള്ളിയാഴ്ച നിസ്‌കാരത്തിനു ശേഷം പള്ളികളില്‍ പ്രതിഷേധം അരങ്ങേറി.

Tags: പ്രവാചകന്‍ മുഹമ്മദ്റാഞ്ചി എസ് പിprotestകല്ലെറിയല്‍Ranchiജാര്‍ഖണ്ഡ്പ്രവാചകന്‍മതനിന്ദനൂപുര്‍ ശര്‍മ്മനൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യുക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര: സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരെ ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധ മാര്‍ച്ച് തിങ്കളാഴ്ച

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സ്വര്‍ണക്കൊള്ള: അതിശക്ത പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

Kerala

വയനാട് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു

Kerala

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

Kerala

നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 3 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.