Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശസ്ത്രക്രിയയില്‍ ഉഴപ്പി ഡോക്ടര്‍മാര്‍; കുരുന്ന് വേദനകൊണ്ട് പിടഞ്ഞത് മണിക്കൂറുകളോളം; മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതര അനാസ്ഥ

ഒഡീഷാ സ്വദേശികളും കരമനതളിയല്‍ സത്യന്‍ നഗറില്‍ വാടകയ്‌ക്ക് താമസിക്കുന്ന മഹേന്ദ്രന്‍ ദീപ്തി ദമ്പതികളുടെ മകള്‍ സംഗീതയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അവഗണനയ്‌ക്ക് വിധേയയായത്. കതകിനിടയില്‍ വിരലുകള്‍ കുടുങ്ങി മുറിഞ്ഞ് തൂങ്ങിയ നിലയിലാണ് സംഗീതയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2022, 06:42 pm IST
in Kerala

തിരുവനന്തപുരം:  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  ചികിത്സയ്‌ക്കെത്തിയ രണ്ടര വയസ്സുകാരി ശസ്ത്രക്രിയക്കായി അവഗണന നേരിട്ടത് മണിക്കൂറുകളോളം. അടിയന്തിര ശസ്ത്രക്രിയ ആവശ്യമായിരുന്നിട്ടും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഓര്‍ത്തോ വിഭാഗം സര്‍ജ്ജന്‍ ശസ്ത്രക്രിയ വൈകിപ്പിക്കുകയായിരിരുന്നുവെന്നാണ് പരാതി.

ഒഡീഷാ സ്വദേശികളും കരമനതളിയല്‍ സത്യന്‍ നഗറില്‍ വാടകയ്‌ക്ക് താമസിക്കുന്ന മഹേന്ദ്രന്‍ ദീപ്തി ദമ്പതികളുടെ മകള്‍ സംഗീതയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അവഗണനയ്‌ക്ക് വിധേയയായത്. കതകിനിടയില്‍ വിരലുകള്‍ കുടുങ്ങി മുറിഞ്ഞ് തൂങ്ങിയ നിലയിലാണ് സംഗീതയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ വേണമെന്നായിരുന്നു അത്യാഹിത വിഭാഗത്തില്‍ നിന്നും സംഗീതയുടെ രക്ഷിതാക്കള്‍ക്ക് ലഭിച്ച അറിയിപ്പ്.  

ഇതനുസരിച്ച്  ഓര്‍ത്തോ വിഭാഗം ഡ്യൂട്ടി സര്‍ജ്ജന് മറ്റ് ഡോക്ടേഴ്‌സ് വിവരം കൈമാറിയെങ്കിലും ശസ്ത്രക്രിയ നടത്താന്‍ സര്‍ജ്ജന്‍ തയ്യാറായില്ല. തിരക്ക് പറഞ്ഞ് മുപ്പത്തിരണ്ട് മണിക്കൂര്‍ ഡ്യൂട്ടി സര്‍ജ്ജന്‍ ശസ്ത്രക്രിയ വൈകിപ്പിക്കുകയാണുണ്ടായതെന്ന് സംഗീതയുടെ രക്ഷിതാക്കള്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ്ട് സംഭവം.കുട്ടികളുമായി കളിക്കുന്നതിനിടയിലാണ് സംഗീതയുടെ വിരലുകള്‍ കതകിനിടയില്‍ കുടുങ്ങിയത്. ഇടതു കയ്യിലെ മൂന്ന് വിരലുകളാണ് മുറിഞ്ഞ് തൂങ്ങിയത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അടിയന്തിര ശസ്ത്രക്രിയക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്‌ക്ക് മാറ്റുകയായിരുന്നു. ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് സംഗീതയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുന്നത്.

തുടര്‍ന്ന് ശസ്ത്രക്രിയ നടത്തേണ്ടതുള്ളതുകൊണ്ട് രോഗിക്ക് ഭക്ഷണമൊന്നും നല്‍കരുതെന്നായിരുന്നു അത്യാഹിത വിഭാഗം ഡോക്ടേഴ്‌സ് നല്‍കിയ വിവരം. ഇതനുസ്സരിച്ച് കുട്ടിക്ക് ഭക്ഷണമോ വെള്ളമോ നല്‍കാതെ രക്ഷിതാക്കള്‍ കാത്തിരുന്നിട്ടും സര്‍ജ്ജന്‍ ഡോക്ടര്‍ വന്നില്ല. രണ്ടരയ്‌ക്ക് വീണ്ടും ഡോക്ടറുമായി ബന്ധപ്പെട്ടപ്പെട്ടപ്പോള്‍ വൈകിട്ട് അഞ്ച് മണിക്ക് എത്തുമെന്നായിരുന്നു വിവരം. വൈകിട്ടായപ്പോള്‍ രാത്രിയില്‍ ശസ്ത്രക്രിയ നടത്തില്ലായെന്ന് പറഞ്ഞ് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് സംഗീതയുടെ ശസ്ത്രക്രിയ നടന്നത് ശനിയാഴ്ച രാത്രി പത്തരയോടെയാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.  

ശസ്ത്രക്രിയക്കായി സംഗീതയെ ഓപ്പണ്‍ തീയറ്ററിലേക്ക് കൊണ്ടു പോകുന്നതുവരെ വിശന്ന് വലഞ്ഞ് കുട്ടി ഭക്ഷണത്തിന് വേണ്ടി യാചിക്കുന്ന കാഴ്ചയാണുണ്ടായിരുന്നത്. മകളുടെ ഭക്ഷണത്തിന് വേണ്ടിയുള്ള നിലവിളിക്ക് മുന്നില്‍ നിര്‍ണ്ണിമേഷരായി നോക്കി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തിയിരുന്നെങ്കില്‍ കുട്ടിക്ക് ഈ ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നു. ശസ്ത്രക്രിയ നടത്തുന്നതില്‍ ഡോക്ടറുടെ നിലപാട് മനസ്സാക്ഷിക്ക് നിരക്കാത്തതാണ്.  അപകടത്തില്‍പ്പെട്ട് ചികിത്സയ്‌ക്കായി എത്തിയത് കൊച്ചു കുട്ടിയാണെന്ന ബോധം പോലും സര്‍ജ്ജന്‍ ഡോക്ടര്‍ക്ക് ഉണ്ടായിരുന്നില്ലായെന്നതാണ് വസ്തുത. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ക്ക് ധ്രുതഗതിയിലുള്ള വിദഗ്ധ ചികിത്സയും സൂഷ്മതയോടെയുള്ള പരിചരണവുമാണെന്ന് വകുപ്പ് മന്ത്രി കൊട്ടിഘോഷിക്കുമ്പോള്‍ ഇത്തരത്തില്‍ പിഞ്ചു കുഞ്ഞുങ്ങളടക്കം ധ്രുതഗതിയിലുള്ള ചികിത്സ ലഭിക്കാതെയാകുന്നത് ആരോഗ്യരംഗം.

Tags: കോളേജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

Kerala

വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റ് ജെയ്‌ക് സി.തോമസ്

Ernakulam

കോളേജ് കാമ്പസില്‍ അലഞ്ഞുതിരിയുന്ന പശുവിനെ പുല്ലുകൊടുത്ത് വരുതിയിലാക്കി വില്‍പന; എറണാകുളം മെഡി.കോളജിലെ ഡ്രൈവര്‍ അറസ്റ്റില്‍

Kerala

വിദ്യാര്‍ത്ഥികള്‍ അലക്ഷ്യമായി പെരുമാറിയത് വേദനിപ്പിച്ചെന്ന് അപമാനിക്കെപ്പെട്ട അധ്യാപകന്‍ ; സംഭവം എറണാകുളം മഹാരാജാസ് കോളേജില്‍

Kerala

കേരളത്തിലെ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന; 102 പരിശോധനകള്‍ നടത്തി, 22 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.