Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കി ലക്ഷ്യമിട്ട് മയക്കുമരുന്ന് ലോബി

ഒരു കാലത്ത് കഞ്ചാവിന്റെ നാടെന്ന നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടു വന്ന രാജാക്കാട് ഉള്‍പ്പെടുന്ന ഇടുക്കിയിലെ വിവിധ മേഖലകള്‍ ഇപ്പോള്‍ മയക്കുമരുന്നു ലോബി ലക്ഷ്യം വയ്‌ക്കുന്നതായി സൂചന. വന്‍ ലാഭവും കൊണ്ടു നടക്കുന്നതിനുള്ള സൗകര്യവുമാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2022, 10:51 am IST
in Idukki

രാജാക്കാട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി 3 പേരെ രാജാക്കാട് പോലീസ് പിടികൂടി. രാജാക്കാട് പൊന്മുടി ചേലച്ചുവട് താന്നിക്കാമറ്റത്തില്‍ ടോണി ടോമി(22), രാജാക്കാട് ചെരിപുറം ശോഭനാ ലയത്തില്‍ ആനന്ദ് സുനില്‍(22), കനകപ്പുഴ കച്ചിറയില്‍ ആല്‍ബിന്‍ ബേബി(24) എന്നിവരാണ് പോലീസ് അറസ്റ്റിലായത്.

രാജാക്കാട് എസ്എച്ച്ഒ ബി. പങ്കജാക്ഷന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. ആനന്ദ്, ടോണി എന്നിവരുടെ കയ്യില്‍ നിന്ന് 20 മില്ലിഗ്രാം വീതം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഇവര്‍ക്കിത് എത്തിച്ച് കൊടുത്തത് ആല്‍ബിനാണെന്ന വിവരം ലഭിച്ചത്. തുടര്‍ന്നാണ് ഇയാളെയും കസ്റ്റഡിയിലെടുത്തത്.  

ഒരു കാലത്ത് കഞ്ചാവിന്റെ നാടെന്ന നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടു വന്ന രാജാക്കാട് ഉള്‍പ്പെടുന്ന ഇടുക്കിയിലെ വിവിധ മേഖലകള്‍ ഇപ്പോള്‍ മയക്കുമരുന്നു ലോബി ലക്ഷ്യം വയ്‌ക്കുന്നതായി സൂചന. വന്‍ ലാഭവും കൊണ്ടു നടക്കുന്നതിനുള്ള സൗകര്യവുമാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഗുരുതരമായ മാനസികശാരീരിക പ്രശ്നങ്ങള്‍ക്ക് കാരണമായുന്ന മാരക ലഹരി വസ്തുവാണ് എംഡിഎംഎ. മെത്ത ലിന്‍ഡ യോക്സി മെത്താം ഫീറ്റമിന്‍. സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തില്‍പ്പെടുന്ന ലഹരി വസ്തു മോളി, എക്സ്, എക്സ്റ്റസി, എംഡിഎംഎ എന്ന വിളിപ്പേരുകളിലും അറിയപ്പെടുന്നു. ചികിത്സാ രംഗത്ത് ഇത് ഉപയോഗിക്കുന്നതിന് സ്വീകാര്യത ലഭിച്ചിട്ടില്ല.നിശാ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്.  

കൂടുതല്‍ സമയം ഇതിന്റെ ലഹരി നിലനില്‍ക്കുന്നതിനാലും മണമില്ലാത്തതിനാലും സംഗീത മേളകളിലും നൃത്ത പരിപാടികളിലുമാണ് ഇവ കൂടുതലായി ഉപയോഗിച്ചു വരുന്നത്. വിദ്യാര്‍ത്ഥികളെയും യുവാക്കളേയും ലക്ഷ്യംവച്ചാണ് മയക്കുമരുന്ന് ലോബി പ്രവര്‍ത്തിക്കുന്നതെന്ന വിവരമാണ് പുറത്ത് വരുന്നത്.

ഇടുക്കി ജില്ലയിലേക്ക് മാരകമായ മയക്കുമരുന്നുകള്‍ എത്തുന്നതിനെ സംബന്ധിച്ച് പോലീസ് വിശദമായ അന്വഷണം ആരംഭിച്ചിട്ടുണ്ട്.എംഡിഎംഎയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള സമഗ്ര അന്വഷണത്തിലാണ് രാജാക്കാട് പോലീസ്. എസ്ഐമാരായ അനൂപ്, ജോണി, മറ്റ് ഉദ്യോഗസ്ഥരായ ജയചന്ദ്രന്‍ പിള്ള, ജിബിന്‍, ദീപക്, ജോസഫ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. വരും ദിനങ്ങളിലും മയക്കുമരുന്നു വേട്ട ഊര്‍ജ്ജിതമാക്കുമെന്ന് രാജാക്കാട് സിഐ ബി. പങ്കജാക്ഷന്‍ ജന്മഭൂമിയോട് പറഞ്ഞു. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി.

Tags: drugidukkiRajakadu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പുതിയ വാര്‍ത്തകള്‍

ആര്‍. നാസര്‍, യു. പ്രതിഭ

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.