Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് വിദ്വേഷം വിതച്ച് പോപ്പുലര്‍ ഫ്രണ്ട്; ഈരാറ്റുപേട്ടയില്‍ പിഎഫ്‌ഐയുടെ പ്രകോപനപരമായ പ്രകടനം

നജീബിനെ കസ്റ്റഡിയിലെടുത്തത് അറിഞ്ഞതോടെ 200-300 ഓളം പേര്‍ സംഘടിച്ചെത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രകടനം നടത്തി. മുദ്രാവാക്യം മുഴക്കിയ കുട്ടിയും, അവന്റെ രക്ഷിതാക്കളും ഈരാറ്റുപേട്ടയില്‍ നിന്നുള്ളവരാണെന്നാണ് സംശയം. അതിനാല്‍ പോലീസ് ഈ മേഖലയിലേക്ക് എത്താതിരിക്കാനും കൂടുതല്‍ അറസ്റ്റ് തടയാനുമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രകടനം ആസൂത്രണം ചെയ്തത്. പോലീസിനെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2022, 10:01 pm IST
in Kerala

ഈരാറ്റുപേട്ട (കോട്ടയം): ആലപ്പുഴയിലെ സമ്മേളനത്തില്‍ കുട്ടിയെക്കൊണ്ട് കൊലവിളി നടത്തിച്ച സംഭവത്തില്‍ അന്‍സാര്‍ നജീബിനെ തിങ്കളാഴ്ച രാത്രി പോലീസ് കസ്റ്റഡിയില്‍ എടുത്തതോടെ പോപ്പുലര്‍ ഫ്രണ്ട് ഈരാറ്റുപേട്ടയില്‍ പ്രകോപനപരമായ പ്രകടനം നടത്തി. ആലപ്പുഴയില്‍ നിന്നുള്ള പോലീസ് സംഘം അതീവരഹസ്യമായി എത്തിയതുകൊണ്ട് മാത്രമാണ് ഇയാളെ കിട്ടിയത്.

നജീബിനെ കസ്റ്റഡിയിലെടുത്തത്  അറിഞ്ഞതോടെ  200-300 ഓളം പേര്‍ സംഘടിച്ചെത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രകടനം നടത്തി. മുദ്രാവാക്യം മുഴക്കിയ കുട്ടിയും, അവന്റെ രക്ഷിതാക്കളും ഈരാറ്റുപേട്ടയില്‍ നിന്നുള്ളവരാണെന്നാണ് സംശയം. അതിനാല്‍ പോലീസ് ഈ മേഖലയിലേക്ക് എത്താതിരിക്കാനും കൂടുതല്‍ അറസ്റ്റ് തടയാനുമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രകടനം ആസൂത്രണം ചെയ്തത്. പോലീസിനെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

ഇന്നലെ രാവിലെയും ഈരാറ്റുപേട്ടയില്‍ പ്രകടനം നടന്നു. പകല്‍ പ്രകടനത്തില്‍ അമ്പതോളം പേര്‍ മാത്രമാണ് പങ്കെടുത്തത്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പ്രകടനത്തില്‍ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി മേഖലകളില്‍ നിന്ന് വന്‍തോതില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ എത്തിച്ചിരുന്നതായി പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവ കേന്ദ്രമാണ് ഈരാറ്റുപേട്ട. പഴയ ഭീകര സംഘടനയായ സിമി മുതല്‍ ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് വരെ ഇവിടം താവളമാക്കിയാണ് വളര്‍ന്നത്. ഇതിന്റെ  ഒടുവിലത്തെ തെളിവാണ് ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യം. കുട്ടിയെ തോളിലേറ്റി നടന്നതിന് അറസ്റ്റിലായ അന്‍സാര്‍ നജീബ് ഈരാറ്റുപേട്ടക്കാരനാണ്. വാഗമണ്‍ സിമി ക്യാമ്പിലൂടെയാണ് ഈരാറ്റുപേട്ട നോട്ടപ്പുള്ളിയായത്. രാജ്യവ്യാപകമായി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതിന് പിടിയിലായത് ഈരാറ്റുപേട്ടക്കാരായ ഷിബിലി, ഷാദുലി എന്നീ സഹോദരങ്ങളാണ്. അടുത്തിടെ കൂടി ഇവരെ കോടതി ശിക്ഷിച്ചിരുന്നു. ഇവര്‍ ജയിലിലാണ്. ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിന് പദ്ധതി തയാറാക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. 

Tags: പോപ്പുലര്‍ ഫ്രണ്ട്pfiErattupetta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.