Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതപരിവര്‍ത്തന വിരുദ്ധ നിയമം കര്‍ണ്ണാടകയില്‍ യാഥാര്‍ത്ഥ്യമായി; ആദ്യം കുടുങ്ങിയത് ആയിരം ആദിവാസികളെ മതം മാറ്റിയ കേരളാദമ്പതികള്‍

കര്‍ണ്ണാടകത്തില്‍ മതപരിവര്‍ത്തനം തടയുന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി നിയമമാക്കിയ മെയ് 17ന് തന്നെ കുടുങ്ങിയത് ക്രിസ്തുമതത്തിലേക്ക് 1000 ആദിവാസികളെ മതംമാറ്റിയ കേരള ദമ്പതികള്‍. കർണാടകയിലെ മടിക്കേരി മേഖലയിലെ 1000 ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്ത പാസ്റ്റര്‍ വി. കുര്യച്ചൻ (62), സെലീനാമ്മ (57) എന്നീ മലയാളി ദമ്പതികളാണ് . കുട്ട എന്ന സ്ഥലത്ത് വെച്ച് പൊലീസ് പിടിയിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2022, 09:39 pm IST
inIndia

കുടക്: കര്‍ണ്ണാടകത്തില്‍ മതപരിവര്‍ത്തനം തടയുന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി നിയമമാക്കിയ മെയ് 17ന് തന്നെ കുടുങ്ങിയത് ക്രിസ്തുമതത്തിലേക്ക് 1000 ആദിവാസികളെ മതംമാറ്റിയ കേരള ദമ്പതികള്‍. കർണാടകയിലെ മടിക്കേരി മേഖലയിലെ 1000 ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്ത പാസ്റ്റര്‍ വി. കുര്യച്ചൻ (62), സെലീനാമ്മ (57) എന്നീ മലയാളി ദമ്പതികളാണ് . കുട്ട എന്ന സ്ഥലത്ത് വെച്ച് പൊലീസ് പിടിയിലായത്.  

ഇരുവരും മാനന്തവാടി സ്വദേശികളാണ്. അറസ്റ്റിലായ പ്രതികള്‍ ഇപ്പോള്‍ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 295 എ (മനുപൂര്‍പ്പം ദുരുദ്ദേശ്യത്തോടെ എതെങ്കിലും വിഭാഗത്തിന്റെ മതവിശ്വാസത്തെ അപമാനിച്ച് അവരുടെ മതവികാരം വ്രണപ്പെടുത്തുക) എന്ന വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കാവുന്ന ജാമ്യം ലഭിക്കാത്ത കുറ്റമാണിത്. കൊടക് ജില്ലയിലെ കാപ്പി എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന ആയിരം ഹിന്ദുക്കളിലധികം പേരെയാണ് അനധികൃതമായി ഇവര്‍ ക്രിസ്തുമതത്തിലേക്ക് മാറ്റിയത്.  

മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള നിയമം വന്നെങ്കിലും ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പൊലീസിന് ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നാളെ ഒരു പക്ഷെ മതപരിവര്‍ത്തനം തടയാനുള്ള നിയമപ്രകാരവും കേസെടുത്തേക്കും. മെയ് 17 ചൊവ്വാഴ്ചയാണ് മതപരിവര്‍ത്തനം തടയുന്ന കര്‍ണ്ണാടക റൈറ്റ്സ് ടു ഫ്രീഡം ഓഫ് റിലിജ്യന്‍ ഓര്‍ഡിനന്‍സിന് കര്‍ണ്ണാടക ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെലോട്ട് സമ്മതം നല്‍കിയത്. ഈ ഓര്‍ഡിനന്‍സ് എല്ലാ സാഹചര്യങ്ങളിലുമുള്ള മതപരിവര്‍ത്തനം തടയുന്നു. മതപരിവര്‍ത്തനക്കുറ്റങ്ങള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25000 രൂപ വരെ പിഴയുമാണ് നല്‍കുക. പ്രായപൂര്‍ത്തിയാകാത്തവരെയും സ്ത്രീകളെയും പട്ടികജാതി പട്ടികവര്‍ഗ്ഗ സമുദായത്തില്‍നിന്നുള്ള വ്യക്തികളെയും മതം മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് 3 മുതല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കും. 50,000 രൂപ പിഴയും നല്‍കും.  

ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് ഈ ദമ്പതികളെ പിടികൂടിയത്. കര്‍ണ്ണാടകയിലെ കൊടക് ജീല്ലയില്‍ മഞ്ചല്ലി ഗ്രാമത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ചിലരെ മതം മാറ്റാന്‍ എത്തിയപ്പോഴാണ് കയ്യോടെ പിടികൂടിയത്. ഉടനെ പൊലീസ് എത്തി അവരെ അറസ്റ്റ് ചെയ്തു.  

പണിയരാവര മുത എന്ന ആദിവാസിയെയും അയാളുടെ കുടുംബത്തെയും ബൈബിള്‍ നല്‍കി പ്രാര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്. ആദിവാസി മുതയും ഭാര്യയും പാസ്റ്ററും ഭാര്യയും തങ്ങളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതായി കാണിച്ച് പരാതി എഴുതി നല്‍കി. നേരത്തെ ഇവരുടെ മരുമകനെയും മരുമകളെയും ഇതേ രീതിയില്‍ മതപരിവര്‍ത്തനം നടത്തിയതായും മുത്തു പറയുന്നു.  

തങ്ങള്‍ക്ക് മതപരിവര്‍ത്തനത്തെക്കുറിച്ച് സൂചന ലഭിച്ചയുടന്‍ മുത്തയുടെ വീട്ടിലേക്ക് കുതിക്കുകയായിരുന്നുവെന്ന് ഹിന്ദു സംഘടനയുടെ പ്രവര്‍ത്തകനായ സാജന്‍ ഗണപതി ടെലഗ്രാഫ് പത്രത്തോട് പറയുന്നു. “ദമ്പതികള്‍ മതപരിവര്‍ത്തനത്തിന് തയ്യാറായി എത്തി. അവര്‍ നേരത്തെ മതപരിവര്‍ത്തനം നടത്തിയവരുടെ ലിസ്റ്റും കിട്ടിയിരുന്നു. അത് ഞങ്ങള്‍ പൊലീസിനെ ഏല്‍പിച്ചു”- സാജന്‍ ഗണപതി പറയുന്നു.  

Tags: conversionമതപരിവര്‍ത്തനംForced Conversionpastorഓര്‍ഡിനന്‍സ്ലോമതപരിവര്‍ത്തനനിരോധന നിയമംarrestമതപരിവര്‍ത്തനത്തിനെതിരായ നിയമങ്ങള്‍പോലീസ്കൊടക് ജില്ലകര്‍ണ്ണാടകIÀ-®m-SI s]m-eokvബജറംഗ് ദള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Thiruvananthapuram

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

ജവാന്‍ റമ്മിന് മുന്‍ഗണന: ബിവറേജസ് കോര്‍പ്പറേഷനും ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനും സുപ്രീം കോടതി നോട്ടീസ്

യുവതിയെ വീട്ടില്‍ വിളിച്ച് വരുത്തി ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടുന്നതിനുളള സ്റ്റേ നീട്ടി ഹൈക്കോടതി

മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ (താഴെ) പ്രതിരോധരംഗത്തെ സ്വകാര്യ കമ്പനികളുടെ ലോഗോകള്‍ (മുകളില്‍)

ഇന്ത്യയുടെ ദുര്‍ബലമായ ഡ്രോണ്‍ മേഖലയ്‌ക്ക് കരുത്തേകാന്‍ സ്വകാര്യക്കമ്പനികളായ ടാറ്റ, അദാനി, സോളാര്‍ ഇന്‍ഡസ്ട്രീസ്; മെയ്ല്‍ ഡ്രോണില്‍ കിടമത്സരം

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.